നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലും അവശനായ രജനി; പല ശസ്ത്രക്രിയ നടത്തിയിട്ടും വഴങ്ങാത്ത കീഴ്ചുണ്ട്; കബാലി, ഇറങ്ങും മുമ്പ് എങ്ങനെ സിനിമ വിജയിപ്പിക്കാം എന്നതിന്റെ ഉദാഹരണം മാത്രം
റമീസ് മുഹമ്മദ്
അടുത്ത കാലത്തൊന്നും ഇത്ര ആവേശത്തോടുകൂടി ഒരു സിനിമക്കു വേണ്ടി കാത്തിരുന്നിട്ടില്ല. കാണാൻ ആഗ്രഹിച്ചിട്ടും ഇല്ല. അതുകൊണ്ടു തന്നെ ആദ്യ ഷോ കാണാൻ തീരുമാനിച്ചു.
സിനിമ ഇറങ്ങും മുൻപ് തന്നെ രജനീകാന്ത് എന്ന നടന്റെ പേരും പെരുമയും എത്രത്തോളം കച്ചവടവത്കരിക്കാൻ പറ്റിയോ അത്രത്തോളം അവർ അതു ഭംഗി ആയ നിർവഹിച്ചു.
തീർച്ചയായും കച്ചവടത്തിന് വേണ്ടി സിനിമ എടുക്കുമ്പോൾ കുറ്റപ്പെടുത്താൻ പറ്റില്ല. വമ്പിച്ച രീതിയിൽ ഉള്ള മാർക്കറ്റിങ്ങും എല്ലാ ഇടത്തും എത്തി പറ്റുന്ന വിധത്തിൽ ഉള്ള പരസ്യ വാചകങ്ങളും സംവിധായകനും നിർമ്മാതാവും കൊടുക്കാൻ തയ്യാറായത് അവർ സ്വകാര്യ പ്രിവ്യു കണ്ടതിനു ശേഷം ആകാം.
പഴയ കാലം പോലെ അല്ല. മേക്കപ്പിനു പുറമെ നന്നായി വീഡിയോ എഡിറ്റിങ്ങും സാധ്യമാണ് ഈ കാലത്ത്. എന്നാൽ, അതിന്റെ എല്ലാ സാധ്യതയും നന്നായി ഉപയോഗിച്ചിട്ടും നമ്മളെ എല്ലാം രജനീകാന്ത് എന്ന നടന്റെ നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലും വളരെ അവശതയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. പഴയ കാലങ്ങളിൽ നമ്മെ കോൾമയിർ കൊള്ളിച്ച അതിമാനുഷകനായ രജനി എന്ന താരത്തിൽ നിന്ന് ആരാധകർ ഈ അവശത പ്രതീക്ഷിക്കുന്നില്ല എന്നതാണു സത്യം.
പ്രത്യേകിച്ച് എല്ലാ രംഗങ്ങളിലും കീഴ്ചുണ്ട് അദ്ദേഹത്തിന്റെ ഇംഗിതത്തിനു അനുസരിച്ചു കിട്ടാതെ പോകുന്നു. കുറെ ശസ്ത്രക്രിയകൾ ചുണ്ടിനു വേണ്ടി അദ്ദേഹം ചെയ്തിട്ടും ഒരു നായക നടന് വേണ്ട രീതിയിൽ അതു ശരി ആക്കിഎടുക്കാൻ കഴിഞ്ഞിട്ടില്ല. നടത്തത്തിലും സംഘട്ടന രംഗങ്ങളിലും അദ്ദേഹത്തിന്റെ ശാരീരിക അവശത നമ്മുക്ക് വ്യക്തമായും കാണാൻ കഴിയും. യുവാവിനെ പോലെ അദ്ദേഹം പറന്നടിക്കണം എന്നല്ല. ഇത്രത്തോളം കാശു മുടക്കി എന്നു അവകാശപ്പെടുമ്പോൾ നടന്റെ ശാരീരിക അവസ്ഥകൂടി നോക്കുന്നത് നല്ലതായിരിക്കും.
കഴിഞ്ഞ കാല പടങ്ങൾ ഇത് അടിവര ഇടുന്നതാണ്. അദ്ദേഹത്തിന് ഒപ്പം കൂടിയവരോ, അതോ കൂടെ ഉള്ളവരോ ആ നല്ല മനുഷ്യന്റെ വ്യക്തിത്വവും ആ ഇടിമുഴക്കം ഉള്ള പേരും ബുദ്ധിപരമായി ഉപയോഗിക്കുന്നു. എന്തിനു നമ്മൾ രജനിയെ മാത്രം പറയുന്നു. ഒന്നോ രണ്ടോ കഥാ പത്രങ്ങൾ ഒഴിച്ചു പ്രേക്ഷകന്റെ ശ്രദ്ധ പതിയുന്ന ആരും അതിൽ നടിച്ചിട്ടില്ല. പല രംഗങ്ങളും കാണുന്ന പ്രേക്ഷകൻ തീയേറ്റർ വിട്ടു പോകാൻ ആഗ്രഹിക്കും. കഥാപാത്രങ്ങൾക്കു ഇമോഷൻ വരുമ്പോൾ പ്രേക്ഷകന് പലപ്പോഴും ചിരിയാണ് വരുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണു സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം കബാലി തിയ്യേറ്ററുകളിലെത്തിയത്. ആരാധകരെ ഇളക്കിയ കബാലിയെ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമൊക്കെത്തന്നെയാണു പുലർച്ചെ ആരാധകർ ആഘോഷമാക്കി സ്വീകരിച്ചത്. എന്നാൽ, രജനീ ആരാധകർ ആവേശപൂർവ്വം പ്രതീക്ഷിച്ചിരുന്ന ഇഫക്ട് കബാലി നൽകുന്നില്ല എന്നു തന്നെയാണു സൂചന. കബാലി കണ്ട് എഴുന്നേറ്റ് കൈയടിച്ചു സെൻസർ ബോർഡ് എന്നാണു വാർത്തകൾ പുറത്തുവന്നിരുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തെ പുകഴ്ത്തിയതെന്ന സംശയമാണ് ചിത്രം കണ്ടിറങ്ങുമ്പോൾ ഉയരുന്നത്.
ഒരു ഡോക്യുമെന്ററി എന്നവണ്ണം വളരെ മന്ദഗതിയിലാണ് ചിത്രത്തിന്റെ പോക്കെന്നു പറയാം. രജനീകാന്ത് എന്ന സൂപ്പർ താരത്തിന്റെ അതിവേഗ ചലനങ്ങളും കോരിത്തരിപ്പിക്കുന്ന ഡയലോഗുകളും സൂപ്പർ ആക്ഷനും പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനു നിരാശാബോധം തന്നെയാണു ചിത്രം നൽകുന്നത്. അതായതു പ്രതീക്ഷകളുടെ അമിത ഭാരവുമായി കബാലി കാണാൻ കഷ്ടപ്പെട്ട് തിയേറ്ററുകളിൽ എത്തുന്നവർക്ക് നിരാശയായിരിക്കും ഫലം.
തിരക്കഥയും ഛായാഗ്രഹണവും ഒരു ഡോക്യുമെന്ററിയെയാണ് ഓർമിപ്പിക്കുക. ചിത്രം കനത്ത പരാജയത്തിലേക്കു കൂപ്പുകുത്തുമെന്നും ആരാധകർ പോലും പറയുന്ന തരത്തിലേക്ക് എത്തുകയാണു കാര്യങ്ങൾ.
കബാലി മാസായില്ല എന്നു തന്നെയാണു പൊതുവെ ഉള്ള വിലയിരുത്തലുകളും. രജനീകാന്ത് എന്ന താരസ്വരൂപത്തിന്റെ അമാനുഷിക പ്രകടനങ്ങൾ കണ്ട് ഹരം കയറുന്നവർക്ക് ഈ ചിത്രം പിടിക്കില്ല. പഴഞ്ചൻ ഗ്യാംഗ്സ്റ്റർ സിനിമകളുടെ ചേരുവകൾ തന്നെയെങ്കിലും ഒരു നിശബ്ദതയാണു ചിത്രത്തിൽ പ്രകടമാകുന്നത്. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും വലിയ റിലീസായാണ് കബാലി എത്തിയത്. അത്രത്തോളം ആവേശകരമായിരുന്നു പ്രേക്ഷകരുടെ ചിത്രത്തിനായുള്ള കാത്തിരിപ്പ്. കഴിഞ്ഞ രണ്ട് മാസങ്ങളായി അതിന്റെ അലയൊലികൾ തന്നെയായിരുന്നു എങ്ങും. വിദേശ രാജ്യങ്ങളിൽ പോലും ചിത്രം നേടിയ പ്രചാരണസ്വീകാര്യത ഇതിന് ഉദാഹരണമാണ്. ദൃശ്യങ്ങൾ കൂട്ടിയിണക്കി ചിത്രം ഒരുക്കിയ സംവിധായകൻ പാ രഞ്ജിത്തിന് അത് രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതാക്കാൻ കഴിഞ്ഞില്ല. ത്രസിപ്പിക്കുന്ന രംഗങ്ങൾ കുറഞ്ഞതും കുടുംബബന്ധങ്ങളിൽ ഊന്നുള്ള രംഗങ്ങൾ അതിരുകടന്നതും ദോഷമായി. രജനീകാന്ത് തന്റെ സ്ഥിരം ശൈലിയിലുള്ള മാനറിസങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും അത് അമാനുഷികമായ ഒരു തലത്തിലല്ല.
രജനിയുടെ ഇൻട്രൊഡക്ഷൻ സീൻ മാത്രമാണ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ മാസ് ആയിട്ടുള്ളത്. പിന്നീട് അത്രത്തോളം ഒരു സീനും മാസിലേക്ക് എത്തിയില്ല. ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കബാലി എത്തുമ്പോൾ അത് ആരാധകർക്ക് എത്രത്തോളം സ്വീകാര്യമാകും എന്ന് കണ്ട് തന്നെയറിയണം.
ചില കോണുകളിൽ നിന്നും നല്ല വശങ്ങളും കേൾക്കുന്നു. അതിനും കാരണം ഉണ്ട്. കഴിഞ്ഞ 5 വർഷമായി തമിഴ് സിനിമയുടെ പോക്ക് നോക്കുമ്പോൾ അതിനൊക്കെ ഒരു അപവാദം ആകാം കബാലി. കുറെ കാലം ആയി തമിഴ് ഒരു സിനിമ വിജയിക്കണമെങ്കിൽ നായകനോടൊപ്പം ഒരു യന്ത്രവും അത്യാവശ്യ ഘടകം ആണ്. നട്പിനും പാസത്തിനും, നേസത്തിനും, ഉറവിനും ഒന്നും നമ്മളെ ചിന്തിപ്പിച്ച, കരയിപ്പിച്ച, ചിരിപ്പിച്ച തമിഴ് സിനിമയിൽ സ്ഥാനം ഇല്ലാതെ പോയി. എല്ലാം യന്ത്രമയം ആകുമ്പോൾ അങ്ങനെ ആകുമായിരിക്കാം.
ഈ സിനിമയിൽ അടിമത്തവും ഒറ്റപ്പെടുത്താലും അനുഭവിച്ച ഒരു ജനതയുടെ കോപം ചില ഇടങ്ങളിൽ കാണാം. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് പ്രവാസികൾ ആയി വന്ന ചൈനീസ് കുടിയേറ്റക്കാരന് തമിഴ് കുടിയേറ്റക്കാരനോടുള്ള പുച്ഛം കലർന്ന പെരുമാറ്റത്തിന് തമിഴന്റെ സിനിമയിലൂടെ ഉള്ള ഒരു പ്രതികാരം.
That epic reaction when @superstarrajini intro credits roll #boom #kabali #KabaliFDFS @beemji what a way to kick off pic.twitter.com/vrHwr5bdXE
— Daniel Thimmayya (@danny_thimmayya) July 21, 2016
ഈ കുറവുകൾ നമ്മളെ ഒക്കെ കോരിത്തരിപ്പിച്ച, ചിരിപ്പിച്ച രജനി എന്ന മഹാ ലേബൽ ഉള്ള നടൻ യന്തിരൻ 2 എന്ന യന്ത്ര മനുഷ്യൻ ആയി വന്നു നികത്തിയേക്കാം. കാരണം വ്യക്തിയിലെ കുറെ ഏറെ വലിയ കുറവുകൾ യന്ത്ര മനുഷ്യന് നികത്താൻ പറ്റും. പാ വിജയ്ക്ക് അഭിമാനിക്കാം തന്റെ പഴയ വിജയ സിനിമകളുടെ ശ്രേണിയിൽ, മാർക്കറ്റിങ് കൊണ്ട് എങ്ങനെ സിനിമ ഇറങ്ങുന്നതിനു മുൻപേ വിജയിപ്പിക്കാം എന്ന ഒരു പുതിയ തിയറി കൂടി പഠിച്ചതിന്.
Stories you may Like
- 73ാം വയസ്സിലും ചുള്ളനായി തിരിച്ചുവരവ്; ജയിലറിലൂടെ വീണ്ടും രജനി തരംഗം!
- തമിഴകം ലതാ രജനീകാന്തിനെ ഉറ്റുനോക്കുമ്പോൾ!
- ജയിലർ തരംഗം തീർക്കുമ്പോഴും ബാബയെ അന്വേഷിച്ച് രജനീകാന്ത് ഹിമാലയത്തിൽ!
- സ്റ്റെൽ മന്നന്റെ യോഗി വണങ്ങലിൽ തമിഴ് സിനിമാലോകം ചേരി തിരിയുന്നു!
- 'ആ കാക്ക വിജയ് അല്ല, ഫാൻസ് ഇക്കാര്യത്തിൽ അടിപിടികൂടരുത്': രജനീകാന്ത്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍