Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടാം വയസ്സിൽ സ്‌കൂളിൽ പ്യൂൺ മടിയിലെടുത്തു വച്ചു പീഡിപ്പിച്ചപ്പോൾ സുഖം അനുഭവിച്ചു; വീട്ടിൽ വച്ചു സ്വയംഭോഗം ചെയ്യുന്നത് അച്ഛൻ കണ്ടത് വഴിത്തിരിവായി; ബാലികയുടെ ലൈംഗിക വിചാരങ്ങളെ ന്യായീകരിച്ചുള്ള ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ

എട്ടാം വയസ്സിൽ സ്‌കൂളിൽ പ്യൂൺ മടിയിലെടുത്തു വച്ചു പീഡിപ്പിച്ചപ്പോൾ സുഖം അനുഭവിച്ചു; വീട്ടിൽ വച്ചു സ്വയംഭോഗം ചെയ്യുന്നത് അച്ഛൻ കണ്ടത് വഴിത്തിരിവായി; ബാലികയുടെ ലൈംഗിക വിചാരങ്ങളെ ന്യായീകരിച്ചുള്ള ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ

തിരുവനന്തപുരം: കുഞ്ഞുപ്രായത്തിൽ ഒരു പെൺകുട്ടി അനുഭവിക്കുന്ന ലൈംഗികതയാണ് ചർച്ചചെയ്യുന്ന യു ട്യൂബ് ഷോർട്ട് ഫിലിമാണ് ശൈലജ പതിന്ദല സംവിധാനം ചെയ്ത യു 'മെമ്മറീസ് ഓഫ് എ മെഷിൻ'. സ്റ്റിൽ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, ബാംഗഌർ ക്വീർ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ഇപ്പോൾ അതിലെ പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് യുട്യൂബിൽ വൈറലായി മാറിയിരിക്കുന്നു.

കനി കുസൃതിയെന്ന നടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഷോർട് ഫിലിമിൽ എട്ടുവയസ്സുമാത്രമുള്ളപ്പോൾ നായികാ കഥാപാത്രം ആദ്യമായി ലൈംഗിക സുഖം അനുഭവിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നതിനാൽ തന്നെ ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമായി വിലയിരുത്തപ്പെട്ടതോടെ ഇപ്പോൾ വിമർശനം നേരിടുകയാണ്.

എട്ടാം വയസ്സിൽ സ്‌കൂളിലെ പ്യൂൺ മടിയിലിരുത്തി ലാളിച്ചപ്പോൾ അതൊരു പീഡനമായി തിരിച്ചറിഞ്ഞില്ലെങ്കിലും അത് ആസ്വദിക്കുന്നതായും അതിനുശേഷം സ്വയംഭോഗം ചെയ്യുന്നത് അച്ഛൻ കണ്ടത് ജീവിതത്തിൽ വഴിത്തിരിവായതായുമെല്ലാം ബാലികയുടെ ലൈംഗിക വിചാരങ്ങളാണ് ചിത്രത്തിലുള്ളത്. ഇത്തരത്തിൽ ചിത്രീകരിക്കപ്പെട്ടത് ബാലപീഡനത്തെ ന്യായീകരിക്കുന്നതായെന്ന വിമർശനമാണ് ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്നത്.

ഓർമ്മ തെളിയുമ്പോൾ തന്നെ ഒരാൾ പ്രണയിക്കുകയായിരുന്നുവെന്നും മുളച്ചുതുടങ്ങാത്ത മുലകളിൽ അയാളുടെ കൈവിരലോടുമ്പോൾ തന്നെ ഇഷ്ടമാണെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു അയാൾ സ്‌കൂളിലെ പ്യൂൺ ആയിരുന്നില്ല, അടുത്ത ബന്ധുവായിരുന്നു. കളിയും തമാശയും കരുതലുമായി ഒരുപാട് ബന്ധുക്കൾ 'സ്‌നേഹിച്ചു'. മടിയിൽവച്ച് താലോലിക്കുമ്പോൾ തോന്നിയ ബുദ്ധിമുട്ട് കനമേറിയ ആണത്തമാണെന്ന് തിരിച്ചറിഞ്ഞില്ല. ഇരുളിൽ, ആളൊഴിഞ്ഞ ഇടങ്ങളിൽ സ്‌നേഹിക്കപ്പെട്ടത് എങ്ങനെ മറക്കും.

ഇത്തരത്തിൽ നീങ്ങുന്ന ചിത്രത്തിൽ ചില തൊടലും തലോടലും വേണ്ടെന്നു പറഞ്ഞപ്പോൾ താനൊരു ചീത്തക്കുട്ടിയായെന്നും നായിക വ്യക്തമാക്കുന്നു. ഇത്തരത്തിൽ തന്റെ സ്വയം ലൈംഗികാസ്വാദനം കണ്ടുപിടിച്ച അച്ഛനെപ്പറ്റിയുമെല്ലാം പരാമർശിക്കുന്ന ചിത്രത്തിന്റെ പ്രമേയം ഇപ്പോൾ രൂക്ഷമായി വിമർശിക്കപ്പെടുകയാണ്.

 

പക്ഷേ, ചെറുപ്രായത്തിൽ ലൈംഗിക സുഖം അനുഭവിക്കുന്നത് എങ്ങനെയെന്നതാണ് സിനിമ പ്രധാനമായും ചർച്ചചെയ്യാൻ ഉദ്ദേശിച്ചതെന്ന് ശൈലജ തന്നെ പറയുന്നു. പ്യൂണിന്റെ സ്പർശനം ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും കേന്ദ്ര കഥാപാത്രമാകാൻ കനിക്ക് മാത്രമേ കഴിയൂ എന്ന് വിശ്വസിച്ചതിനാലാണ് സിനിമ മലയാളത്തിൽ എടുത്തതെന്നും ആയിരുന്നു അവരുടെ പ്രതികരണം.

കനി അഭിനയിച്ചതുകൊണ്ട് ഇത് അവരുടെ അനുഭവങ്ങളാണിതെന്ന പ്രചരണമുണ്ടായതോടെയും ചിത്രം കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചു. ചിത്രം കണ്ടപ്പോൾ അസ്വസ്ഥതയാണുണ്ടായതെന്നഉം ലൈംഗികാതിക്രമങ്ങൾ ഇര സ്വയമറിയാതെ ആസ്വദിക്കുന്നു എന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ടുവെന്നും അഭിഭാഷക കോകിലാബാബു വിലയിരുത്തി. തീരെ ഉത്തരവാദിത്തമില്ലാതെയാണ് ഒരു ശിശുവിന്റെ ലൈംഗികാനുഭവത്തെ കൈകാര്യം ചെയ്‌തെന്നും അവർ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

ചിത്രത്തിലുള്ളത് തന്റെ സ്വകാര്യ അനുഭവമല്ലെന്ന് നടിയും മോഡലുമായ കനി കുസൃതിയും വ്യക്തമാക്കി. ഞാനൊരു നടി മാത്രമാണ്. ആ ഡോക്യുമെന്ററിയിൽ പറഞ്ഞിരിക്കുന്നത് എന്റെ സ്വകാര്യ അനുഭവമല്ല. അതിലെ കഥാപാത്രം പങ്കുവച്ച ലൈംഗികതയിൽ നിന്ന് വ്യത്യസ്തമാണ് തന്റെ കാഴ്ചപ്പാടെന്നും കനി വ്യക്തമാക്കി. ലൈംഗികാനുഭവം കനി കുസൃതി തുറന്നുപറയുന്നു എന്ന രീതിയിലാണ് ആദ്യം ഡോക്യുമെന്ററിയെ പറ്റി വാർത്തകൾ പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP