പ്രായപൂർത്തിയായ പെൺകുട്ടിക്കും ആൺകുട്ടിക്കും വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ഇസ്ലാം ഇതിനെ വ്യഭിചാരമായേ കാണൂവെന്ന് നാസർ ഫൈസി കൂടാത്തായി; നസ്രിയ ഡാൻസ് ചെയ്യുമ്പോൾ നരകത്തിലെ വിറകു കൊള്ളിയാകുന്നത് എങ്ങനെയെന്ന് ഫാത്തിമ തഹ്വലിയ; മുസ്ലിം സമുദായത്തിൽ ഒരു അഞ്ജു ബോബി ജോർജ്ജ് ഉണ്ടാകാത്തത് മതപണ്ഡിതർ കാരണമെന്ന് ഹമീദ് ചേന്നമംഗല്ലൂർ: മനോരമയിൽ നടന്ന ഫ്ലാഷ് മോബ് ചർച്ച ഇങ്ങനെ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ ഫ്ളാഷ് മോബാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇതിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ദോഹയിലെ റേഡിയോ ജോക്കിയുടെ ജോലി പോലും അപകടത്തിലാക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. അത്രയ്ക്ക് അസഹിഷ്ണുതയാണ് സോഷ്യൽ മീഡിയയിലെ സുഡാപ്പി അനുയായികൾ നടത്തുന്നത്. ഈ വിഷയത്തെ കുറിച്ചായിരുന്നു ഇന്നലെ മനോരമ ന്യൂസ് ചാനലിലെ ചർച്ചാ വിഷയം. ഷാനി പ്രഭാകർ നയിച്ച ചർച്ച ഫ്ളാഷ് മോബിൽ ഹാലിളകിയത് ആർക്ക്? എന്ന ചോദ്യം ഉന്നയിച്ചാണ് ചർച്ച തുടങ്ങിയത്.
സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ, എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്വലിയ, എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി, ആക്ടിവിസ്റ്റ് നാസർ ഫൈസി കൂടത്തായി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപങ്ങളെ ചർച്ചയിൽ പങ്കെടുത്തവർ നിരാകരിച്ചപ്പോഴും പെൺകുട്ടികൾ പരസ്യമായി പൊതു ഇടത്തിൽ ഡാൻസ് ചെയ്തത് തെറ്റാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. തന്റെ വാദത്തെ ന്യായീകരിക്കാൻ അദ്ദേഹം കൃത്യമായി തന്നെ ശ്രമിക്കുകയും ചെയ്തു.
രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. മുസ്ലിം പെൺകുട്ടികൾക്ക് അവരുടെ ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ സാധിക്കണം. എന്നാൽ, അത്തരം നിലപാടുകൾ മതപരമായ ചട്ടക്കൂടുകൾക്ക് വിരുദ്ധമാണെന്ന് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. പലപ്പോഴും ഭരണഘടന ശരിയെന്ന് അനുശാസിക്കുന്ന കാര്യങ്ങളും മതപരിമായ ചട്ടക്കൂടുകൾക്ക് എതിരായി നിൽക്കാറുണ്ടെന്നും കൂടത്തായി വ്യക്തമാക്കി. തന്റെ വാദത്തെ ന്യായീകരിക്കാനായി ലൈംഗിക ബന്ധത്തെ കുറിച്ചുള്ള കാര്യങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.
18 വയസുള്ള പെൺകുട്ടി 21 വയസുള്ള ആൺകുട്ടിയുമായി ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മതം അനുമതി നൽകുന്നുണ്ട്. എന്നാൽ, ഇസ്ലാമിലെ നിയമം അനുസരിച്ച് വിവാഹത്തിന് മുമ്പ് ശാരീരികമായി ബന്ധം പുലർത്തുന്നത് വ്യഭിചാരമായേ കണക്കാക്കൂ. ഇത് പാപമാണെന്നും ശിക്ഷ അർഹിക്കുന്ന കുറ്റമാണെന്നം നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. അതേസമയം മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികൾ മതപരമായി തെറ്റു ചെയ്തെന്നും ഇക്കാര്യത്തിൽ തെറ്റു തിരുത്താൻ മതപണ്ഡിതർക്ക് അവകാശമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഒരു പെൺകുട്ടി നൃത്തം കളിക്കുന്നത് ഹദീസിന്റെ അടിസ്ഥാനത്തിൽ കുറ്റമാണ്. ഭരണഘടനാ പരമായ പരിരക്ഷ നൽകാവുന്നതാണ്. എന്നാൽ, അത് കുറ്റകരമാണെന്ന് പറയാനുള്ള സ്വാതന്ത്ര്യവും മതത്തിനുണ്ട്. അത് മതത്തിന്റെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം വാദിച്ചു. പുരുഷന്മാരുടെ മുന്നിൽ സ്ത്രീകൾ ആടുന്നതും മുടി ബോബു ചെയ്യുന്നതും ഇസ്ലാമിക നിയമപ്രകാരം ശരിയല്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ മതപണ്ഡിതന്മാരുടെ പറയുന്ന കാര്യങ്ങളെ താലീബാനിസമായി വ്യാഖ്യാനിക്കുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം ഹിന്ദുക്കൾക്കും മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഉണ്ടെന്നും നാസർ ഫൈസി കൂടത്തായി വവ്യക്തമാക്കി. മതത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാിക്കാനും മറ്റും എല്ലാ പെൺകുട്ടികൾക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം നാമധാരികളായ അമുസ്ലിംങ്ങളുണ്ട്. അവർക്ക് അവരുപടെ ആശയങ്ങൾ പറയാൻ സ്വാതന്ത്ര്യമുണ്ട്. ഇസ്ലാമിക ആചാരങ്ങൾ അനുസരിച്ച് ജീവിക്കാൻ പെൺകുട്ടികൾക്ക് സ്വതന്ത്ര്യമുണ്ട്. ഭരണഘടനയുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് ആടാനും പാടാനും ഇസ്ലാമിക പെൺകുട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
അതേസമയം തുടർന്നു സംസാരിച്ച എംഎസ്എഫ് നേതാവിന് മതനേതാവിന്റെ നിലപാടിനെ തള്ളിപ്പറയാൻ സാധിച്ചില്ല. ഫ്ലാഷ് മോബ് കളിച്ച പെൺകുട്ടികൾക്ക് ഒപ്പമാണ് എന്നു പറയുമ്പോൾ തന്നെ മതനേതാക്കൾക്ക് തിരുത്താൻ അവകാശമുണ്ടെന്ന പോയിന്റായിരുന്നു ഫാത്തിമക്ക്. മതവും, വ്യക്തിസ്വാതന്ത്ര്യവും എങ്ങനെ ഒത്തുപോകുമെന്ന ചോദ്യത്തിൽ കുഴങ്ങുകയും ചെയ്തു അവർ. ഫ്ലാഷ് മോബ് നടത്തിയത് എയിഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായാണ്. എന്നാൽ, ആശയത്തേക്കാൾ അവരുടെ എക്സ്പ്രഷനാണ് ചർച്ച ചെയ്യുന്നതെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ അവരെ ആക്ഷേപിക്കുന്ന വിധത്തിൽ നടക്കുന്ന പ്രചരണങ്ങളെ എതിർക്കുന്നതായി ഫാത്തിമ പറയുന്നു. ചില ആളുകൾ അവരെ ടാർജെറ്റ് ചെയ്താണ് അപകീർത്തി പോസ്റ്റുകൾ നടത്തുകയാണ്. ഓരോ ആളുകൾക്ക് അവരുടെ വിശ്വസമുണ്ട്. മതത്തിൽ തന്നെ വ്യത്യസ്ത ആശയക്കാരുമുണ്ട്. എന്നാൽ, പെൺകുട്ടികൾ പറയുന്നത് ഞങ്ങൾക്ക് ഫ്രീഡം ഉണ്ടെന്നാണ്. അത് ഉണ്ടെന്നു തന്നെയാണ് വിശ്വാസമെന്നും ഫാത്തിമ വ്യക്തമാക്കി. എന്നാൽ, പെൺകുട്ടികളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് പറയേണ്ടത് പബ്ലിക് പ്ലാറ്റ്ഫോമിൽ ആയിരുന്നില്ലെന്നാണ് എംഎസ്എഫ് നേതാവ് വ്യക്തമാക്കിയ കാര്യം.
ലൈസൻസില്ലാത്ത പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ എന്നും അവർ പറയുന്നു. ഫഹദ് ഫാസിൽ മറ്റ് നായികമാർക്കൊപ്പം ആടിപ്പാടുമ്പോൾ അതിനെ എതിർക്കാത്തവർ നസ്രീയ ഡാൻസ് ചെയ്യുമ്പോൾ നരകത്തിലെ വിറകു കൊള്ളി എന്നു പറയുന്ന വിധത്തിലാണ് കാര്യങ്ങളെന്നും ഫാത്തിമ പറഞ്ഞു.
അതേസമയം തുടർന്ന് സംസാരിച്ച ഹമീദ് ചേന്ദമംഗല്ലൂർ മതം മുന്നോട്ടു വെക്കുന്ന ആശയവും ഭരണഘടനയും ഒരുമിച്ച് പോകില്ലെന്നാണ് പറഞ്ഞത്. മതത്തിലെ പല കാര്യങ്ങളും വ്യാഖ്യാനിക്കപ്പെട്ട കാര്യമാണെന്നും മതപണ്ഡിതർക്ക് അവരുടെ ആശയങ്ങൾ തിരുത്തേണ്ടി വന്നെന്നും അദ്ദേഹം ആവർത്തിച്ചു. മുക്കാൽ നൂറ്റാണ്ട് വരെ മതപണ്ഡിതർ പറഞ്ഞത് ഖുർആൻ മറ്റ് ഭാഷയിൽ വിവർത്തനം ചെയ്യാൻ പോലും പാടില്ലെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേദപുസ്തകം ഉദ്ദരിച്ചാണ് അന്ന് അവർ ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ പറഞ്ഞിരുന്നത് മലയാളം ഭാഷായും ഇംഗ്ലീഷ് വിദ്യാഭ്യവും നല്ലതല്ലെന്നായിരുന്നു. പിന്നീട് ഈ നിലപാട് തിരുത്തേണ്ടി വന്നു. എന്തിനേറെ സൗദിയിൽ മുസ്ലിം സ്ത്രീകൾ ഡ്രൈവിങ് ചെയ്യുന്നതിനുള്ള വിലക്ക് പോലും നീക്കി കൊണ്ടിരിക്കയാണ്.
ഇങ്ങനെ മതത്തെ വ്യാഖ്യാനിക്കുന്ന പണ്ഡിതർ പലപ്പോഴായി നിലപാട് മാറ്റിയിട്ടുണ്ടെന്നും ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടി. കേരളത്തിൽ മുസ്ലിം സമുദയാത്തിൽ നിന്നും ഒരു പി ടി ഉഷയോ അഞ്ജു ബോബി ജോർജ്ജോ ഉണ്ടാകാതെ പോയത് മതത്തിന്റെ പേരിൽ മതപണ്ഡിതർ വിലക്കുകളുമായി എത്തിയതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതം അനുശാസിക്കുന്ന പ്രകാരമാണെന്നി ഫാത്തിമ തഹ്വലിയക്ക് ഈ ചാനൽ ചർച്ചയിൽ അന്യപുരുഷന്മാർക്കൊപ്പം വന്നിരിക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ജെൻഡർ മിക്സിങ് പാടില്ലെന്നാണ് മതം പറയുന്നതെന്ന കാര്യവും അദ്ദേഹഗം ചൂണ്ടിക്കാട്ടി.
മുസ്ലിം നാമധാരികൾ എന്ന നാസർ ഫൈസി കൂടത്തായിയുടെ വാദത്തെയും ഹമീദ് തള്ളി. മുസ്ലിം പേരല്ല അറബി പേരാണെന്ന കാര്യം മാത്രമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അറബ് പശ്ചാത്തലമുള്ള പേരുകളെന്നാണ് പറയേണ്ടതെന്നും മതം ഒരിക്കലും കാലത്തോടൊപ്പം മുന്നോട്ടു പോകുന്ന ഒന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതം എപ്പോഴും ഏറ്റവും കടുത്ത പുരുഷ മേധാവിത്വത്താൽ ഭരിക്കപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹമീദിനെ പ്രതരോധിക്കാൻ സിപിഎമ്മിന്റെ സമരങ്ങളിലെ മാറ്റങ്ങൾ അടക്കമുള്ള കാര്യമാണ് നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടിയത്. സ്ത്രീവിരുദ്ധ മതമല്ല ഇസ്ലാമെന്നും സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്ക മറുപടി പറയേണട് ബാധ്യത മത നേതാക്കൾക്കില്ലെന്നും നാസർ ചൂണ്ടിക്കാട്ടി. ചർച്ചയിൽ പങ്കെടുത്ത വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ മുസ്ലിം മതം സ്ത്രീവിരുദ്ധം അല്ലെന്ന കാര്യമാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്്. പെൺകുട്ടികളെ സോഷ്യൽ മീഡിയയിൽ അപമാനിക്കുന്നവർക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അവർ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്