ദിവസം മുഴുവൻ യാത്ര ചെയ്യുകയും 24 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യുന്ന എംഎൽഎക്ക് 24500 മാത്രം ശമ്പളം നൽകാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ഇരട്ടിയാക്കണം; സർക്കാർ പ്യൂൺമാർക്കും ഡ്രൈവർമാർക്കും ലക്ഷങ്ങൾ കൊടുക്കുന്നത് നിർത്തണം-ഇൻസ്റ്റെന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ പിണറായി വിജയൻ സർക്കാർ തീരുമാനം എടുത്തു. ഇതു സംബന്ധിച്ച ബില്ല് ഏതാനും നാളുകൾക്ക് അകം പാസാകും എന്ന് തന്നെയാണ് കണക്കാക്കുന്നത്. ശമ്പളം വേണ്ട എന്ന് പറയാൻ സാധ്യത അൽപമെങ്കിലും ഉള്ളത് സിപിഐക്കാർക്ക് മാത്രമാണ്. ഈ വാർത്ത വെളിയിൽ വന്ന ഉടനെ സോഷ്യൽ മീഡിയയിലും ഓൺലൈൻ പത്രങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പാവങ്ങളോട് മുണ്ട് മുറുക്കി ഉടുക്കു എനിക്ക് ശമ്പളം വേണം എന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നത്.
എന്നാൽ ഇത് ശരിയായ രീതിയല്ല. ജന പ്രതിനിധികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് തെറ്റായ നടപടിയാണ് എന്ന് എങ്ങിനെ പറയാൻ കഴിയും. പ്രത്യേകിച്ച് ഒരു എംഎൽഎയുടെ ശമ്പളം 24,500 രൂപയിൽ നിന്ന് 70,000 ആയി ഉയർത്തുന്നതും ഒരു മന്ത്രിയുടെ ശമ്പളമായ 35,000ത്തിൽ നിന്നോ 40,000ത്തിൽ നിന്നോ 90,000 ആക്കി ഉയർത്തുന്നതും ഒട്ടും തെറ്റായ കാര്യം അല്ല. അതിന് കുറേ കാരണങ്ങൾ ഉണ്ട്. ഒന്ന് ഒരു ശമ്പളം നിശ്ചയിക്കുന്നത് പ്രധാനമായും മൂന്ന് മാനദണ്ഡങ്ങൾ വെച്ച് ആവണം. ഒന്ന് ഡപ്ലൈ ഡിമാൻഡ് തിയറി. ഒരു സാധനത്തിന്റെ അവൈലബിലിറ്റിയും അതിന്റെ ആവശ്യവും തമ്മിലുള്ള ബന്ധം. രണ്ട് ക്വാളിറ്റി. എത്രമാത്രം യോഗ്യത ഈ ഒരു തസ്തികയ്ക്ക് ഉണ്ട് എന്നത്. മൂന്ന് ഡെഡിക്കേഷനും ആ വർക്കിന്റെ ഒരു കാഠിന്യവും. ഈ മൂൂന്ന് മാനദണ്ഡങ്ങൾ കണക്കാക്കി വേണം ശമ്പള വർദ്ധന നടപ്പിലാക്കേണ്ടത്.
സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടറുടെ ശമ്പളം വെറും 80,000 രൂപയാണ്. ഏറ്റവും നല്ല മെഡിക്കൽ കോളേജിൽ പഠിച്ച് ഏറ്റവും നന്നായി പഠിച്ച് ഏറ്റവും നല്ല ഡോക്ടറായി എത്തുന്നവരാണ് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ജോലി ഭാരം കൂടുതലുള്ള ഇയാൾക്ക് 80,000 രൂപ യാണ് ശമ്പളമായി ലഭിക്കുന്നത്. ഇത് തെറ്റായ രീതിയാണ്. അതേസമയം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്ക് രണ്ട് ലക്ഷം രൂപ മുതൽ പത്ത് ലക്ഷം വരെയാണ് ശമ്പളം ലഭിക്കുന്നത്. അവർക്ക് ജോലി ഭാരം കുറവുമാണ്. പത്ത് പേരെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നോക്കുമ്പോൾ 100 പേരെ വരെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് നോക്കേണ്ടതായി വരുന്നു. ഇവർക്ക് മാന്യമായ രീതിയിൽ ഉയർന്ന ശമ്പളം കൊടുക്കേണ്ടത് ആവശ്യകതയാണ്.
ഐഎഎസുകാരും ഐപിഎസുകാരും അസാധാരണ ബുദ്ധിസാമർത്ഥ്യമുള്ളവരാണ്. സ്വകാര്യ കമ്പനികളിലെ സിഇഒമാർക്ക് എട്ടും പത്തും ലക്ഷം ശമ്പളമുള്ളപ്പോൾ അതൊക്കെ വേണ്ടെന്നു വച്ചാണ് ഇവർ സർക്കാർ സർവ്വീസിലേക്ക് വരുന്നത്. ഇവരുടെ പരമാവധി ശമ്പളം ഒന്നര ലക്ഷം വരെയാണ്. ഇത്രയും ബുദ്ധി സാമർത്ഥ്യമുള്ള ഇവർ സ്വകാര്യമേഖലയിലേക്ക് കടന്നു ചെയ്യാൻ ലക്ഷങ്ങൾ കൊടുത്തുകൊടുത്തുകൊത്തിക്കൊണ്ടു പോകും. ആ നിലയ്ക്ക് ഇതൊക്കെ വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.
അതുപോലെയാണ് ജന പ്രതിനിധികളും. ഏറ്റവും ദുഷ്ക്കരമായ ജോലിയാണ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുക എന്നത്. ആയിരക്കണക്കിന് ആളുകളിൽ നിന്ന് വളരെ കുറച്ച് പേർക്കാണ് എംഎൽഎയും എംപിയും മന്ത്രിയുമൊക്കെ ആവുന്നത്. അതിന് അസാധാരണമായ കഴിവ് വേണം. അതുകൊണ്ട് ജനപ്രതിനിധികൾക്ക് അവരുടെ യോഗ്യത അനുസരിച്ച് ശമ്പളം നൽകണം. വിദ്യാഭ്യാസ യോഗ്യതയല്ല കഴിവിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് ശമ്പളം നിശ്ചയിക്കേണ്ടത് ആവശ്യകതയാണ്.
രാപകലില്ലാതെ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നവരാണ് ഇവർ. 24,000 രൂപയാണ് ഇവരുടെ ശമ്പളം. 15,000 രൂപ ടി എ കിട്ടും. രാവും പകലുമില്ലാതെ മണ്ഡലത്തിൽ ഓടി നടക്കുന്ന ഇവരിൽ പലർക്കും 2000 രൂപ മുതൽ 5000 വരെ ഒരു ദിവസം പെട്രോൾ അടിക്കാൻ തന്നെ വേണ്ടി വരും. ഇവർക്ക് മാസം 15,000 ടിഎ കൊടുത്തിട്ട് എന്താണ് കാരണം. ഇതൊക്കെ ഒരു കുടുംബം പുലർത്തുന്ന ഇവർക്ക് എവിടെ തികയാനാണ്. ഇങ്ങനെയാണ് അഴിമതി ഉണ്ടാകുന്നത്. അഴിമതിയുടെ മൂല കാരണം തന്നെ ഒരാൾക്ക് സുഖകരമായി ജീവിക്കാനുള്ള ശമ്പളം കൊടുക്കാതിരിക്കുന്നതാണ്.
അതുകൊണ്ട് ജനപ്രതിനിധികൾ എന്നു പറയുന്നത് ഏറ്റവും യോഗ്യതയുള്ളവരാണ്. ്അങ്ങനെയുള്ളവർക്കേ ജനപ്രതിനിധിയാകാൻ കഴിയൂ. എട്ടാം ക്ലാസ് വരെ പഠിച്ച ജനപ്രതിനിധിക്ക് ഐഎഎസുകാരനേക്കാളും ശമ്പളം ഉണ്ട് എന്നു പറയുന്നതിൽ അർത്ഥമില്ല. അവർ രാപകലില്ലാതെ ജോലി ചെയ്യുന്നവരാണ്. അവർക്ക് ശമ്പളം രണ്ടോ മൂന്നോ ലക്ഷം രൂപ കൊടുക്കുകയും വേണം. ഇവർക്ക് ജീവിക്കാൻ ആവശ്യത്തിന് പണം കൊടുത്തിട്ട് ഇനി നിങ്ങൾ അഴിമതി ചെയ്യരുത് എന്നു പറയുന്നതാണ് ശരിയായ രീതി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍