നിയമം ലംഘിച്ചുള്ള പള്ളിയുടെ കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്തു; അംഗീകാരമില്ലാത്ത സ്കൂളിന്റെ പ്രവർത്തനത്തെ എതിർത്തു; ഞായറാഴ്ച കുർബാനക്കിടയിൽ ഇടവകക്കാരനെ പേരുപറഞ്ഞ് അപമാനിച്ച് വികാരി; നിലയ്ക്കു നിർത്താൻ കള്ളക്കേസ് കൊടുത്തെന്നും മുല്ലശ്ശേരി വികാരി സോളി തട്ടിലിനെതിരെ പരാതി: നീതിതേടി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: വൈദികർ എന്ത് പറഞ്ഞാലും വേദ വാക്യമായി കരുതുന്നവരാണ് മിക്ക വിശ്വാസികളും. ഞായറാഴ്ച കുർബാനയിൽ ഒരു വിശ്വാസിയെ പേരെടുത്തു പറഞ്ഞു ആക്ഷേപിച്ചാൽ അതിൽ പരം മറ്റൊരു നാണക്കേട് ഉണ്ടാകാനുമില്ല. പൗരോഹിത്യ മേധാവിത്വത്തിനെത്തിയ ശബ്ദം ഉയര്‍ത്തുന്നവരെ പലപ്പോഴും മൂലക്കിരുത്താൻ വൈദികർ സ്വീകരിക്കുന്ന അറ്റ കൈ പ്രയോഗമാണിത്.
ഈ പ്രയോഗത്തിൽ വീണു ആത്മഹത്യ ചെയ്തിട്ടുള്ള കുടുംബങ്ങൾ വരെയുണ്ട് കേരളത്തിൽ. എന്നിട്ടും പല വൈദികരും ഈ അറ്റകൈ പ്രയോഗം തുടരുകയാണ്. തൃശൂർ രൂപതയിലെ മുല്ലശേരി ഗുഡ്ഷെപ്പേർഡ് ചർച്ച് വികാരി ഫാ.സോളി തട്ടിലിനെതിരെ ഒരു വിശ്വാസി ഉയർത്തുന്നതും ഇതേ കാര്യമാണ്.
ഇടവക നേതൃത്വത്തിന്റെ നിയമവിരുദ്ധ പ്രവർത്തിയെ ചോദ്യം ചെയ്തതിന്റെ പേരിൽ ഇടവകാംഗമായ ഷിന്റോ തോമസിനെ വികാരിയച്ചൻ പരസ്യമായി അപമാനിക്കുകയും കള്ളക്കേസിൽ കുടിക്കുകയും ചെയ്തു എന്ന ആക്ഷേപം ആണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഷിന്റോക്ക് പിന്തുണ തേടി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു സംഭാഷണത്തോടെയാണ് കഥ ആരംഭിക്കുന്നത്. ഈ സംഭാഷണമാണ് ഈ വാർത്തക്കൊപ്പം നൽകിയിരിക്കുന്നത്. ഇതിന്റെ പൊരുൾ തേടി പോയപ്പോൾ ആണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ മറുനാടന്‍ ലഭിച്ചത്.
തൃശൂർ മുല്ലശേരി ഗുഡ്ഷെപേർഡ് പള്ളി ഇടവകാംഗം ഷിന്റോ തോമസാണ് പള്ളി വികാരിയിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന പരാതി ഉയർത്തിയിരിക്കുന്നത്. പള്ളിയുടെ നിയമം ലംഘിച്ചുള്ള കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്യുകയും അംഗീകാരമില്ലാത്ത സ്കൂളിന്റെ പ്രവർത്തനത്തെ എതിർക്കുകയും ചെയ്തതോടെ വികാരി തനിക്കെതിരെ തിരിയുകയായിരുന്നു എന്നാണ് ഷിന്റോയുടെ ആക്ഷേപം.
തൃശൂർ മുല്ലശേരി ഗുഡ്ഷെപേർഡ് പള്ളി വകയായി ആറുമാസം മുമ്പ് ഷോപ്പിങ് കോപ്ലക്സ് നിർമ്മിക്കാൻ ആരംഭിച്ചുവെന്ന് ഷിന്റോ പറയുന്നു. ഇതിനെ ചോദ്യം ചെയ്ത അന്നുമുതൽ തനിക്ക് കഷ്ടകാലമായെന്നും ഇതിന് ശേഷം വികാരിയച്ചന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയാകുകയാണ് താനെന്നും ഷിന്റോ പറയുന്നു. ഇതിനിടെയാണ് ഞായറാഴ്ച കുർബാനക്കിടെ പേര് പറഞ്ഞുള്ള അവഹേളനവും ഉണ്ടായത്. വികാരിയുടെ വ്യക്തിവൈരാഗ്യം ലക്ഷ്യം വെച്ചുള്ള അവഹേളനം കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് താനെന്ന് ഷിന്റോ പറയുന്നു.
സംഭവങ്ങൾ ഷിന്റോ വിശദീകരിക്കുന്നത് ഇങ്ങനെ
ആറുമാസം മുമ്പാണ് പള്ളി വക ഷോപ്പിങ് കോപ്ലക്സ് നിർമ്മിക്കാൻ ആരംഭിച്ചത്. റോഡരികിൽ നിന്നും മൂന്ന് മീറ്റർ അകലം പാലിച്ച് വേണം കെട്ടിടം നിർമ്മിക്കാൻ എന്ന നിയമം പാലിക്കാതെയാണ് നിർമ്മാണം ആരംഭിച്ചത്. ഈ നിയമ ലംഘനം ചോദ്യം ചെയ്ത് നാട്ടിലെ പൗരസമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. പൗരസമിതി നടത്തിയ സമരത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ ഇടവകാംഗമായ തന്നെ അന്നുതന്നെ പള്ളി കമ്മറ്റിക്കാർ നോട്ടമിട്ടിരുന്നുവെന്ന് ഷിന്റോ പറയുന്നു.
അന്ന് രാത്രി 11.30ന് തന്നെ ഷിന്റോയുടെ വീട്ടിലേക്ക് ഭീഷണിയുമായി അന്നത്തെ വികാരിയായ ജോയ് മൂക്കന്റെ ഫോൺ വന്നു. മര്യാദക്ക് നടന്നില്ലെങ്കിൽ പള്ളിയിൽ നിന്ന് പുറത്താക്കുമെന്നും പള്ളിക്കെതിരെയും ഷോപ്പിങ് കോപ്ലക്സിനെതിരെയും പ്രതികരിക്കരുത് എന്നുമായിരുന്നു വികാരിയുടെ ആവശ്യം.
അന്ന് മുതൽ തന്നെയും കുടുംബത്തെയും തകർക്കാൻ ഇടവക വികാരി ശ്രമിക്കുകയാണെന്നാണ് ഷിന്റോയുടെ ആരോപണം. അന്നത്തെ പള്ളി വികാരിയായിരുന്ന ജോയ് മൂക്കൻ സ്ഥലംമാറി സഹ വികാരിയായിരുന്ന സോളി തട്ടിൽ വികാരിയായപ്പോഴും ഭീഷണി തുടർന്നു. ഗുഡ്ഷെപേർഡ് പള്ളി വകയുള്ള സ്കൂളിന് അഫിലിയേഷൻ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഷിന്റോ ഫേസ്ബുക്കിൽ പ്രതികരിച്ചതാണ് പുതിയ വികാരിയെ ചൊടിപ്പിച്ചത്. ഇതിന് പ്രതികാരമായി തനിക്കെതിരെ സോളി അച്ചന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകിയെന്നും ഷിന്റോ പറയുന്നു.
സിബിഎസ്ഇ ആക്ട് 25 പ്രകാരം എല്ലാവർഷവും പുതുക്കേണ്ട അംഗീകാരം ഗുഡ്ഷെപേർഡ് സ്കൂൾ പുതുക്കിയില്ലെന്നും അത് പ്രകാരം 2014 വരെ സ്കൂളിന് പ്രവർത്തിക്കാൻ സിബിഎസ്ഇ അംഗീകാരം നൽകിയിട്ടുള്ളു എന്ന് ചൂണ്ടിക്കാട്ടിയാണ് ഷിന്റോ പ്രതികരിച്ചത്. ഇതിന് പിന്നാലെ വീണ്ടും വികാരിയുടെ ഭീഷണി എത്തിയെന്ന് ഷിന്റോ പറയുന്നു. ഷിന്റോക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെങ്കിൽ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ എത്തി എല്ലാവരും മുൻപാകെ മാപ്പ് പറയണമെന്നായിരുന്നു പള്ളി വികാരി ഫാദർ സോളി തട്ടിലിന്റെ ആവശ്യം.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ഞാൻ പറഞ്ഞു. എങ്കിൽ സ്കൂളിന്റെ 15 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയിൽ എത്തി മാപ്പ് പറഞ്ഞാൽ മതിയെന്നായി അച്ചൻ. അതിനും സമ്മതിക്കാതിരുന്നപ്പോൾ അച്ചൻ മാത്രമുള്ള അടച്ചിട്ട മുറിയിൽ വന്ന് മാപ്പ് പറയാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും അതിനാൽ മാപ്പ് പറയില്ല എന്ന നിലപാടിൽ ഉറച്ച് നിന്നതോടെ വികാരി തനിക്കെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നെന്ന് ഷിന്റോ പറയുന്നു.
ഞായറാഴ്ച കുർബാനക്കിടെ ഫാദർ സോളി തട്ടിൽ ഷിന്റോയെ പരസ്യമായി അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതാണ് ഇപ്പോൾ വിവാദമായത്. പരിശുദ്ധമായി കാണേണ്ട ഞായറാഴ്ച കുർബാന തന്റെ വ്യക്തിവൈരാഗ്യം തീർക്കാനായി ഉപയോഗിച്ച ഫാദർ സോളി തട്ടിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ഷിന്റോ.
ഷിന്റോയ്ക്കൊപ്പം അണിനിരന്ന് സുഹൃത്തുക്കൾ
ഇതിനിടെ ഇടവകാംഗത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ച വികാരിക്കും പള്ളി അധികൃതർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ. കത്തോലിക്ക പള്ളിയിലെ പുരോഹിതരുടെ പകപോക്കൽ സ്ഥിരം സംഭവമാണെന്നും ഇതിന്റെ ഒടുവിലത്തെ ഇരയാണ് ഷിന്റോയെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിശ്വാസി ഓഡിയോ സന്ദേശം നൽകിയിട്ടുള്ളത്.
എല്ലാ വിശ്വാസികളോടും തെറ്റുകൾ ക്ഷമിക്കാൻ ആഹ്വാനം ചെയ്യുകയും എന്നാൽ ഒരു വ്യക്തിയോട് എന്തെങ്കിലും ഈഗോപ്രശ്നം ഉണ്ടായാൽ അവർക്കെതിരെ കഴിയുന്നത്ര പ്രതികാര നടപടികൾ ചെയ്യുകയുമാണ് വൈദികരെന്നും ഇതിൽ ആരോപിക്കുന്നു. ദിവ്യബലിക്കിടയിൽ വ്യക്തിയുടെ പേരുപറഞ്ഞ് അവഹേളിക്കലാണ് ഇവരുടെ ഒരു പ്രതികാര നടപടി.
അല്ലെങ്കിൽ ഒരു വ്യക്തിയോടോ കുടുംബത്തേടോ അവരോട് മിണ്ടരുത് എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തും. പലപ്പോഴും കുടുംബ സമേതം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ തന്നെ ചെന്നുപെടുന്ന അവസ്ഥയിലേക്ക് ഇവരുടെ പ്രതികാര നടപടികൾ മൂലം എത്തിപ്പെടുമെന്നും തനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായെന്നും വ്യക്തമാക്കി ഒരു വിശ്വാസിയാണ് ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഷിന്റോയ്ക്കുണ്ടായ ദുരനുഭവങ്ങളും ഓഡിയോയിൽ വിവരിക്കുന്നു
വിശ്വാസിയുടെ ഓഡിയോ:
Stories you may Like
- ശാന്തൻപാറയിലെ നിർമ്മാണം നിർത്തി
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- വെല്ലുവിളിച്ചത് കോടതി ഉത്തരവിനെ; സിപിഎം തീരുമാനിച്ചത് നടപ്പാക്കുമ്പോൾ
- യുകെയിൽ മറ്റൊരു തൊഴിൽ മേഖല കൂടി കുടിയേറ്റക്കാർക്ക് നഷ്ടമാകുന്ന സാഹചര്യം
- വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
- TODAY
- LAST WEEK
- LAST MONTH
- പത്തു മാസത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണിയെ കാണാനായത് 11 ദിവസം; ആശിച്ചു നേടിയെടുത്ത സർക്കാർ ജോലി ചെയ്യാനായത് ഒരു ദിവസം: ജീവിത സൗഭാഗ്യങ്ങൾ കൈപ്പിടിയിലെത്തിയതിനു പിന്നാലെ ഗോപിക യാത്രയായി
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- നാലു വർഷം മുമ്പ് വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു; മക്കളെ വീട്ടിലാക്കി ഓട്ടോ ഡ്രൈവർക്കൊപ്പം താമസം തുടങ്ങിയത് ഒരു വർഷം മുമ്പ്; മകളെ കാണാൻ പോയതിന് പരസ്യമായി മർദ്ദിച്ച രണ്ടാം ഭർത്താവ്; മായയെ കൊന്നതു തന്നെ; രഞ്ജിത്തിനായി തിരിച്ചിൽ; മുതിയാവിളിയിൽ സംഭവിച്ചത്
- കാറിലെത്തി തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം ശരീരത്തിൽ പലതവണ ഹോളോബ്രിക്സ് എടുത്തിട്ടു; തലയോട്ടി പിളർന്ന് അഖിലിന്റെ മരണം; ബാറിലെ തർക്കത്തെ തുടർന്നുള്ള പ്രതികാരത്തിൽ കരമനക്കൊല; അനന്തുവിനെ പീഡിപ്പിച്ച് കൊന്നവർ വീണ്ടും പ്രതിസ്ഥാനത്ത്
- 'മനോരോഗ സമാനമായ മാനസികാവസ്ഥയിലാണ് സ്മൃതിയും സി ദാവൂദും; 57-ലെ തിരഞ്ഞെടുപ്പിൽ സി എച്ച് കണാരനെ ജയിപ്പിക്കാൻ തിയ്യ ധ്രുവീകരണമുണ്ടാക്കി എന്ന് പറയുന്നത് പച്ചക്കള്ളം'; റിപ്പോർട്ടറിനും മീഡിയാവണ്ണിനുമെതിരെ സിപിഎം; നാദാപുരം വർഗീയ വിവാദമാവുമ്പോൾ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പ് ഇല്ല; തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ ചുമ്മാ തെറിച്ചു പോകട്ടെ'; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളെ ന്യായീകരിക്കാനില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
- അറസ്റ്റ് ചെയ്തു വിട്ടതിനു പിന്നാലെ യദു ബസിനു സമീപമെത്തിയതിൽ ദുരൂഹത; ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ കേസിൽ ബസ് ഡ്രൈവർ കസ്റ്റഡിയിൽ; നടപടി, സ്റ്റേഷൻ മാസ്റ്ററേയും കണ്ടക്ടറേയും മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെ; മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്
- ജെസ്നയെ കാണാതായ സംഭവത്തിൽ കുടുംബത്തിന് സംശയം രണ്ടു പേരെ; മുണ്ടക്കയത്തെ വ്യാഴാഴ്ച പ്രാർത്ഥനാലയത്തിലേക്ക് അന്വേഷണം എത്തിയക്കും; ജെസ്നാ കേസിലെ പുനരന്വേഷണത്തിൽ ഏവർക്കും പ്രതീക്ഷകൾ മാത്രം; അച്ഛൻ നൽകിയ തെളിവുകൾക്ക് പിറകേ ഇനി സിബിഐ
- ആറു മാസത്തിനുള്ളിൽ രണ്ടാം തവണയും ഇന്ത്യൻ വിനോദ സഞ്ചാരികളുടെ വിമാനം തിരിച്ചയച്ച് ജമൈക്ക; പ്രവേശനം നിഷേധിച്ചത് ദുബായിൽ നിന്നും ചാർട്ടർ ചെയ്ത വിമാനത്തിൽ എത്തിയ 253 യാത്രാക്കാർക്ക്; മനുഷ്യക്കടത്ത് എന്ന സംശയം വീണ്ടും
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍