ദിവസം മുഴുവൻ യാത്ര ചെയ്യുകയും 24 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യുന്ന എംഎൽഎക്ക് 24500 മാത്രം ശമ്പളം നൽകാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ഇരട്ടിയാക്കണം; സർക്കാർ പ്യൂൺമാർക്കും ഡ്രൈവർമാർക്കും ലക്ഷങ്ങൾ കൊടുക്കുന്നത് നിർത്തണം-ഇൻസ്റ്റെന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ പിണറായി വിജയൻ സർക്കാർ തീരുമാനം എടുത്തു. ഇതു സംബന്ധിച്ച ബില്ല് ഏതാനും നാളുകൾക്ക് അകം പാസാകും എന്ന് തന്നെയാണ് കണക്കാക്കുന്നത്. ശമ്പളം വേണ്ട എന്ന് പറയാൻ സാധ്യത അൽപമെങ്കിലും ഉള്ളത് സിപിഐക്കാർക്ക് മാത്രമാണ്. ഈ വാർത്ത വെളിയിൽ വന്ന ഉടനെ സോഷ്യൽ മീഡിയയിലും ഓൺലൈൻ പത്രങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പാവങ്ങളോട് മുണ്ട് മുറുക്കി ഉടുക്കു എനിക്ക് ശമ്പളം വേണം എന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നത്.
എന്നാൽ ഇത് ശരിയായ രീതിയല്ല. ജന പ്രതിനിധികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് തെറ്റായ നടപടിയാണ് എന്ന് എങ്ങിനെ പറയാൻ കഴിയും. പ്രത്യേകിച്ച് ഒരു എംഎൽഎയുടെ ശമ്പളം 24,500 രൂപയിൽ നിന്ന് 70,000 ആയി ഉയർത്തുന്നതും ഒരു മന്ത്രിയുടെ ശമ്പളമായ 35,000ത്തിൽ നിന്നോ 40,000ത്തിൽ നിന്നോ 90,000 ആക്കി ഉയർത്തുന്നതും ഒട്ടും തെറ്റായ കാര്യം അല്ല. അതിന് കുറേ കാരണങ്ങൾ ഉണ്ട്. ഒന്ന് ഒരു ശമ്പളം നിശ്ചയിക്കുന്നത് പ്രധാനമായും മൂന്ന് മാനദണ്ഡങ്ങൾ വെച്ച് ആവണം. ഒന്ന് ഡപ്ലൈ ഡിമാൻഡ് തിയറി. ഒരു സാധനത്തിന്റെ അവൈലബിലിറ്റിയും അതിന്റെ ആവശ്യവും തമ്മിലുള്ള ബന്ധം. രണ്ട് ക്വാളിറ്റി. എത്രമാത്രം യോഗ്യത ഈ ഒരു തസ്തികയ്ക്ക് ഉണ്ട് എന്നത്. മൂന്ന് ഡെഡിക്കേഷനും ആ വർക്കിന്റെ ഒരു കാഠിന്യവും. ഈ മൂൂന്ന് മാനദണ്ഡങ്ങൾ കണക്കാക്കി വേണം ശമ്പള വർദ്ധന നടപ്പിലാക്കേണ്ടത്.
സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടറുടെ ശമ്പളം വെറും 80,000 രൂപയാണ്. ഏറ്റവും നല്ല മെഡിക്കൽ കോളേജിൽ പഠിച്ച് ഏറ്റവും നന്നായി പഠിച്ച് ഏറ്റവും നല്ല ഡോക്ടറായി എത്തുന്നവരാണ് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ജോലി ഭാരം കൂടുതലുള്ള ഇയാൾക്ക് 80,000 രൂപ യാണ് ശമ്പളമായി ലഭിക്കുന്നത്. ഇത് തെറ്റായ രീതിയാണ്. അതേസമയം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്ക് രണ്ട് ലക്ഷം രൂപ മുതൽ പത്ത് ലക്ഷം വരെയാണ് ശമ്പളം ലഭിക്കുന്നത്. അവർക്ക് ജോലി ഭാരം കുറവുമാണ്. പത്ത് പേരെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നോക്കുമ്പോൾ 100 പേരെ വരെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് നോക്കേണ്ടതായി വരുന്നു. ഇവർക്ക് മാന്യമായ രീതിയിൽ ഉയർന്ന ശമ്പളം കൊടുക്കേണ്ടത് ആവശ്യകതയാണ്.
ഐഎഎസുകാരും ഐപിഎസുകാരും അസാധാരണ ബുദ്ധിസാമർത്ഥ്യമുള്ളവരാണ്. സ്വകാര്യ കമ്പനികളിലെ സിഇഒമാർക്ക് എട്ടും പത്തും ലക്ഷം ശമ്പളമുള്ളപ്പോൾ അതൊക്കെ വേണ്ടെന്നു വച്ചാണ് ഇവർ സർക്കാർ സർവ്വീസിലേക്ക് വരുന്നത്. ഇവരുടെ പരമാവധി ശമ്പളം ഒന്നര ലക്ഷം വരെയാണ്. ഇത്രയും ബുദ്ധി സാമർത്ഥ്യമുള്ള ഇവർ സ്വകാര്യമേഖലയിലേക്ക് കടന്നു ചെയ്യാൻ ലക്ഷങ്ങൾ കൊടുത്തുകൊടുത്തുകൊത്തിക്കൊണ്ടു പോകും. ആ നിലയ്ക്ക് ഇതൊക്കെ വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.
അതുപോലെയാണ് ജന പ്രതിനിധികളും. ഏറ്റവും ദുഷ്ക്കരമായ ജോലിയാണ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുക എന്നത്. ആയിരക്കണക്കിന് ആളുകളിൽ നിന്ന് വളരെ കുറച്ച് പേർക്കാണ് എംഎൽഎയും എംപിയും മന്ത്രിയുമൊക്കെ ആവുന്നത്. അതിന് അസാധാരണമായ കഴിവ് വേണം. അതുകൊണ്ട് ജനപ്രതിനിധികൾക്ക് അവരുടെ യോഗ്യത അനുസരിച്ച് ശമ്പളം നൽകണം. വിദ്യാഭ്യാസ യോഗ്യതയല്ല കഴിവിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് ശമ്പളം നിശ്ചയിക്കേണ്ടത് ആവശ്യകതയാണ്.
രാപകലില്ലാതെ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നവരാണ് ഇവർ. 24,000 രൂപയാണ് ഇവരുടെ ശമ്പളം. 15,000 രൂപ ടി എ കിട്ടും. രാവും പകലുമില്ലാതെ മണ്ഡലത്തിൽ ഓടി നടക്കുന്ന ഇവരിൽ പലർക്കും 2000 രൂപ മുതൽ 5000 വരെ ഒരു ദിവസം പെട്രോൾ അടിക്കാൻ തന്നെ വേണ്ടി വരും. ഇവർക്ക് മാസം 15,000 ടിഎ കൊടുത്തിട്ട് എന്താണ് കാരണം. ഇതൊക്കെ ഒരു കുടുംബം പുലർത്തുന്ന ഇവർക്ക് എവിടെ തികയാനാണ്. ഇങ്ങനെയാണ് അഴിമതി ഉണ്ടാകുന്നത്. അഴിമതിയുടെ മൂല കാരണം തന്നെ ഒരാൾക്ക് സുഖകരമായി ജീവിക്കാനുള്ള ശമ്പളം കൊടുക്കാതിരിക്കുന്നതാണ്.
അതുകൊണ്ട് ജനപ്രതിനിധികൾ എന്നു പറയുന്നത് ഏറ്റവും യോഗ്യതയുള്ളവരാണ്. ്അങ്ങനെയുള്ളവർക്കേ ജനപ്രതിനിധിയാകാൻ കഴിയൂ. എട്ടാം ക്ലാസ് വരെ പഠിച്ച ജനപ്രതിനിധിക്ക് ഐഎഎസുകാരനേക്കാളും ശമ്പളം ഉണ്ട് എന്നു പറയുന്നതിൽ അർത്ഥമില്ല. അവർ രാപകലില്ലാതെ ജോലി ചെയ്യുന്നവരാണ്. അവർക്ക് ശമ്പളം രണ്ടോ മൂന്നോ ലക്ഷം രൂപ കൊടുക്കുകയും വേണം. ഇവർക്ക് ജീവിക്കാൻ ആവശ്യത്തിന് പണം കൊടുത്തിട്ട് ഇനി നിങ്ങൾ അഴിമതി ചെയ്യരുത് എന്നു പറയുന്നതാണ് ശരിയായ രീതി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍