നല്ല ചിത്രങ്ങളില്ല, ഉള്ളത് കാണാനാവട്ടെ നീണ്ട ക്യൂവും ബഹളവും; തീയേറ്ററിനുമുന്നിൽ സംഘർഷമുണ്ടയത് പലതവണ; മേളക്കിളികൾ ഇത്തവണ വിടപറയുന്നത് നിരാശയോടെ; ഐ.എഫ്.എഫ്.കെ വെറും പിള്ളേരുകളിയാവുന്നെന്ന് വിമർശനം
കെ.വി നിരഞ്ജൻ
തിരുവനന്തപുരം: അനുഭവങ്ങളുടെയും കാഴ്ചയുടെയും പുതിയ വാതായനങ്ങൾ തുറന്നിട്ടാണ് ഓരോ ചലച്ചിത്രോൽസവങ്ങളും അവസാനിക്കുന്നതെങ്കിലും, ഇത്തവണ ഐ.എഫ്.എഫ്.കെയിലത്തെിയവരിൽ ഭൂരിഭാഗവും നിരാശിലാണ്. പ്രദർശിപ്പിച്ച ചിത്രങ്ങളിൽ പലതിന്റെയും നിലവാരത്തകർച്ചയും, നീണ്ട ക്യൂവും ബഹളവുമൊക്കെയാണ് ഫെസ്റ്റിവൽ പ്രേമികളെ വല്ലാതെ ബുദ്ധിമുട്ടിച്ചത്. ഇനി ഐ.എഫ്.എഫ്.കെയിലേക്കില്ല എന്ന പോസ്റ്റിട്ടാണ് പലരും ഇത്തവ മേളയോട് വിട പറഞ്ഞത്.
പതിനൊന്നായിരത്തിലധികം വരുന്ന ഡെലിഗേറ്റുകളെ ഉൾക്കൊള്ളാൻ കഴിയാത്ത വിധമുള്ള തിരക്കാണ് മേളയുടെ ആസ്വാദസുഖം ചോർത്തുന്ന രീതിയിൽ വളർന്നത്.സാധാരണ ഒരുദിവസം ആറുസിനിമവരെ കാണു ചലച്ചിത്രപേമികൾ ഇത്തവണ മൂന്നും നാലും ചിത്രങ്ങൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.കാരണം നീണ്ട ക്യൂ തന്നെ.ഒരു തീയേറ്റിലെ ഷോ കഴിഞ്ഞ് അടുത്തതിൽ എത്തുമ്പോഴേക്കും അവിടെ കയറാൻ വയ്യാത്ത ക്യൂ ആയിരിക്കും. ഇതതവണ ഡെലിഗേറ്റുകളുടെ സമയത്തിന്റെ ഭൂരിഭാഗവും അപഹരിച്ചത് തീയേറ്ററുകളിൽനിന്ന് തീയേറ്റുകളിലേക്കുള്ള ഓട്ടവും ക്യൂ നിൽക്കലുമായിരുന്നു.
അശാസ്ത്രീയമായ റിസർവേഷൻ സംവിധാനം കൂടിയയാതോടെ മേളക്കിളികളുടെ കഷ്ടപ്പാടും ഇരട്ടിച്ചു. ഒരുതീയേറ്ററിലെ 60ശതമാനം സീറ്റുകളും റിസർവ്ഡും ബാക്കി അൺറിസർവ്ഡ് ആയിമാറ്റിവെക്കാനുള്ള തീരുമാനം പലപ്പോഴും നടപ്പിലായില്ല. അവസാന നിമിഷം വരുന്ന വി.ഐ.പികളും ഗസ്റ്റും എല്ലാവരും ചേരുമ്പോഴേക്കും ഒരു മണിക്കൂറോളം വരിനിന്ന അൺറിസർവ്ഡ് പ്രേക്ഷകരിൽ ഭൂരിഭാഗവും പുറത്താവും.
ഡെലിഗേറ്റ് പാസ് സ്കാൻചെയ്യുന്ന് മൂലം ഓരോ നിമിഷത്തിലും എത്രപേർ തീയേറ്റിൽ കയറിയെന്ന് കമ്പ്യൂട്ടറിൽ എത്തുമെന്നും അത് തീയേറ്ററിന് പുറത്ത് ഡിസ്പ്ളേ ചെയ്യുമെന്നുമാണ് സംഘാടകർ അവകാശപ്പെട്ടിരുന്നത്. ഇതുനോക്കി അൺറിസർവ്ഡ് ഡെലിഗേറ്റുകൾ ഏറെ നേരം ക്യൂനിന്നെങ്കിലും പെട്ടെന്ന് ഡിസ്പ്ളേയിൽ മാറ്റംവരുകയാണ് ചെയ്യുന്നത്. അറുപത് സീറ്റ് ഒഴിവുണ്ടെന്ന് കാണിച്ച് തൊട്ടടുത്ത നിമിഷം അത് പൂജ്യമായതാണ് കലാഭവൻ തീയേറ്റിൽ കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചത്.സി ഡിറ്റിന്റെ ഡെലിഗേറ്റ് പാസ് നിർമ്മാണത്തിലെ അപാകതയാണ്് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അവസാന ദിവസംവരെ ഇതേപ്രശ്നത്തെചൊല്ലി തീയേറ്ററുകളിൽ സംഘർഷമായിരുന്നു.കൈരളിയിലും, നിളയും, അജന്തയിലും,രമ്യയിലുമൊക്കെ പലതവണയാണ് അടിയുടെ വക്കത്തത്തെിയ സീറ്റുതർക്കം ഉണ്ടായത്.ഡെലിഗേറ്റുകൾ ഇത് പലതവണ ചലച്ചിത്ര അക്കാദമി അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.അതുപോലെതന്നെ അവസാനം അനുവദിച്ച ആയിരം ഡെലിഗേറ്റ് പാസുകൾ മേള അവസാനിക്കുന്നതിന് തലേന്ന്മാത്രമാണ് കിട്ടയത്. ഒരു ദിവസം വൈകിവന്ന പലർക്കും ഫെസ്റ്റിവൽബുക്കുപോലും ലഭിച്ചില്ല.
ചിത്രങ്ങളുടെ നിലാവരത്തകർച്ചയും പ്രേക്ഷകരുടെ മനസ്സ്മടുപ്പിക്കുന്ന രീതിയിലാണ്. മുമ്പൊക്കെ അഞ്ച് ചിത്രങ്ങൾ കണ്ടാൽ അതിൽ നാലും മികച്ചതാവുമായിരുന്നെങ്കിൽ ഇപ്പോൾ അതേ അശംബന്ധം നേരെ തിരഞ്ഞിരിക്കയാണ്.അതുകൊണ്ടുതന്നെ നല്ല ചിത്രങ്ങളെന്ന് പേരുകിട്ടിയ ഒരു ഡസനോളം ചിത്രങ്ങൾക്ക് വൻ ജനാവലിയായിരുന്നു. യാതൊരു നിലവാരവുമില്ലാത്ത പടങ്ങളും ഇത്തവണ കയറിക്കൂടി. അക്കാദമി കൊട്ടിഘോഷിച്ച് പാതിരാ പ്രദർശനം നടത്തിയ ഹൊറർ മൂവി 'സാത്തൻ സ്ളേവ്സ്' വെറും കോമഡിയായണ് പ്രേക്ഷകന് തോന്നിയത്.
ഈ പടം എങ്ങനെ ഫെസ്റ്റിവലിൽ എത്തി എന്ന സംശയമാണ് പ്രദർശനശേഷം പലരും ഉന്നയിച്ചത്.മാത്രമല്ല പാതിരാ പ്രദർശനം എന്നൊക്കെ പറഞ്ഞുള്ള ഗിമ്മിക്കുകൾ ഫെസ്റ്റിവലിന്റെ നിലവാരം കളയുന്നതാണെന്നും വിമർശനം ഉണ്ടായി.സ്വകാര്യ ചാനലുകളുടെ ഫിലിം അവാർഡുകൾപോലൊയണോ നിങ്ങൾ ഫെസ്റ്റിവൽ നടത്തുന്നതെന്ന് നവമാധ്യമങ്ങളിൽ ഡെലിഗേറ്റുകളുടെ രോഷം ഉയരുകയാണ്.അതുപോലെ മൽസരവിഭാഗത്തിൽ കയറിക്കൂടിയ ഏദൻ എന്ന മലയാള ചിത്രമൊക്കെ അസഹനീയമായ ബോറടിയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
മൊത്തത്തിൽ മേള ഒരു തരം പിള്ളേരുകളിയായിപ്പോയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.ഡെലിഗേറ്റുകളിൽ കൂടുതരും പുതിയ ചെറുപ്പക്കാരായത് മാത്രമല്ല, സദാസമയവും മൊബൈലിലും ഇന്റർനെറ്റിലുമുള്ളവരെ അഭിസംബോധനചെയ്യുന്ന രീതിയിലാണ് മേളയുടെ സംഘാടനം. ഡെലിഗേറ്റ് പാസിനുള്ള അപേക്ഷതന്നെ എല്ലാം ഓൺലൈൻ ആയതോടെ മണിക്കൂറുകൾകൊണ്ട് തീർന്നുപോവുകയായിരുന്നു. അതുപോലെതന്നെ റിസർവേഷനും.പുലർച്ചെ 12മണിക്ക് തുടങ്ങുന്ന റിസർവേഷൻ പത്തുമിനിട്ടുകൊണ്ടാണ് പലപ്പോഴും പ്രധാന ചിത്രങ്ങൾക്ക് തീർന്നുപോവുന്നത്.
എന്നാൽ അടുത്തവർഷം തിരക്ക് നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പരിഗണിക്കുമെന്നാണ് അക്കാദമി ചെയർമാൻ കമൽ അടക്കമുള്ളവർ പറയുന്നത്.ഇതിനായി പ്രേക്ഷകരുടെ അഭിപ്രായവും അക്കാദമി പരിഗണിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍