ജൈവവൈവിധ്യ പാരിസ്ഥിതിക സംസ്‌കാരത്തിലേക്ക് വഴിതുറന്ന് അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺഗ്രസ്സ് 2018 ന് തിരശീല വീണു
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ); നവ്ധാന്യ ( ഡെഹ്‌റാഡൂൺ ); ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ് ആർ ഐ); ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷൻ ( ഐ സി എഫ് ആർ ഇ , ഡെഹ്‌റാഡൂൺ); വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ( ഡബ്‌ള്യു ഐ ഐ , ഡെഹ്‌റാഡൂൺ); ഉത്തരാഖണ്ഡ് ബയോ ഡൈവേഴ്‌സിറ്റി ബോർഡ് ; ഉത്തരാഖണ്ഡ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ് (ഐ ബി സി 2018 ) ഒക്ടോബർ 4 മുതൽ 6 വരെ ഡെഹ്റാഡൂണിൽ നടന്നു. സമാപനത്തോടനുബന്ധിച്ച് ഐ ബി സി 2018 മുന്നോട്ടു വച്ച നിർദേശങ്ങൾ:
ജൈവവൈവിധ്യ പാരിസ്ഥിതിക സംസ്‌കാരത്തിലേക്കുള്ള മാറ്റങ്ങൾക്കായി ദേശീയ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന പാരിസ്ഥിതിക സംസ്‌കാരം രൂപീകരിക്കുന്നതിലേക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ സിവിൽ സൊസൈറ്റി സംഘടനകളും കർഷകരും ഉൾപ്പെടെയുള്ള ജൈവൈവിധ്യനിക്ഷേപകരുടെയിടയിൽ പ്രചാരണം ആരംഭിക്കുവാൻ ഐ ബി സി അഭ്യർത്ഥിക്കുന്നു. ഹരിത, കാർബൺ വിമുക്ത സർക്കുലർ ഡെവലപ്പ്‌മെന്റ്, ഇക്കോണമി, വനവത്കരണ പ്രചാരണം, ആവാസവ്യവസ്ഥാ സംരക്ഷണം, സേവനം, കൃഷി സ്ഥലങ്ങളുടെ പരിപാലനവും പുനരുദ്ധാരണവും ജൈവ പോഷക സമ്പന്നമായ കാർഷിക പരിശീലനങ്ങളുടെ പ്രചാരണം , പരിസ്ഥിതി നശിപ്പിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉറപ്പ് വരുത്തുക എന്നിവയൊരുക്കുന്ന ജൈവ വൈവിധ്യം കേന്ദ്രീകരിച്ചുള്ള സംസ്‌കാരം ആരംഭിക്കുന്നതിനായി ലോകമെമ്പാടുമുള്ള സർക്കാരുകൾ ആവശ്യമായ നയങ്ങൾ സ്വീകരിക്കണം.
മെച്ചപ്പെട്ട വാസ സ്ഥലങ്ങൾക്കായി പുത്തൻ സഖ്യങ്ങൾ ആവശ്യമാണ് വിപുലമായ അവബോധവും വിദ്യാഭ്യാസ പാക്കേജുകളും ഉൾപ്പെടുത്തി ദേശീയ അന്താരാഷ്ട്ര വേദികളിൽ വസുധൈവകുടുംബകം എന്ന തത്വം പ്രചരിപ്പിക്കുന്നതിനായി പുതിയ ശൃംഖലകളും സഖ്യങ്ങളും അവതരിപ്പിക്കേണ്ടതുണ്ടെന്ന് ഐ ബി സി നിർദേശിച്ചു. ആഗോള തലത്തിൽ പാരിസ്ഥിതിക സംസ്‌കാരം എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ശാസ്ത്ര, മാധ്യമ, രാഷ്ട്രീയ നേതാക്കൾ പ്രതിനിധികളായി വർത്തിക്കുവാൻ ഐ ബി സി നിർദേശിച്ചു. ജൈവവൈവിധ്യ പാരിസ്ഥിതിക സംസ്‌കാരത്തിനായുള്ള പദ്ധതികളുടെ ആസൂത്രണം എല്ലാ ഘട്ടത്തിലും സമന്വയിപ്പിക്കാനും 2030 ലേക്ക് ഐക്യ രാഷ്ട സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനായി ഒരു കൗൺസിൽ രൂപപ്പെടുത്തുവാനും സർക്കാരിനോട് അഭ്യർത്ഥിച്ചു.
ജൈവവൈവിധ്യം അടിസ്ഥാനമാക്കിയുള്ള ഉപജീവനമാർഗ്ഗം സുസ്ഥിര വികസനം എന്ന ആശയം പ്രാവർത്തികമാകുന്നുവെന്ന് സർക്കാർ ഇതിനോടകം വെളിപ്പടുത്തിയ സാഹചര്യത്തിൽ ജൈവ വൈവിധ്യവും ബന്ധപ്പെട്ട ഉപജീവന മാർഗ്ഗങ്ങളും എല്ലാ വികസന പ്രവർത്തനങ്ങളുടെയും മുഖ്യ തത്വങ്ങളായി സ്വീകരിക്കുവാൻ അനുയോജ്യമായ സമയമാണിത്. ജൈവവൈവിധ്യ നഷ്ടത്തെക്കുറിച്ച് പരാമർശിച്ച ഐ ബി സി വന സംരക്ഷണത്തിന്റെ ആവശ്യകത, മനുഷ്യ ബാധിത പ്രദേശങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളിലെ സാമൂഹിക പങ്കാളിത്തം എന്നിവ മുന്നോട്ട് വച്ചു. തദ്ദേശ മേഖലയിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്തിയും മികച്ച ആഹാര സംസ്‌കാരം പ്രചരിപ്പിച്ചും പുതിയ ഫുഡ് സ്‌കേപ്പുകൾ വികസിപ്പിക്കണമെന്നും ഐ ബി സി നിർദേശിച്ചു.
ഇ ഐ എ പ്രക്രിയകൾ വിപുലീകരിക്കുക
ദേശീയ വികസന പദ്ധതികളിൽ കാർഷിക ആവാസ വ്യവസ്ഥയുടെ ഉപയോഗത്തിനും സംരക്ഷണത്തിനുമുള്ള പ്രാധാന്യം തിരിച്ചറിയുക. ഗ്രാമീണ വികസനം, ഭക്ഷ്യ സുരക്ഷ, ദാരിദ്ര്യ നിർമ്മാർജനം, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ സമന്വയിപ്പിക്കുക എന്നത് ആവശ്യമായി വരും. മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എമ്പ്‌ലോയെമെന്റ് ഗ്യാരന്റി സ്‌കീമിൽ സംയോജിപ്പിച്ചിട്ടുള്ള ജൈവ വൈവിധ്യ സംരക്ഷണ പദ്ധതികൾ അതിന്റെ കാര്യക്ഷമതയ്ക്കായി കൂടുതൽ വിപുലമാക്കുകയും നിരീക്ഷിക്കപ്പെടുകയും വേണം.
കാർഷിക ജൈവ വൈവിധ്യം
കാർഷിക വിളകളിലെ ജനിതക വൈവിധ്യം കൃത്യമായി രേഖപ്പെടുത്തുകയും ഭക്ഷ്യ സുരക്ഷ കൈവരിക്കുന്നതിനായി രാജ്യത്തെ പ്രശസ്തമല്ലാത്ത ഭക്ഷ്യ വിളകൾ ഉപയോഗപ്പെടുത്തുകയും വേണം. ജനിതക വൈവിധ്യം സംരക്ഷിക്കുന്നതിനായി സാമൂഹിക സീഡ് ബാങ്കുകൾ പ്രാദേശിക തലങ്ങളിൽ സ്ഥാപിക്കുകയും സാമ്പത്തിക സഹായം, സബ്‌സിഡി എന്നിവയിലൂടെ പരമ്പരാഗത വിളകളുടെ കൃഷി സംരക്ഷിക്കുകയും വേണം. ജൈവവൈവിധ്യം, ജൈവ കൃഷി എന്നിവയിൽ അടിയന്തര ഘട്ടം ആവശ്യമാണ് ഒന്നാം ഘട്ടത്തിൽ ജൈവ കൃഷിക്ക് സർക്കാർ പിന്തുണ നൽകുകയും വേണം. കാർഷിക, മത്സ്യ ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവിനായി പ്രാദേശിക വൈദഗ്ദ്ധ്യം വികസിപ്പിക്കേണ്ടതുണ്ട്.
ജൈവ ഹിമാലയത്തിലേക്ക്
ആരോഗ്യപരമായ സമൂഹത്തിനും വൃത്തിയുള്ള ഹരിത ലോകത്തിനുമായി പർവത പരിസ്ഥിതിയിലെ, വിശേഷിച്ചും ഹിമാലയ പ്രാന്തങ്ങളിലെ സംസ്ഥാനങ്ങളിൽ, ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി പ്രകൃതിയുടെ സമഗ്രത നിലനിർത്തിക്കൊണ്ടുള്ള വികസന മാതൃകകൾ ലോകമെമ്പാടും കൈമാറണം.
ജൈവ വൈവിധ്യം മൂലമുള്ള ആഹാരങ്ങളിലും മറ്റ് വസ്തുക്കളുടെ സുതാര്യമായ ലേബലിങ്
ഉപഭോക്താവിന്റെ അവകാശങ്ങൾ ഉറപ്പാക്കാനും ജൈവ വൈവിധ്യത്തിന്റെ ദുരുപയോഗം തടയുവാനും ജൈവ വൈവിധ്യം മൂലമുള്ള ആഹാരങ്ങളിലും മറ്റ് മൂല്യ വർധിത വസ്തുക്കളിലും സുതാര്യവും ന്യായവുമായ ലേബലിങ് ആവശ്യപ്പെടുകയാണ് ഐ ബി സി.
ജീവജാലങ്ങളുടെ സംരക്ഷണം
ജനിതക വൈവിധ്യത്തിന്റെ ദ്രുത ഗതിയിലുള്ള നഷ്ടം തടയുന്നതിനായി കർഷകർക്ക് ആനുകൂല്യങ്ങളും നൽകികൊണ്ട് വൈവിധ്യവും തദ്ദേശീയവുമായ ചെടികളുടെയും ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തുക. .
കാലാവസ്ഥാ വ്യതിയാനം
സുസ്ഥിര വികസനം, ആരോഗ്യ സംരക്ഷണം എന്നിവയുടെ ഉറവിടമായും കാലാവസ്ഥയുമായി ബന്ധപ്പെട്ട പുനരുത്പാദിത കൃഷി, ഉപജീവന മാർഗ്ഗങ്ങൾ എന്നിവയിൽ ജൈവവൈവിധ്യം മുഖ്യ പങ്ക് വഹിക്കുന്നുണ്ട് . കാലാവസ്ഥാ വ്യതിയാനവുമായി പൊരുതുമ്പോൾ കാലാവസ്ഥയെക്കുറിച്ചുള്ള ഉയർന്ന നിലവിവരത്തിലുള്ള വിവരങ്ങളും, കൂടാതെ കാലാവസ്ഥാ വ്യതിയാനത്താൽ ബന്ധിക്കപ്പെട്ട പാരിസ്ഥിതിക, സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള അറിവും അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘതം കുറയ്ക്കുന്നതിനായി സ്വീകരിക്കപ്പെടുന്ന നടപടികളെല്ലാം സാമൂഹിക,വ്യക്തിഗത, സ്വകാര്യ മേഖലകളുമായി പങ്കാളിത്തത്തിലായിരിക്കണം. ദ്വീപുകൾക്ക് പ്രത്യേക പരിഗണയും നൽകണം. ഊർജക്ഷമത, ഇന്ധന ബദൽ സംവിധാനം, പുനരുപയോഗ ഊർജ്ജം, വനവത്കരണം, മാലിന്യ നിർമ്മാർജനം എന്നീ മേഖലകളിൽ കാലാവസ്ഥാ ലഘൂകരണ നടപടികളും വികസന നയങ്ങളും സമന്വയിപ്പിക്കുന്നതിനും ഐ ബി സി നിർദ്ദേശം നൽകി.
വിവര രൂപീകരണം, വിദ്യാഭ്യാസം
അറിവ് തുല്യമായി പങ്ക് വയ്ക്കുക, അഥവാ ജനകീയമാക്കുക, എന്നതാണ് സമൂഹം നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളി. പാരിസ്ഥിതിക സംസ്‌കാരത്തെ അടിസ്ഥാനമാക്കി ജൈവ വൈവിധ്യവും അതിന്റെ സംരക്ഷണവും സംബന്ധിക്കുന്ന സന്ദേശം ദേശ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് 'ജൈവവൈവിധ്യ സാക്ഷരതാ പരിപാടി' അടിയന്തരമായി നടപ്പിലാക്കണം.
സയൻസ് പോളിസി ഇന്റർഫേസ് മെച്ചപ്പെടുത്തുക
പോളിസി രൂപപ്പെടുത്തുന്നവർ, ജനപ്രതിനിധികൾ, ബ്യൂറോക്രാറ്റുകൾ എന്നിവർക്കായി കപ്പാസിറ്റി ബിൽഡിങ് സെമിനാറുകൾ പോലെയുള്ള പരിപാടികളിലൂടെ ശാസ്ത്രജ്ഞരും പോളിസി രൂപകർത്താക്കളുമായുള്ള ആശയ വിനിമയം വർദ്ധിപ്പിക്കുക. വിദഗ്ദ്ധ സമിതി റിപ്പോർട്ടുകളും ഇന്ത്യൻ ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള പഠനവും ഏവർക്കും ലഭ്യമാകണം. ആവാസവ്യവസ്ഥയെയും ഹാബിറ്റാറ്റിനെയും കുറിച്ചുള്ള ശാസ്ത്ര, പരമ്പരാഗത വിവരങ്ങൾ പുനഃസ്ഥാപിക്കപ്പെടണം. റീ- വെജിറ്റേഷൻ പോലെ നിസ്സാരമായി കാണുവാൻ പാടില്ല.
ബൗദ്ധിക സ്വത്തവകാശം, പരമ്പരാഗത അറിവ്, ബയോപൈറസി
ഐ പി ആർ മേഖലയിലെ അവലോകനവും പരിഷ്‌കരണവും അത്യാവശ്യമാണ്. ജീവനും, പരമ്പരാഗത അറിവും, ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട പരിശീലനവുമെല്ലാം അവയുടെ പരിധിക്കുള്ളിൽ നിർത്തപ്പെടുന്നുവെന്നും ഒരു ഐ പി ആറിനും വിധേയമാകുന്നില്ലെന്നും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണിത്. പേറ്റന്റ്‌സ് നിയമത്തിലെ ചില ഭേദഗതികൾ ഇത് ഉറപ്പ് നൽകുന്നുണ്ടെങ്കിലും അത് എല്ലാ ഐ പി ആർ പോളിസികളിലും നിയമങ്ങളിലും വ്യക്തമായി നടപ്പിലാക്കേണ്ടതുണ്ട്. അനധികൃതമായി വിദേശത്തുള്ള പേറ്റന്റ് ഓഫീസുകളിൽ നിന്നുമെടുത്ത പേറ്റന്റുകളെ എതിർക്കുന്നതിലുള്ള പരമ്പരാഗത സമീപനം ബയോ പൈറസി തടയുന്നതിൽ ഫലപ്രദമല്ലെന്ന് തെളിയുകയും കുറ്റം ആരോപിക്കപ്പെടുന്ന രാജ്യത്തിന്റെ കോടതികളിൽ ബയോളജിക്കൽ വൈവിധ്യത്തെ കൺവെൻഷന്റെ നിയമം നിയന്ത്രിക്കുകയും ചെയ്യുന്നു. ബയോ പൈറസി വിഷയം പാർട്ടികളുടെയും ഉപവിഭാഗങ്ങളുടെയും കോൺഗ്രസിലേക്ക് കൊണ്ട് വരണം. ദേശീയ ജൈവ വൈവിധ്യ അഥോറിറ്റിയാണ് ബയോ പൈറസി കേസുകൽ തീവ്രമായി മുന്നോട്ട് കൊണ്ടുപോകുന്നത്.
സംരക്ഷിത മേഖലകൾ
ഇന്ത്യയിലെ സംരക്ഷിത മേഖലകൾ അടിയന്തരമായി വ്യാപിപ്പിക്കണം. രാജ്യത്തെ കടൽ, തീരദേശ സംരക്ഷിത പ്രദേശങ്ങൾ മോശമായാണ് പ്രതിനിധീകരിച്ചിരിക്കുന്നത് എന്നതിനാൽ സംരക്ഷിത ശൃംഖലയിലേക്ക് കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തണം. കാർബൺ സംഭരണത്തിലെ സമുദ്ര ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുക, ബ്ലൂ ഇക്കണോമിയുടെ പ്രചാരണം, ഭക്ഷ്യ സുരക്ഷ, ജുഡീഷ്യൽ ആവശ്യത്തിനായുള്ള ക്രമമായ, ശാസ്ത്രീയമായ പരിശ്രമങ്ങൾ, സുസ്ഥിരത എന്നിവ കൂടാതെ ഇന്ത്യൻ ജലാശയങ്ങളിലെ കോറൽ ബ്ലീച്ചിങ്ങിന്റെ, ഫ്രീക്വൻസി കണക്കിലെടുക്കുമ്പോൾ കടലിലെ ഉപരി തല താപം നിരീക്ഷിക്കുന്നതിനും കോറൽ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും അടിയന്തര നടപടികൾ വേണം.
സുസ്ഥിര ജീവിത ശൈലികൾ
ആഗോളതലത്തിൽ ജനങ്ങളുടെ ജീവിത ശൈലികൾ മാറ്റേണ്ടത് ആവശ്യമാണ്.കാലാവസ്ഥാ സൗഹൃദ പരിശീലനങ്ങളും ആചാരങ്ങളും സുസ്ഥിര ജീവിത ശൈലികളെയും ജൈവ വൈവിധ്യ നിർമ്മാണത്തിനും ഉപഭോഗത്തിനും പ്രചാരണം നൽകുന്നു. സുസ്ഥിര ഉപജീവന പദ്ധതികൾ ജൈവ വൈവിധ്യത്തിനായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വനത്തിന് പുറത്തുള്ള ജൈവവൈവിധ്യം നിലനിർത്തുന്നതിനായി പ്രൊഫഷണലുകളുടെ റീ സ്‌കില്ലിങ്, അപ്പ് സ്‌കില്ലിങ് എന്നിവയും അവശ്യമാണ്. പൂർവസ്ഥിതി പ്രാപിക്കുന്നതിനുള്ള തത്വങ്ങൾക്കും, മാനുഷിക, സാമൂഹിക മൂല്യങ്ങൾക്കും, ഭക്ഷണത്തിനും, പോഷണത്തിനും വിദൂര സ്ഥലങ്ങളിലെ ആരോഗ്യം എന്നിവ ജൈവ വൈവിധ്യവുമായി ബന്ധിപ്പിക്കുന്നതിനാകണം കൂടുതൽ ഊന്നൽ നൽകേണ്ടത്. പാരിസ്ഥിതിക വരുമാനത്തിൽ ജി ഡി പി ക്ക് പകരം ഊന്നൽ നൽകേണ്ടത് ജി എച്ച് ഐ (ഗ്രോസ് ഹാപ്പിനസ് ഇൻഡക്‌സ്) എന്നതിനാണ്.
ജിവവൈവിധ്യത്തിന്റെ ഭാവി നേതാക്കൾ
ഐ ബി സി യുടെ ജൈവവൈവിധ്യ ഉച്ചകോടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഈ ഗ്രഹത്തിലെ ജീവിതം മെച്ചപ്പെടുത്തുവാനായുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ക്യാമ്പയിൻ ആരംഭിച്ചു. 'വസുധൈവകുടുംബകം എന്ന തത്വം ലോകത്തിന് പകർന്നു നൽകിയ ഇന്ത്യയിലെ യുവതയാകുന്ന തങ്ങൾ ഈ ഭൂമിയിലെ കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള സുസ്ഥിര വെല്ലുവിളികളെ നേരിടുന്നതിനായുള്ള പ്രധാന ഉപായം നമ്മുടെ ജൈവ വൈവിധ്യം സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണെന്ന് വിശ്വസിക്കുന്നു. ഹരിത, ജൈവ വൈവിധ്യ ഭൂമിയെ വരും കാലത്തിന് തിരികെ നൽകുവാൻ വ്യക്തിപരമായും കൂട്ടായ്മയായും ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാവി നേതാക്കൾ ഞങ്ങളായിരിക്കുമെന്നും,' വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.
ഒക്ടോബർ 4 ന് സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് പരിപാടി ഉദ് ഘാടനം ചെയ്ത ഐ ബി സി 2018 ന്റെ ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര വാണിജ്യ, വ്യവസായ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ സന്ദേശം ബ്രോഡ്കാസ്റ്റ് ചെയ്യുകയുണ്ടായി. ഒക്ടോബർ 6 ന് നടന്ന സമാപന സമ്മേളനത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യാതിഥിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍