വാളയാർ നീതിയാത്ര 200 കിലോമീറ്റർ പിന്നിട്ട് ഇന്ന് തിരുവനന്തപുരം കഴക്കൂട്ടത്ത്; നാളെ സെക്രട്ടറിയേറ്റ് പടിക്കൽ
സ്വന്തം ലേഖകൻ
വാളയാർ നീതിയാത്ര 200 കിലോമീറ്റർ പിന്നിട്ട് ഇന്ന് തിരുവനന്തപുരം കഴക്കൂട്ടത്ത് എത്തിച്ചേരുന്നു. 22 ആം തിയതി സെക്രെട്ടറിയേറ്റ് പടിക്കൽ എത്തും. നീതി കിട്ടാതെ മടക്കമില്ല. വാളയാർ കേസ് അട്ടിമറിച്ച Dysp സോജനെതിരെ ക്രിമിനൽ നടപടി എടുത്ത് പുറത്താക്കുക, വാളയാർ കേസ് കോടതി മേൽനോട്ടത്തിൽ പുനരന്വേഷിക്കുക, പീഡന-കൊലപാതകത്തിന്റെ പിന്നിലുള്ള വിഐപികളെ കണ്ടിപിടിച്ച് ശിക്ഷിക്കുക എന്നാണ് ആവശ്യം.
2017 ആണ്ട് മാർച്ച് മാസത്തിൽ കേരളത്തിലെ മുഖ്യ മന്ത്രിയായ പിണറായി വിജയൻ വാളയാർ വിഷയത്തിൽ നിയമ സഭയിൽ നടത്തിയ പ്രസ്താവന പാഴ്വാക്ക് ആണ് എന്ന് തെളിയിച്ചു കൊണ്ടാണ് പിന്നീടുള്ള രണ്ടുവർഷം പൊലീസ് ഈ കേസ് അന്വേഷിച്ചതും അട്ടിമറിച്ചതും. ഈ പശ്ചാത്തലത്തിലാണ് വാളയാർ നീതിയാത്ര ജനുവരി നാലിന് എറണാകുളത്തു നിന്നും ആരംഭിക്കുന്നതും അതുണ്ടാക്കിയ സമ്മർദംമൂലം സർക്കാരിന്റെ ഭാഗത്തുനിന്നും പല രീതിയിലുള്ള പ്രതികരണങ്ങൾ വന്നു തുടങ്ങിയതും.
ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം വാളയാർ നീതിയാത്ര പ്രഖ്യാപിച്ചപ്പോൾ സമ്മർദ്ദം മൂലം ജുഡിഷ്യൽ അന്വേഷണം നടത്തി ശ്രദ്ധ തിരിക്കാം എന്ന മുഖ്യമന്ത്രിയുടെ തന്ത്രം പാളി. ജുഡിഷ്യൽ അന്വേഷണം തട്ടിപ്പാണെന്ന് ജനം മനസിലാക്കി. Dysp സോജൻ നയിച്ച പൊലീസ് സംഘം കേസ് അട്ടിമറിച്ചത് വിധിന്യായങ്ങളിൽ വ്യക്തമാണ്.
ജനുവരി 7ന് തൃശൂർ പൊലീസ് അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിൽ പിണറായി വിജയൻ പ്രഖ്യാപിച്ചത് 2020 സ്ത്രീസുരക്ഷാ വർഷമായി ആചരിക്കും എന്നാണ്. ഇതിനു മുമ്പ് 2017ന് പിണറായി വിജയൻ നടത്തിയ പ്രസ്താവന പാഴ്വാക്ക് ആയതുകൊണ്ട് അതുപോലെ തന്നെയാണ് ഈ പ്രസ്താവന പൊതുജനങ്ങൾ കണക്കിലെടുത്തത്. പിന്നീട് വാളയാർ യാത്ര പുരോഗമിച്ചപ്പോൾ പൊതുസമൂഹം തിരിച്ചറിഞ്ഞത് വാളയാറിലേ 9, 11 വയസുള്ള കുട്ടികൾക്ക് സംഭവിച്ചത് ചൈൽഡ് സെക്ൽഷ്യൽ അബ്യൂസ് എന്ന അതീവ ഗുരുതര കുറ്റകൃത്യം ആണെന്ന്. ഇതിനോടുള്ള പ്രതികരണം എന്ന നിലയിൽ കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങൾ അടുത്ത ബന്ധുക്കളിൽ നിന്നും വീട്ടുകാരുടെ ഭാഗത്തുനിന്നും ആണ് എന്ന രീതിയിൽ ആണ് പിണറായി വിജയന്റെ പ്രസ്താവനകൾ ഉണ്ടായത്.
ജനുവരി 14ഇന്‍ ജനമൈത്രി സുരഷാ പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ പ്രസ്താവന ഇത്തരത്തിൽ ആയിരിന്നു. ഈ പ്രസ്താവന കൊണ്ട് ദുർബല വിഭാഗങ്ങളിലെ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലെ സത്യാവസ്ഥ പൊതുമണ്ഡലത്തിൽ നിന്ന് ഒളിച്ചു വെയ്ക്കാൻഉള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ദളിത് ആദിവാസി മേഖലകളിലും ദുർബല ജനവിഭാഗങ്ങളിലെ കുട്ടികൾക്കും എതിരെ ഇത്തരം ക്രൂരമായ അതിക്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ഈ വസ്തുത മറച്ചു വെച്ചുകൊണ്ട് മറ്റ് തരത്തിലുള്ള കുറ്റകൃത്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചു വിടുന്ന നികൃഷ്ടമായ പ്രവർത്തിയാണ് പിണറായി വിജയൻ ജനുവരി 14 ആം തീയതിയിലെ പ്രസ്താവനയിലൂടെ നടത്തിയത്.വാളയാറിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അടക്കം കുറ്റാരോപിതരാണ്. വാളയാറിലെ കുറ്റകൃത്യത്തിൽ സിപിഐഎം പ്രവർത്തകർക്കുള്ള പങ്ക് മറച്ചു വെയ്ക്കാൻ പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നു.
ജനുവരി പകുതിയോടു കൂടി വാളയാർ നീതി യാത്ര ആലപ്പുഴ ജില്ല കടന്നപോൽ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം അതിലേറെ ആശ്ചര്യം ജനിപ്പിക്കുന്നതാണ്. ശിശുക്ഷേമ വകുപ്പ് ചെയ്യേണ്ട പ്രവർത്തികൾ ആണ് പൊലീസ് ഏറ്റെടുത്തുകൊണ്ട് മാലാഖ എന്ന് പേരിട്ടു കൊണ്ട് വാവ എക്സ്പ്രസ് എന്ന വാഹനപ്രചാരണ പരിപാടികളും മറ്റു ബോധവത്കരണ പരിപാടികൾ കേരള പൊലീസ് നടത്തുന്നത് . ഇതൊക്കെ കേരളത്തിലെ ജനങ്ങളോടും കൊല്ലപ്പെട്ട കുട്ടികളോടുമുള്ള പരിഹാസവും പ്രഹസനവും ആയിട്ടാണ് കേരളത്തിലെ പൊതുസമൂഹം കണക്കിലെടുക്കുന്നത്. പൊലീസ് അവർ ചെയ്യേണ്ട ജോലികൾ കൃത്യമായി ചെയ്യുകയാണ് വേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കുകയും കൃത്യമായ ശിക്ഷ വാങ്ങി കൊടുക്കാൻ വേണ്ട നടപടികൾ എടുക്കുകയും ചെയ്യുന്നതിനു പകരം ഇത്തരം പ്രചരണ പരിപാടികൾ പൊലീസ് നടത്തുന്നത് കേരള സമൂഹത്തെ പരിഹസിക്കലാണ്.ആഭ്യന്തര വകുപ്പിന്റെ പ്രഹസനം മാത്രമാണ് ഇത്തരം പരിപാടികൾ എന്ന് കേരള ജനത തിരിച്ചറിയുന്നു.
കേരളത്തിന്റെ സാമൂഹ്യ സുരക്ഷാവലയം തകർന്നു;സനൽകുമാർ ശശിധരൻ
സമൂഹത്തിൽ ഏറെ ദുർബലരായ ദളിത് ആദിവാസി വിഭാഗക്കാർക്കും സ്ത്രീകൾക്കും സംരക്ഷണം നൽകാൻ കഴിയാത്ത സംസ്ഥാനമാണ് ഇന്നന്നെ കേരളമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ.പതിനാലാം ദിവസത്തെ വാളയാർ നീതി യാത്ര നയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു സനൽകുമാർ .
ആറ്റിങ്ങലിൽ ചേർന്ന സമാപനയോഗത്തിൽ കെ.എം.ഷാജഹാൻ, വി എം മാർസൻ,കമല കുഞ്ഞി , അഡ്വ. കസ്തൂരിദേവൻ, സി.ആർ. നീലകണ്ഠൻ, ജാഥാ ക്യാപ്റ്റൻ അനിത ഷിബു തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി.
യോഗത്തിൽ മഹേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് സോമരാജൻ സ്വാഗതം പറഞ്ഞു.
പതിനഞ്ചാം ദിവസമായ ജനു 20ന് നീതിയാത്ര രാവിലെ 7.30 ന് ആറ്റിങ്ങലിൽ നിന്നും ആരംഭിച്ച്വൈകീട്ട് കഴക്കൂട്ടത്ത് സമാപിക്കുന്നു. വിവിധ ദളിത് സംഘടനാ നേതാക്കൾ ജാഥയിൽ പങ്കെടുക്കുന്നു.
ദളിത് ജനതയുടെ പ്രശ്നങ്ങൾ പൊതുസമൂഹം ഏറ്റെടുക്കുന്നത് ചരിത്രപരമായ സന്ദർഭം: പി.എം. വിനോദ്
വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കാൻ പൊതു സമൂഹം നടത്തുന്ന ഇടപെടൽ ചരിത്രപരമായി നിർണായകമായ ഒരു നീക്കമാണ് എന്ന് കെ.പിഎംഎസ് ജന സെക്രട്ടറി പി.എം വിനോദ് പറഞ്ഞു.
നീതിയാത്രയുടെ പതിനഞ്ചാം ദിവസമായ ജനു 20 ന് ന് കഴക്കൂട്ടത്ത് സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.എം. വിനോദ്.യോഗത്തിൽ കെ.എം.ഷാജഹാൻ, അഡ്വ ജസിൻ, ഷാജി ർ ഖാൻ , , പി.ടി ഹരിദാസ് , വി എം മാർസൻ, പി.എം . പ്രേം ബാബു, സി.ആർ. നീലകണ്ഠൻ, ജാഥാ ക്യാപ്റ്റൻ ബിന്ദു കമലൻ തുടങ്ങിയവർ സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി.യോഗത്തിൽ ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് അലി സ്വാഗതം പറഞ്ഞു.
പതിനാറാം ദിവസമായ ജനു 21 ന് നീതിയാത്ര രാവിലെ 7.30 ന് കഴക്കൂട്ടത്ത് നിന്നും നിന്നും ആരംഭിച്ച് വൈകീട്ട് തിരുവനന്തപുരം ഗാന്ധി പാർക്കാർ സമാപിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍