ഞാൻ പോകുമെന്ന് ഉറപ്പായപ്പോൾ അവൾ ഇട്ടിരുന്ന ബ്രൗൺ നൈറ്റി പൊക്കിയിട്ട് എന്നോട് പറഞ്ഞു, 'എന്നാൽ ഇതുംകൂടി കണ്ടിട്ട് പൊക്കോ' എന്റെ കുഞ്ഞ് അവളുടെ തുടയിലൂടെ ഒഴുകിയിറങ്ങി'; ഭാര്യയുടെ അബോർഷന്റെ വിചിത്രകഥ പറഞ്ഞ് ബിഗ്ബോസ് ഹൗസിൽ രജിത് കുമാർ; ക്രോണിക്ക് ബാച്ചിലറാണെന്ന് ആദ്യദിവസം തള്ളി; രണ്ടാം ദിവസം ഭാര്യയും കുഞ്ഞും അപകടത്തിൽ മരിച്ചെന്ന് വെളിപ്പെടുത്തലും; ഇപ്പോൾ അബോർഷൻ കഥയും; രജിത് കുമാറിന്റെ കഥകൾ കേട്ട് കിളിപോയി പ്രേക്ഷകർ
മറുനാടൻ ഡെസ്ക്
ബിഗ്ബോസ് സീസൺ രണ്ട് ആരംഭിച്ചതോടെ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ബിഗ്ബോസ് മത്സരാർത്ഥികളിൽ ആര്യയും മഞ്ജു പത്രോസും രജിത് കുമാറും, ഫുക്രുവും എല്ലാം താരമാകുകയാണ്. ബിഗ്ബോസ് തുടങ്ങിയതോടെ ഏറെ ചർച്ചയായത് ശാസ്ത്ര അദ്ധ്യാപകൻ കൂടിയായ രജിത് കുമാറായിരുന്നു. ഇപ്പോഴിതാ രജിത് കുമാർ വീണ്ടും ചർച്ചയാകുന്നത് ബിഗോബോസിൽ അദ്ദേഹം പങ്കുവച്ച ചില വെളിപ്പെടുത്തലുകളുടെ പേരിലാണ്. വലിയൊരു മേക്കോവറിന് ശേഷമാണ് ഇദ്ദേഹം ബിഗ് ബോസിലേക്ക് എത്തിയത്. വന്ന നാൾ മുതൽ എല്ലാവരേയും ഉപദേശിക്കാൻ ആരംഭിച്ച രജിത്, പിന്നീട് താൻ ഒരു ക്രോണിക് ബാച്ചിലർ ആണെന്നും, തനിക്ക് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ രജിത് പറഞ്ഞത് താൻ വിവാഹിതനാണെന്നും, തന്റെ ഭാര്യയുടെ അബോർഷനെ കുറിച്ചുമാണ്. വിവാഹശേഷം ഭാര്യയുടെ അപ്പച്ചിയുടെ വീട്ടിൽ വിരുന്നു പോയെന്നും, അവിടെവച്ച് ഭാര്യയുടെ മുറച്ചെറുക്കന്റെ കല്ല്യാണം മുൻകൈയെടുത്ത് നടത്താമെന്ന് വാക്കുകൊടുത്തെന്നും രജിത് പറയുന്നു. അഭിപ്രായം ചോദിക്കാതെ താനെടുത്ത തീരുമാനത്തോടുള്ള ഭാര്യയുടെ എതിർപ്പിനെക്കുറിച്ചും രജിത് പറയുന്നുണ്ട്. ഫെബ്രുവരി 12ാം തിയതി വിവാഹിതരായ രജിത്തിനെയും ഭാര്യയേയും തേടി ഏപ്രിൽ ആദ്യ ആഴ്ചയിൽ ഒരു കുഞ്ഞ് വരാൻ പോകുന്നു എന്ന സന്തോഷവാർത്തയെത്തി. എന്നാൽ ഈ സമയവും ഭാര്യയുടെ മുഖത്ത് സന്തോഷമില്ലായിരുന്നെന്നാണ് രജിത് പറയുന്നത്.
'' ബ്ലീഡിങ് ടെൻഡൻസി ഉള്ളതുകൊണ്ടുതന്നെ ഭാര്യയ്ക്ക് പൂർണ വിശ്രമം വേണമെന്നായിരുന്നു നിർദ്ദേശം. മെയ് ആദ്യ ആഴ്ചയിലായിരുന്നു ഞാൻ ഏറ്റെടുത്ത കല്യാണം നടക്കുന്നത്. ഗുരുവായൂരാണ് കല്യാണം. തിരുവനന്തപുരത്തുനിന്ന് എത്തേണ്ടതുകൊണ്ടുതന്നെ തലേദിവസം ഉച്ചയ്ക്കെങ്കിലും ഇറങ്ങണം. ഞാൻ ഒരുങ്ങി ഇറങ്ങാൻ തയ്യാറായപ്പോഴാണ് 'ചേട്ടൻ പോകണ്ട' എന്ന് അവൾ പറയുന്നത്.
ഞാൻ കൊടുത്ത വാക്ക് പാലിക്കണ്ടേ എന്ന് പറഞ്ഞ് കാര്യം മനസ്സിലാക്കാൻ ശ്രമിച്ചു. അപ്പോഴും എന്റെ ബന്ധുക്കളല്ലേ ചേട്ടൻ പോകണ്ട എന്ന വാശിയായിരുന്നു അവൾക്ക്. ഒടുവിൽ ഞാൻ പോകുമെന്ന് ഉറപ്പായപ്പോൾ അവൾ ഇട്ടിരുന്ന ബ്രൗൺ നൈറ്റി പൊക്കിയിട്ട് എന്നോട് പറഞ്ഞു, ' എന്നാൽ ഇതുംകൂടി കണ്ടിട്ട് പൊക്കോ' എന്ന്. എന്റെ കുഞ്ഞ് അവളുടെ തുടയിലൂടെ ഒഴുകിയിറങ്ങി' രജിത് പറഞ്ഞു.
നേഴ്സിങ് അസിസ്റ്റന്റായ അമ്മയോട് ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാനും വേണ്ട കാര്യങ്ങൾ ചെയ്യാനും പറഞ്ഞേൽപ്പിച്ചശേഷം ഏറ്റെടുത്ത കല്ല്യാണം നടത്തികൊടുക്കാനാണ് രജിത് തീരുമാനിച്ചത്. ' ചെറുക്കനെയും കൂട്ടി ഗുരുവായൂരെത്തി കല്ല്യാണം നടത്തിയപ്പോഴും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. തിരിച്ച് വീട്ടിൽ ചെറുക്കനെയും പെണ്ണിനെയും എത്തിച്ചു. അവരുടെ വിവാഹം നന്നായി തന്നെ നടന്നു. പോരാനിറങ്ങിയപ്പോൾ അപ്പച്ചിയെയും കല്ല്യാണചെറുക്കനെയും മാറ്റി നിർത്തി ഞാൻ പറഞ്ഞു ' നിങ്ങളുടെ മകന്റെ കല്ല്യാണം ഞാൻ നടത്തി, പക്ഷെ എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെയാണ്', രജിത് പറഞ്ഞു.
എന്നാൽ രജിത്ത് കുമാറിന്റെ തുറന്ന് പറച്ചിൽ എല്ലാവരെയും അസ്വസ്ഥമാക്കിയിരുന്നു. ഭാര്യയെ സഹായിക്കാതെ വിവാഹം നടത്താൻ പോയ രജിത്തിന്റെ പെരുമാറ്റത്തെ കുറിച്ച് മത്സരാർത്ഥികൾ എതിർപ്പ് പ്രകടിപ്പിച്ചു. അതേ സമയം അയാൾ മെനഞ്ഞ് ഉണ്ടാക്കിയ കഥയാണിതെന്നും ചിലർ പറഞ്ഞു. ആദ്യ ദിവസം പരിചയപ്പെടുമ്പോൾ ഫുക്രുവിനോടെ താൻ ക്രോണിക് ബാച്ലർ ആണെന്നായിരുന്നു രജിത് പറഞ്ഞിരുന്നത്. ഇപ്പോൾ ഭാര്യ ഉണ്ടെന്ന കാര്യം പറഞ്ഞപ്പോൾ ഇവർക്ക് വിശ്വസിക്കാൻ സാധിച്ചില്ല. മാത്രമല്ല മറ്റൊരു പ്രസവത്തിൽ ഭാര്യയും കുഞ്ഞും മരിച്ചെന്നും അദ്ദേഹം പുതിയതായി വെളിപ്പെടുത്തിയിരിക്കുകയാണ്.
ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഷോ തുടങ്ങിയത്. 'ഇനി വലിയ കളികളുമല്ല കളികൾ വേറെ ലെവൽ' എന്ന ടാഗ് ലൈനുമായാണ് ഇത്തവണ 'ബിഗ് ബോസ്' എത്തുന്നത്. ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ മൂന്ന് ദിവസങ്ങൾ കഴിഞ്ഞിരിക്കുകയാണ്. മത്സരാർത്ഥികളിൽ ആദ്യം മുതലേ മറ്റൊരു ദിശയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഡോ.രജിത് കുമാർ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍