നല്ല ചിത്രങ്ങളില്ല, ഉള്ളത് കാണാനാവട്ടെ നീണ്ട ക്യൂവും ബഹളവും; തീയേറ്ററിനുമുന്നിൽ സംഘർഷമുണ്ടയത് പലതവണ; മേളക്കിളികൾ ഇത്തവണ വിടപറയുന്നത് നിരാശയോടെ; ഐ.എഫ്.എഫ്.കെ വെറും പിള്ളേരുകളിയാവുന്നെന്ന് വിമർശനം
കെ.വി നിരഞ്ജൻ
തിരുവനന്തപുരം: അനുഭവങ്ങളുടെയും കാഴ്ചയുടെയും പുതിയ വാതായനങ്ങൾ തുറന്നിട്ടാണ് ഓരോ ചലച്ചിത്രോൽസവങ്ങളും അവസാനിക്കുന്നതെങ്കിലും, ഇത്തവണ ഐ.എഫ്.എഫ്.കെയിലത്തെിയവരിൽ ഭൂരിഭാഗവും നിരാശിലാണ്. പ്രദർശിപ്പിച്ച ചിത്രങ്ങളിൽ പലതിന്റെയും നിലവാരത്തകർച്ചയും, നീണ്ട ക്യൂവും ബഹളവുമൊക്കെയാണ് ഫെസ്റ്റിവൽ പ്രേമികളെ വല്ലാതെ ബുദ്ധിമുട്ടിച്ചത്. ഇനി ഐ.എഫ്.എഫ്.കെയിലേക്കില്ല എന്ന പോസ്റ്റിട്ടാണ് പലരും ഇത്തവ മേളയോട് വിട പറഞ്ഞത്.
പതിനൊന്നായിരത്തിലധികം വരുന്ന ഡെലിഗേറ്റുകളെ ഉൾക്കൊള്ളാൻ കഴിയാത്ത വിധമുള്ള തിരക്കാണ് മേളയുടെ ആസ്വാദസുഖം ചോർത്തുന്ന രീതിയിൽ വളർന്നത്.സാധാരണ ഒരുദിവസം ആറുസിനിമവരെ കാണു ചലച്ചിത്രപേമികൾ ഇത്തവണ മൂന്നും നാലും ചിത്രങ്ങൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.കാരണം നീണ്ട ക്യൂ തന്നെ.ഒരു തീയേറ്റിലെ ഷോ കഴിഞ്ഞ് അടുത്തതിൽ എത്തുമ്പോഴേക്കും അവിടെ കയറാൻ വയ്യാത്ത ക്യൂ ആയിരിക്കും. ഇതതവണ ഡെലിഗേറ്റുകളുടെ സമയത്തിന്റെ ഭൂരിഭാഗവും അപഹരിച്ചത് തീയേറ്ററുകളിൽനിന്ന് തീയേറ്റുകളിലേക്കുള്ള ഓട്ടവും ക്യൂ നിൽക്കലുമായിരുന്നു.
അശാസ്ത്രീയമായ റിസർവേഷൻ സംവിധാനം കൂടിയയാതോടെ മേളക്കിളികളുടെ കഷ്ടപ്പാടും ഇരട്ടിച്ചു. ഒരുതീയേറ്ററിലെ 60ശതമാനം സീറ്റുകളും റിസർവ്ഡും ബാക്കി അൺറിസർവ്ഡ് ആയിമാറ്റിവെക്കാനുള്ള തീരുമാനം പലപ്പോഴും നടപ്പിലായില്ല. അവസാന നിമിഷം വരുന്ന വി.ഐ.പികളും ഗസ്റ്റും എല്ലാവരും ചേരുമ്പോഴേക്കും ഒരു മണിക്കൂറോളം വരിനിന്ന അൺറിസർവ്ഡ് പ്രേക്ഷകരിൽ ഭൂരിഭാഗവും പുറത്താവും.
ഡെലിഗേറ്റ് പാസ് സ്കാൻചെയ്യുന്ന് മൂലം ഓരോ നിമിഷത്തിലും എത്രപേർ തീയേറ്റിൽ കയറിയെന്ന് കമ്പ്യൂട്ടറിൽ എത്തുമെന്നും അത് തീയേറ്ററിന് പുറത്ത് ഡിസ്പ്ളേ ചെയ്യുമെന്നുമാണ് സംഘാടകർ അവകാശപ്പെട്ടിരുന്നത്. ഇതുനോക്കി അൺറിസർവ്ഡ് ഡെലിഗേറ്റുകൾ ഏറെ നേരം ക്യൂനിന്നെങ്കിലും പെട്ടെന്ന് ഡിസ്പ്ളേയിൽ മാറ്റംവരുകയാണ് ചെയ്യുന്നത്. അറുപത് സീറ്റ് ഒഴിവുണ്ടെന്ന് കാണിച്ച് തൊട്ടടുത്ത നിമിഷം അത് പൂജ്യമായതാണ് കലാഭവൻ തീയേറ്റിൽ കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചത്.സി ഡിറ്റിന്റെ ഡെലിഗേറ്റ് പാസ് നിർമ്മാണത്തിലെ അപാകതയാണ്് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അവസാന ദിവസംവരെ ഇതേപ്രശ്നത്തെചൊല്ലി തീയേറ്ററുകളിൽ സംഘർഷമായിരുന്നു.കൈരളിയിലും, നിളയും, അജന്തയിലും,രമ്യയിലുമൊക്കെ പലതവണയാണ് അടിയുടെ വക്കത്തത്തെിയ സീറ്റുതർക്കം ഉണ്ടായത്.ഡെലിഗേറ്റുകൾ ഇത് പലതവണ ചലച്ചിത്ര അക്കാദമി അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.അതുപോലെതന്നെ അവസാനം അനുവദിച്ച ആയിരം ഡെലിഗേറ്റ് പാസുകൾ മേള അവസാനിക്കുന്നതിന് തലേന്ന്മാത്രമാണ് കിട്ടയത്. ഒരു ദിവസം വൈകിവന്ന പലർക്കും ഫെസ്റ്റിവൽബുക്കുപോലും ലഭിച്ചില്ല.
ചിത്രങ്ങളുടെ നിലാവരത്തകർച്ചയും പ്രേക്ഷകരുടെ മനസ്സ്മടുപ്പിക്കുന്ന രീതിയിലാണ്. മുമ്പൊക്കെ അഞ്ച് ചിത്രങ്ങൾ കണ്ടാൽ അതിൽ നാലും മികച്ചതാവുമായിരുന്നെങ്കിൽ ഇപ്പോൾ അതേ അശംബന്ധം നേരെ തിരഞ്ഞിരിക്കയാണ്.അതുകൊണ്ടുതന്നെ നല്ല ചിത്രങ്ങളെന്ന് പേരുകിട്ടിയ ഒരു ഡസനോളം ചിത്രങ്ങൾക്ക് വൻ ജനാവലിയായിരുന്നു. യാതൊരു നിലവാരവുമില്ലാത്ത പടങ്ങളും ഇത്തവണ കയറിക്കൂടി. അക്കാദമി കൊട്ടിഘോഷിച്ച് പാതിരാ പ്രദർശനം നടത്തിയ ഹൊറർ മൂവി 'സാത്തൻ സ്ളേവ്സ്' വെറും കോമഡിയായണ് പ്രേക്ഷകന് തോന്നിയത്.
ഈ പടം എങ്ങനെ ഫെസ്റ്റിവലിൽ എത്തി എന്ന സംശയമാണ് പ്രദർശനശേഷം പലരും ഉന്നയിച്ചത്.മാത്രമല്ല പാതിരാ പ്രദർശനം എന്നൊക്കെ പറഞ്ഞുള്ള ഗിമ്മിക്കുകൾ ഫെസ്റ്റിവലിന്റെ നിലവാരം കളയുന്നതാണെന്നും വിമർശനം ഉണ്ടായി.സ്വകാര്യ ചാനലുകളുടെ ഫിലിം അവാർഡുകൾപോലൊയണോ നിങ്ങൾ ഫെസ്റ്റിവൽ നടത്തുന്നതെന്ന് നവമാധ്യമങ്ങളിൽ ഡെലിഗേറ്റുകളുടെ രോഷം ഉയരുകയാണ്.അതുപോലെ മൽസരവിഭാഗത്തിൽ കയറിക്കൂടിയ ഏദൻ എന്ന മലയാള ചിത്രമൊക്കെ അസഹനീയമായ ബോറടിയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
മൊത്തത്തിൽ മേള ഒരു തരം പിള്ളേരുകളിയായിപ്പോയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.ഡെലിഗേറ്റുകളിൽ കൂടുതരും പുതിയ ചെറുപ്പക്കാരായത് മാത്രമല്ല, സദാസമയവും മൊബൈലിലും ഇന്റർനെറ്റിലുമുള്ളവരെ അഭിസംബോധനചെയ്യുന്ന രീതിയിലാണ് മേളയുടെ സംഘാടനം. ഡെലിഗേറ്റ് പാസിനുള്ള അപേക്ഷതന്നെ എല്ലാം ഓൺലൈൻ ആയതോടെ മണിക്കൂറുകൾകൊണ്ട് തീർന്നുപോവുകയായിരുന്നു. അതുപോലെതന്നെ റിസർവേഷനും.പുലർച്ചെ 12മണിക്ക് തുടങ്ങുന്ന റിസർവേഷൻ പത്തുമിനിട്ടുകൊണ്ടാണ് പലപ്പോഴും പ്രധാന ചിത്രങ്ങൾക്ക് തീർന്നുപോവുന്നത്.
എന്നാൽ അടുത്തവർഷം തിരക്ക് നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പരിഗണിക്കുമെന്നാണ് അക്കാദമി ചെയർമാൻ കമൽ അടക്കമുള്ളവർ പറയുന്നത്.ഇതിനായി പ്രേക്ഷകരുടെ അഭിപ്രായവും അക്കാദമി പരിഗണിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍