സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവാസികളെ കൊള്ള ചെയ്യുന്നതിനെതിരേ ജെ.എഫ്.എ രംഗത്ത്
തോമസ് കൂവള്ളൂർ
ന്യൂയോർക്ക്: ഇന്നേയ്ക്ക് 22 വർഷങ്ങൾക്കു മുമ്പ്, 1996 സെപ്റ്റംബർ 19-നു ന്യൂയോർക്ക് സ്റ്റേറ്റിൽ, ന്യൂയോർക്ക് സിറ്റിയുടെ ഭാഗമായ ക്യൂൻസിലെ ഫ്ളഷിംഗിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ, ന്യൂയോർക്കിൽ സ്ഥിരതാമസക്കാരനായിരുന്ന വർഗീസ് തോമസ് എന്ന അമേരിക്കൻ മലയാളി അദ്ദേഹത്തിന്റെ എൻ.ആർ.ഇ അക്കൗണ്ടിൽ ഇരുപതിനായിരം (20,000) ഡോളർ നിക്ഷേപിച്ചിരുന്നു. അമേരിക്കിയിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പലിശ ലഭിക്കുമെന്ന കാരണത്താൽ റിട്ടയർമെന്റ് ആകുമ്പേഴേയ്ക്കും നല്ലൊരു തുക ലഭിക്കുമല്ലോ എന്ന വിശ്വാസത്തിലാണ് അദ്ദേഹം തുക അന്ന് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാൻ കാരണം.
അന്ന് ഒരു ഡോളറിന് 35 രൂപ 25 പൈസ ആയിരുന്നു ബാങ്കിന്റെ നിരക്ക്. പ്രസ്തുത തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം വഴുതക്കാട്ടുള്ള ബ്രാഞ്ചിൽ കിട്ടയതായും, മൊത്തും ഏഴു ലക്ഷത്തി അയ്യായിരം രൂപ ഉള്ളതായും തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നുള്ള കത്തും അദ്ദേഹത്തിന് ലഭിച്ചു.
പിന്നീട് 1999 മാർച്ച് 20-നു തുക 9 ലക്ഷത്തി എൺപത്തിനാലായിരത്തി എണ്ണൂറ്റി എൺപതു രൂപ ലഭിക്കത്തക്ക വിധത്തിൽ ടേം ഡപ്പോസിറ്റാക്കി മാറ്റിയതായും തുക റിന്യൂ ചെയ്തിരിക്കുന്നതിന്റെ റിക്കാർഡ് ഒരു കൈപ്പടയിലുള്ള കത്തോടുകൂടി തിരുവനന്തപുരം ബ്രാഞ്ചിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ അദ്ദേഹത്തിന്റെ ന്യൂയോർക്കിലുള്ള അഡ്രസിൽ അയച്ചുകൊടുത്തു.
2000-ന്റെ തുടകത്തിൽ എല്ലാം കംപ്യൂട്ടറിലേക്ക് ആക്കിക്കൊണ്ടിരിക്കുന്നതായി ഒരു കത്തും ലഭിച്ചിരുന്നു. അന്നുവരെയുള്ള എല്ലാ റിക്കാർഡുകളും കൈപ്പടിയിൽ ആണെഴുതിയിരിക്കുന്നതെന്ന് റിക്കാർഡുകൾ പരിശോധിച്ചപ്പോൾ ഈ ലേഖകന്‍ മനസിലാക്കാൻ കഴിഞ്ഞു. ഇതിനിടെ ബാങ്കിൽ നിന്നും വിവരങ്ങളൊന്നും ലഭിക്കാതെവന്നപ്പോൾ അദ്ദേഹം ഫോണിലൂടെയും ഇ-മെയിലിലൂടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്രാഞ്ചിലുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയുണ്ടായി. ഒടുവിൽ അക്കൗണ്ട് നമ്പരിൽ ഒരു അക്കം ഇല്ലാത്തതിനാൽ ഡപ്പോസിറ്റ് ചെയ്ത തുക തിരിച്ചറിയാൻ കഴിയുന്നില്ല എന്ന് പിന്നീട് മാറി വന്ന ഒരു മാനേജർ പറഞ്ഞുവത്രേ.
ഏതായാലും സംഗതികൾക്ക് എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കിയ നിക്ഷേപകൻ കേരളത്തിലുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഒരു ചാർട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ഒടുവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓംബുഡ്സ്മാനെക്കൊണ്ട് അന്വേഷിപ്പിച്ചുവെങ്കിലും അങ്ങനെ ഒരു ഡപ്പോസിറ്റോ, അതു സംബന്ധിച്ചുള്ള റിക്കാർഡുകളോ, ഈ തുക ആർക്കെങ്കിലും കൊടുത്തതായിട്ടോ കാണുന്നില്ല എന്ന നിരാശാജനകമായ റിപ്പോർട്ടാണ് അദ്ദേഹത്തിന് കിട്ടിയത്.
സർവ്വ വാതിലുകളും അടഞ്ഞപ്പോൾ, തന്നെ സഹായിക്കാൻ ആരുമില്ലാതെ വന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ നിക്ഷേപകൻ ഈ ലേഖകന്റെ അടുക്കൽ സഹായത്തിനായി എത്തിയത്. സർവ്വ റിക്കോർഡുകളും പരിശോധിച്ചപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദ്ദേഹത്തെ നിർദാക്ഷിണ്യം തള്ളിക്കളഞ്ഞുപോലെ മനസിലാക്കാൻ സാധിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്ളഷിംഗിലുണ്ടായിരുന്ന ബ്രാഞ്ച് പ്രവർത്തിച്ചിരുന്ന അഡ്രസ്: 42- 08 മെയിൻ സ്ട്രീറ്റ് , ഫ്ളഷിങ്, ന്യൂയോർക്ക് 11355 ആയിരുന്നു. ആ ബ്രാഞ്ച് ഇപ്പോൾ പൂട്ടിപ്പോയിരിക്കുന്നതായി കാണാൻ കഴിഞ്ഞു. പക്ഷെ മൻഹാട്ടനിൽ ഒരു ബ്രാഞ്ച് ഇപ്പോൾ പ്രവർത്തിക്കുന്നുമുണ്ട്. അവിടെ പരാതിക്കാരൻ പോയി പരാതിപ്പെട്ടപ്പോൾ അവർക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഇങ്ങനെയുള്ള സാഹചര്യത്തിൽ കേരള സർക്കാരിന്റെ പിറകെയോ, കേന്ദ്ര സർക്കാരിന്റെ പിറകെയോ പോയാൽ നീതി ലഭിക്കുമെന്ന് അദ്ദേഹത്തിന് വിശ്വാസമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ വരെ കൈ ഒഴിഞ്ഞപ്പോൾ ഇനി എന്തു ചെയ്യാനാവും എന്നദ്ദേഹത്തിന് ഒരു നിശ്ചയവുമില്ല. നാട്ടിലുള്ള പ്രവാസി നേതാക്കളുമായി ബന്ധപ്പെട്ടപ്പോൾ കേരളത്തിൽ പ്രഗത്ഭരായ വക്കീലന്മാർ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. പക്ഷെ വക്കീലന്മാരുടെ പിറകെ പോയാൽ കൈയിൽ നിന്നും പണം വാരി എറിയേണ്ടിയും വരും.
വാസ്തവത്തിൽ പ്രസ്തുത നിക്ഷേപകന്റെ അവസ്ഥയോർത്ത് സഹതാപം തോന്നി. അല്പം സമയം ഇതിനുവേണ്ടി ചിലവഴിച്ചിട്ടാണെങ്കിലും സത്യം പുറത്തുകൊണ്ടുവരാൻ ജസ്റ്റീസ് ഫോർ ഓൾ (ജെ.എഫ്.എ) എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് പരമാവധി സഹായിക്കണമെന്ന് ജെ.എഫ്.എയുടെ ചെയർമാൻകൂടിയായ ലേഖകൻ അദ്ദേഹത്തിന് ഉറപ്പു കൊടുത്തിരിക്കുകയാണ്.
തുക നിക്ഷേപിച്ചത് ന്യൂയോർക്ക് സ്റ്റേറ്റിൽ ആയതുകൊണ്ട് സ്റ്റേറ്റ് ഇൻഷ്വറൻസ് ആൻഡ് ബാങ്കിങ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് പരാതി സമർപ്പിക്കാൻ വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സ്റ്റേറ്റ് ഗവൺമെന്റ് തന്നെ ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കാൻ കഴിഞ്ഞാൽ അതൊരു വലിയ നേട്ടമായിരിക്കും. ഇത്തരത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊള്ളയ്ക്ക് വിധേയരായവർ ഉണ്ടെങ്കിൽ മുന്നോട്ടു വരണമെന്നും താത്പര്യപ്പെടുന്നു.
വാർത്ത അയയ്ക്കുന്നത്: തോമസ് കൂവള്ളൂർ
Stories you may Like
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
- കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
- എസ്.എഫ്.ഐ സെക്രട്ടറി ഉൾപ്പെടെയുള്ള ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം
- എൽ.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭം; വി ഡി സതീശൻ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍