മനുഷ്യരൂപം ഉണ്ടാക്കി കൊല്ലാൻ പരിശീലിക്കുന്ന ഭീകരർ; ഐസിസിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസി; നാമിപ്പോൾ അനുഭവിക്കുന്നത് അദ്ധ്യാപകന്റെ കൈവെട്ടിയിട്ടും മേയാൻ വിട്ടതിന്റെ ശിക്ഷ; മുഖംമൂടിയണിഞ്ഞ ഈ ചെന്നായ്ക്കളെ നിലയ്ക്കുനിർത്താൻ പിണറായീ താങ്കൾക്കു മാത്രമേ സാധിക്കൂ..
മറുനാടൻ ഡെസ്ക്
രാജ്യത്ത് മുസ്ളീം ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
ഏകദേശം 27% മുസ്ലിങ്ങളാണ് കേരളത്തിലുള്ളതെന്ന് കണക്ക്. വർഗീയ കലാപങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിൽ ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ അത്തരം ലഹളകൾ ഇവിടെയുണ്ടായിട്ടില്ല. കേരളത്തിലെ മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില സ്ഥലങ്ങളിൽ മാത്രമാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നിട്ടുള്ളത്.
കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും മതേതരത്വത്തിന് കോട്ടം തട്ടുന്ന അനുഭവങ്ങൾ കുറവാണ്. അതിനുള്ള രണ്ടു കാരണങ്ങളിൽ ഒന്ന് സി പി എം പോലുള്ള അതിപ്രപബലമായ മതേതര പാർട്ടി ഇവിടെ മുന്നിട്ടു നിൽക്കുന്നതാണ്. രണ്ട് മുസ്ലിം ലീഗ് പോലൊരു മതാധിഷ്ഠിത രാഷ്ട്രീയപാർട്ടിയിൽ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായക്കാരും ഒന്നിച്ചു നിൽക്കുന്നു എന്നതാണ്. മുസ്ലിം ലീഗ് അവരുടെ മതവിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നതിനോടൊപ്പം തന്നെ മറ്റു മതങ്ങളെ അംഗീകരിക്കാനും ആദരിക്കാനും മാതൃകാ സമീപനം പുലർത്തുന്ന രാഷ്ട്രീയപാർട്ടിയാക്കുക.ലീഗിന്റെ പ്രധാന അജണ്ട ഭരണത്തിന്റെ ഭാഗമായി നിന്നുകൊണ്ട് സമുദായത്തിന് വേണ്ടത് നേടിയെടുക്കുക എന്നതാണ്.
മുസ്ലിം ലീഗും അവരുടെ പ്രവർത്തകരും രാഷ്ട്രീയത്തിന് പുറത്തേക്ക് ഇടപെടുന്നത് അവരുടെ അടിസ്ഥാന വിശ്വാസത്തെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോൾ മാത്രമാണ്. ലീഗിന്റെ സഹിഷ്ണുതയും സിപിഎം അടിയുറച്ച മതേതര നിലപാടും ഒരുവിഭാഗം മൗലികവാദികളായ മുസ്ലിംങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാന കാരണം ഏകദൈവ വിശ്വാസവും മറ്റു ദൈവങ്ങളെ അംഗീകരിക്കുന്നതിനുള്ള വൈമുഖ്യവുമാണ്. മറ്റൊരുമതവും മറ്റൊരുദൈവവും സംരക്ഷിക്കപ്പെടരുതെയെന്ന് കഠിനമായി വിശ്വസിക്കുന്നവരാണ്.ഭൂരിപക്ഷ ഇസ്ലാമിക രാജ്യങ്ങളിലേതു പോലെതന്നെ ഇന്ത്യയിലും ഇസ്ലാം വിശ്വാസം മാത്രം മതി എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടമാണ് ഈ ന്യുനപക്ഷം.
ഇവർ സ്വാതന്ത്രാനന്തരവും അതിനു മുൻപും ഇത്തരം ആശയവുമായി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു വരികയാണ്. ആർ എസ് എസിനു ബദലായി അബ്ദുൾ നാസർ മഅദനി രൂപീകരിച്ച ഐ എസ് എസ് എന്ന പ്രസ്ഥാനമായിരുന്നു കേരളത്തിലെ ആദ്യത്തെ അറിയപ്പെടുന്ന മതമൗലികവാദപ്രസ്ഥാനം. ഐ എസ് എസ് നിരോധിക്കുകയും അതിന്റെ ഉപജ്ഞാതാവായ മഅദനി ദീർഘനാളായി ജയിലിലാകുകയും ചെയ്തതോടെ അതിന്റെ തീവ്രമുഖം നഷ്ടപ്പെടുകയും പിഡിപി എന്ന ഒരു രാഷ്ട്രീയപാർട്ടിയായി മാറുകയും ചെയ്തു. തീവ്രവിശ്വാസമുള്ളവർ എൻ ഡി എഫ് എന്ന സംഘടനരൂപീകരിക്കുകയും മതേതരത്വത്തെ തകർക്കാൻ ശ്രമിച്ചു. മലബാറിലെ പ്രധാന കലാപങ്ങൾക്ക് കാരണം എൻഡിഎഫ് ആണെന്ന് അറിഞ്ഞപ്പോൾ ആ പ്രസ്ഥാനത്തേയും കേന്ദ്രസർക്കാർ നിരോധിക്കുന്ന ഘട്ടമെത്തി.
പിന്നീട് പോപ്പുലർ ഫ്രണ്ട് എന്ന രാഷ്ട്രീയേതര പാർട്ടിയായി മാറുകയും പിന്നീട് ഇതിന്റെ രാഷ്ട്രീയമുഖമായി എസ് ഡി പി ഐ രംഗത്തുവരികയും ചെയ്തു.
പിന്നീട് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലടക്കം എൻഡിഎിന്റെ അവശിഷ്ടങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാഠപുസ്തകത്തിലെ ഭാഗം പരീക്ഷപേപ്പറിൽ ചോദ്യമായി വന്നതിന്റെ പേരിൽ പ്രവാചകനിന്ദ നടത്തി എന്ന് ആരോപിച്ച് ന്യൂമാൻ കോളജിലെ അദ്ധ്യാപകന്റെ
കൈവെട്ടിയതും ഇവർ തന്നെ.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചതും ഇവരെ തന്നെയാണ്. ആലുവയിൽ പ്രത്യേക രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നവർ. ഒരധ്യാപകന്റെ കൈവെട്ടിയിട്ടും ആക്രമണങ്ങൾ നടന്നിട്ടും തടയിടാൻ കഴിയാത്തതാണ് ഇവർക്ക് വളമാകുന്നത്. മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന അഭിമന്യുവിനെ നിഷ്ഠൂരം കുത്തിക്കൊന്ന ക്യാമ്പസ് ഫ്രണ്ട് അവശിഷ്ടങ്ങൾ കേരളീയ സമൂഹത്തിന് വെല്ലുവിളിയാണ്.
ക്യാമ്പസുകൾ ആക്രമണത്തിന്റെ വേരുകൾ പാകി. കേരളത്തിലെ കാമ്പസ് രാഷ്ട്രീയം ഏതാനും വർഷങ്ങൾക്ക് മുൻപ് അവസാനിച്ചു. ഏതാനം കാലങ്ങളായി കേരളത്തിലെ ക്യാമ്പസുകളിൽ കുറച്ചു വർഷങ്ങളായി ചോര മണത്തിട്ടില്ല. 20 വയസുകാരനെ ആശയത്തിന്റെ പേരിൽ കുത്തിക്കൊല്ലുക എന്ന നികൃഷ്ടതയും ക്രൂരതയുമാണ് ഇന്നലെ നടന്നത്. ഇതിനെ സാധാരണ കൊലപാതകമായോ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകമായോ കണ്ടുകൂടാ. ഇതിനു പിന്നിൽ മത അജണ്ട കൂടിയുണ്ട്. മതത്തിന്റെ പേരിൽ ആരെങ്കിലും ആരെയെങ്കിലും കൊല്ലാൻ ഇവിടെ ആർക്കും അവകാശമില്ല. ഇന്ത്യപോലുള്ള മതേതര രാജ്യത്ത് ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ നടത്തുന്നവന്മാരെ സംരക്ഷിക്കേണ്ടതില്ല.
ഇത്തരം ആളുകളെ സംരക്ഷിക്കുന്നത് ഒരു കൂട്ടം പുരോഗമനവാദികൾ തന്നെയാണ്. ഇത്തരക്കാർക്കെതിരെ ആരെങ്കിലും പ്രതികരിച്ചാൽ ഇസ്ലാമാഫോബീയ എന്ന വാദവുമായി രംഗത്തുവരും. മുസ്ലിം വിരുദ്ധൻ എന്ന അജണ്ട വരുത്താനും സംഘി എന്ന പദം ഉപയോഗപ്പെടുത്താനും അപമാനിക്കാനും ഇവർ ശ്രമിക്കുന്നു. ഇവർക്ക് പിന്തുണ കൊടുക്കാനും അപമാനിക്കാനും ശ്രമിക്കുന്നത് നിർഭാഗ്യവശാൽ സിപിഎമ്മിൽ വിശ്യസിക്കുന്ന പുരോഗമനവാദികൾ തന്നെയാണ്. ഇവർ ഈ മൗലീക വാദികളുടെ പേരിലുള്ള മുഖം മൂടിയിൽ ചേരുകയാണ് ചെയ്യുന്നത്.
ഇത്തരക്കാരാണ് മൗലികവാദികൾ, ഇവരാണ് ജനാധിപത്യത്തിന് ഭീഷണി, ഇത്തരക്കാരാണ് മതേതരത്വം തകർക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ട തന്റേടമാണ് നമ്മുടെ സമൂഹം കാണിക്കേണ്ടത്. ഇത്തരക്കാർക്കെതിരെ തുറന്നടിക്കാൻ ഇവിടെ തന്റേടം പുലർത്തുന്ന ഒരാളുണ്ടെങ്കിൽ അത് പിണറായി വിജയൻ തന്നെയാണ്. അതിനാൽ അഭിമന്യു എന്ന ചെറുപ്പക്കാരന്റെ രക്തത്തിന് തീർച്ചയായും പ്രതിഫലനം ഉണ്ടാകണം. മതമൗലീക വാദികളെ നിഷ്ഠൂരം അടിച്ചൊതേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍