ദുരന്തനിവാരണം: ജനകീയ പങ്കാളിത്തവുംസുതാര്യതയും ഉറപ്പാക്കാൻ കേരള മാതൃകയുമായി കുടുംബശ്രീ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദുരന്തനിവാരണത്തിലും പുനർനിർമ്മാണ പ്രവർത്തനങ്ങളിലും സുതാര്യതയും പൊതുജനപങ്കാളിത്തവും ഉറപ്പുവരുത്തുന്ന സർവേയിലൂടെകുടുംബശ്രീ മറ്റൊരു കേരള മാതൃകകൂടി സൃഷ്ടിക്കുന്നു.പ്രളയം ഏറ്റവുമധികം ബാധിച്ച ഏഴ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 489 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രളയബാധിതരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നസർവേയുടെ രണ്ടാംഘട്ടം ആരംഭിച്ചു.
യുനിസെഫ്, കില, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, വിവിധ ഗവൺമെന്റ് വകുപ്പുകൾ എന്നിവയുടെ പിന്തുണയോടെയാണ്ജനകീയ പങ്കാളിത്തവും പുനർനിർമ്മാണവും (ജെപിപി) എന്ന പേരിൽ കുടുംബശ്രീപ്രത്യേക സർവേ നടത്തുന്നത്. പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തുന്ന സർവേആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്ജില്ലകളിലായാണ് പുരോഗമിക്കുന്നത്. പ്രളയത്തിന് തൊട്ടുപിന്നാലെ കഴിഞ്ഞനവംബർ- ഡിസംബർ മാസങ്ങളിലായി സർവേയുടെ ആദ്യഘട്ടം പൂർത്തിയാക്കിയിരുന്നു.
പ്രളയബാധിതരിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഗവൺമെന്റിന്റെ പുനർനിർമ്മാണ- വികസന പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്ന് റീബിൽഡ് കേരളഇനിഷ്യേറ്റീവ് (ആർകെഐ) സിഇഒയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.വേണു പറഞ്ഞു. അതിദുർബല വിഭാഗങ്ങളുടെ വികസനാവശ്യങ്ങൾക്കും
അഭിപ്രായങ്ങൾക്കും ഗവൺമെന്റ് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
മുൻ ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ രംഗത്തെ വിദഗ്ദരിൽപ്രധാനിയുമായ എസ്.എം.വിജയാനന്ദിന്റെ അധ്യക്ഷതയിലുള്ള ഉപദേശക സമിതിയാണ് സർവേക്ക് മാർഗ നിർദ്ദേശം നൽകുന്നത്. സംസ്ഥാന ആസൂത്രണബോർഡ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കില,സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി, യുനിസെഫ്, ടിസ്, സ്പിയർ ഇന്ത്യ,റിഥി ഫൗണ്ടേഷൻ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്നതാണ് ഉപദേശക സമിതി.തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രളയബാധിതരുടെ വീട്ടിലെത്തികുടുംബശ്രീ പ്രവർത്തകർ വിവരങ്ങൾ രേഖപ്പെടുത്തുന്ന വിധത്തിലാണ് സർവേക്രമീകരിച്ചിരിക്കുന്നത്. വിവിധ ഗവൺമെന്റ് പദ്ധതികളിലൂടെ ലഭിച്ച സഹായങ്ങൾ,പദ്ധതികൾ സംബന്ധിച്ച് നൽകിയ പരാതികളുടെ നിലവിലുള്ള സ്ഥിതി, പ്രളയബാധിതരുടെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം എന്നിവ സംബന്ധിച്ച
ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുന്നു.
പ്രളയമുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് കുട്ടികൾ മോചിതരായോ,
പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായം ആരാഞ്ഞിരുന്നോ, പ്രളയശേഷംതൊഴിലിൽ നിന്ന് പഴയതുപോലെ വരുമാനം വീണ്ടും കിട്ടിത്തുടങ്ങിയോഎന്നീ കാര്യങ്ങളും സർവേയിലൂടെ പരിശോധിക്കുന്നു.ദുരന്തബാധിതരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളുന്നത്ഗവൺമെന്റ് സംവിധാനത്തിന്റെ ഭാഗമാക്കണമെന്നും ഈ രീതി സംസ്ഥാനത്ത്തുടരണമെന്നും യുനിസെഫ് ഇന്ത്യ കമ്മ്യൂണിക്കേഷൻ ഫോർ ഡവലപ്പ്മെന്റ്വിഭാഗം മേധാവി സിദ്ദാർത്ഥ ശ്രേഷ്ഠ പറഞ്ഞു.
ദുരന്തപ്രതിരോധവും ലഘൂകരണവും സംബന്ധിച്ച് പൊതുജനങ്ങൾക്കും
ഗവൺമെന്റ് ഏജൻസികൾക്കും പൂർണ്ണ അറിവുണ്ടോ എന്ന് മനസ്സിലാക്കുന്നതിനുംസർവേ വഴിയൊരുക്കും. ഇവ സംബന്ധിച്ച് നാട്ടിലും വീടുകളിലുംനടപ്പിലാക്കിയിട്ടുള്ള ബോധവൽക്കരണം, അതതു പ്രദേശത്തെ അപകട സാധ്യതകൾഎന്നിവയും സർവേ വിഷയങ്ങളാണ്.ഇപ്രകാരം ശേഖരിക്കുന്ന വിവരങ്ങൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, സംസ്ഥാനആസൂത്രണ ബോർഡ്, വിവിധ ഗവൺമെന്റ് വകുപ്പുകൾ, അതത് ജില്ലാഭരണകൂടങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി പങ്കുവെയ്ക്കും. പ്രളയബാധിതർക്കുവേണ്ടി വിവിധ തലങ്ങളിൽ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ദുരന്ത പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനും സർവേവിവരങ്ങൾ സഹായകമാകും.
തദ്ദേശ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതിതയ്യാറാക്കുന്നതിനും ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.ദുരന്തപ്രതിരോധവും പുനർ നിർമ്മാണവും സംബന്ധിച്ച അടിസ്ഥാന മാനവികമാനകങ്ങൾ (കോർ ഹ്യുമാനിറ്റേറിയൻ സ്റ്റാൻഡേർഡ്സ് - സിഎച്ച്എസ്) അനുസരിച്ച്
ദുരന്ത ബാധിതർക്ക് തങ്ങൾക്കുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് അറിയാൻഅവകാശമുണ്ട്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ഇവരിൽ നിന്ന് അഭിപ്രായങ്ങൾ തേടൽ,പരാതികളും നിർദേശങ്ങളും ഉന്നയിക്കൽ എന്നിവയും ദുരന്തബാധിതരുടെ അവകാശമാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ഗവൺമെന്റ് ഏജൻസികളും മറ്റ്സംഘടനകളും പൊതുജന പങ്കാളിത്തം, സുതാര്യത, വിവരങ്ങൾ പങ്കുവെക്കൽഎന്നിവയ്ക്ക് പ്രതിജ്ഞാബദ്ധരാണ്. ദുരന്തബാധിതരോടുള്ള ഉത്തരവാദിത്വം(അക്കൗണ്ടബിലിറ്റി ടു അഫക്റ്റ്ഡ് പോപ്പുലേഷൻ- എഎപി) എന്നാണ് ഈ പ്രക്രീയആഗോള തലത്തിൽ അറിയപ്പെടുന്നത്.
ലോകവ്യാപകമായി 60 രാജ്യങ്ങളിൽ ഇതിനകം എഎപി സർവേ നടന്നിട്ടുണ്ടെന്നുംഎന്നാൽ ലോകത്താദ്യമായാണ് ഒരു ഗവൺമെന്റ് ഏജൻസി ഇത്നടപ്പിലാക്കുന്നതെന്നും ഐക്യരാഷ്ട്ര സഭാ കേരള കോർഡിനേറ്റർ ജോബ് സഖറിയപറഞ്ഞു. വിപുലമായ രീതിയിൽ 489 തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ഈസർവേയിലൂടെ ദുരന്തനിവാരണത്തിൽ പൊതുജന പങ്കാളിത്തത്തിന്റെയുംസുതാര്യതയുടെയും മാതൃക കേരളം സൃഷ്ടിക്കുകയാണ്. ഇത് മറ്റ്രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും അനുകരിക്കാനാകുന്ന മാതൃകയാണെന്നുംജോബ് സഖറിയ ചൂണ്ടിക്കാട്ടി.അന്യ സംസ്ഥാന തൊഴിലാളികൾ, മീൻപിടുത്തക്കാർ, എസ്സി/എസ്ടി
വിഭാഗക്കാർ, അംഗപരിമിതർ, സ്ത്രീകൾ നേതൃത്വം നൽകുന്ന കുടുംബം,
വയോധികർ, കൂലിപ്പണിക്കാർ, കർഷകർ എന്നിങ്ങനെ സമൂഹത്തിലെ അതീവ ദുർബലവിഭാഗങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിനും സർവേ പ്രത്യേക പ്രധാന്യം നൽകുന്നു.
സർവേ നടത്തുന്ന ഏഴു ജില്ലകളിലും കുടുംബശ്രീയുടെ വനിതാ പ്രവർത്തകർ
ഇത്തരം ദുർബല വിഭാഗങ്ങളുമായി പ്രത്യേകം കൂടിക്കാഴ്ച്ചയും നടത്തും.
Stories you may Like
- മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും: മന്ത്രി എം.ബി രാജേഷ്
- രജതജൂബിലിയുടെ നിറവിൽ കുടുംബശ്രീ; ആഘോഷങ്ങൾക്ക് ഇന്നു തുടക്കം
- കേരളീയ സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ വഴികാട്ടിയായി കുടുംബശ്രീ മാ
- വായനാവിപ്ലവവുമായി കണ്ണൂർ
- ഒഴിഞ്ഞുകിടക്കില്ല കെട്ടിടങ്ങൾ; പുതുമോടിയിൽ വീണ്ടെടുക്കാൻ പുനർജനിയുമായി മലപ്പുറത്ത് കുടുംബശ്രീ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍