നിങ്ങൾക്ക് ഇനിയും നിർത്തിക്കൂടെ അടൂരുകാരെ സിനിമയുടെ പേരിൽ പിടിച്ചു പറിക്കുന്നത്
റമിസ് മുഹമ്മദ്
കാലം 1953 അടൂരിലെ പെരിങ്ങനാട് നിന്നും ഒരമ്മയും മകനും വൈകിട്ട് 6.45നുള്ള ഫസ്റ്റ് ഷോ കാണാൻ അടൂരിൽ ആകെയുള്ള പറക്കോട് എസ് ആർകെ തീയേറ്ററിൽ ആൾക്കൂട്ടത്തിനുള്ളിൽ അവരും ഇരുന്നു ഇടയ്ക്കു എപ്പോളോ ഉള്ള സീനിൽ മിന്നായം പോലെ വന്നു പോയ സ്വന്തം മകനെ കാണാൻ. കൂടെ ഉള്ള ഇളയ മകൻ കണ്ടിട്ടും മിന്നായം പോലെ തിരയിൽ വന്നുപോയ അമ്മക്ക് തന്റെ ഭാസാമ്മയെ കാണാൻ പറ്റിയില്ല.അന്ന് അവിടെ ഒരു യുഗം തുടങ്ങുകയായിരുന്നു ആ അമ്മയുടെ സ്വന്തം ഭാസമ്മയായിരുന്നു മലയാള കരയുടെ ഹാസ്യ സമ്രാട്ട് ആയ് വിലസിയ നമ്മയുടെ സ്വന്തം അടൂർ ഭാസി .
പറക്കോട് എസ് ആർകെ അടൂർ നിവാസികളെ പ്രേംനസീറിനെയും സത്യനെയും മധു, സോമൻ, മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ തുടങ്ങിയവരെ ഹൃദയത്തോട് അടുപ്പിച്ച സിനിമ കൊട്ടക അടൂരിലെ ഇപ്പോളുള്ള മറ്റെല്ലാ തീയേറ്ററുകൾക്കും ഉള്ള മുൻഗാമി 1998 അവസാന പ്രദർശനവും നടത്തി തിരശീലക്കു അന്ധ്യം വീഴ്ത്തി. 1970 കളോടെ അടൂരിൽ വിജയ എന്ന ഒരു തീയേറ്ററും 1980 ഓട് കൂടി ഓലക്കൊട്ടകകൾക്കു ഒരു എതിരാളി എന്ന പരിവേഷത്തിൽ അടൂർ നയനം എന്ന ഒരു തീയേറ്ററും ഉദയം ചെയ്തു. 1981 ആയതോടു കൂടി ശങ്കരാഭരണം എന്ന ചിത്രത്തോടുക്കൂടി അടൂരിൽ പറക്കോട് ശക്തി എന്ന ഒരു തീയേറ്ററും പ്രദർശനം തുടങ്ങി. അതെ കാലഘട്ടത്തിൽ തന്നെ തമിഴ് സിനിമകളെ നെഞ്ചോടു അടുപ്പിക്കുന്നവർക്കായ് അടൂറിൽ തന്നെ എംകെആർ എന്ന സിനിമ കൊട്ടകയും ഉണ്ടായി.
കളർ ടെലിവിഷനുകൾക്കും, ചാനൽ യുഗത്തിനും മുൻപ് അടൂർ നിവാസികളുടെ സർഗാത്മകതയെ അവരുടെ സിനിമ ഉത്സവങ്ങളെ നെഞ്ചേറ്റിയ അടൂരിലെ ഓരോ മനുഷ്യന്റെയും ഉൾത്തുടിപ്പുകൾ നാല് ചുമരുകൾക്കും മുൻപിലെ വെള്ള തുണിയിലും ഇഴ നെയ്തെടുത്ത വ്യത്യസ്തമായ ജീവിത അനുഭവങ്ങൾ തിരയിൽ കാട്ടിത്തന്ന സിനിമാകൊട്ടകൾ ആയിരുന്നു ഇവയെല്ലാം.
1996 ഓട് കൂടി ലേഖ തിയേറ്റർ സ്മിത എന്ന പേരിൽ മാറ്റപ്പെട്ടു. വീസീപ്പി - വീസീആർ യുഗാരംഭത്തോടുകൂടി അടൂരിന് കിഴക്കു ഭാഗത്തുള്ള കൊട്ടകകൾ വലിയ സാമ്പത്തീക പ്രതിസന്ധിയിൽ ആയി അത് അവരെ മറ്റു മേഖലയിലേക്ക് തിരിച്ചു വിട്ടു. ഇന്നത്തെ ചൂടൻ എംഎംഎസ്സുകൾക്കും യൂട്യൂബ് പോൺ സൈറ്റുകൾക്കും മുൻപേ അടൂരിലെ യുവതയെ പിരിമുറുക്കത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കാൻ ചില തീയേറ്ററുകൾ നിര്‍ബന്ധിതരായി. അങ്ങനെ 1 മണിക്കൂർ മാത്രമുള്ള ഇംഗ്ളീഷ് സിനിമകൾ തീയേറ്ററുകളിൽ കാഴ്ചക്കാരുടെ നെഞ്ചിടുപ്പുകൾ കൂട്ടി കുറെ തീയേറ്ററുകളേ നഷ്ടത്തിൽ നിന്നും ഇംഗ്ളീഷുകാർ കരകയറ്റി.
1990 അന്ധ്യത്തോടുകൂടി ഷക്കീല, രേഷ്മ, സിന്ധു തുടങ്ങിയ ത്രിമൂർത്തികളുടെ വരവോടെ ചക്രശ്വാസം വലിച്ച പല കൊട്ടകകളും നിറഞ്ഞ സദസ്സിൽ വര്‍ഷങ്ങളോളം പ്രദർശനം തുടർന്നു. അതേസമയം അടൂർ പട്ടണത്തിൽ ഉള്ള തീയേറ്ററുകൾ അന്നത്തെ മലയാള സിനിമകളുടെ മോശം അവസ്ഥയിൽ നഷ്ടത്തിന്റെ കയ്പുനീർ കുടിച്ചു. ഇന്നും ഓർക്കുന്നു മമ്മൂട്ടിയുടെ രാക്ഷരാജാവ്, മോഹൻലാലിന്റെ രാവണ പ്രഭു രണ്ടു പേർക്കും വെല്ലുവിളി ഉയർത്തി മലയാളിയുടെ ലൈംഗികതക്ക് പുത്തൻ ദിശാബോധം നൽകിയ ഷക്കീലയുടെ രാവണ രാഞ്ജി. ശരിക്കും തകർന്നു നിന്ന മലയാള സിനിമക്ക് പുതിയ വെല്ലുവിളി ഉയർത്തി ഒരു ബി ഗ്രേഡ് പടീ അന്നും ഇന്നും ഇതുപോലെ ഒരു മത്സരം മലയാള സിനിമ ഒരു ബി ഗ്രേഡ് സിനിമയിൽ നിന്നും എറ്റു വാങ്ങിയിട്ടില്ല.
കാലങ്ങൾ പലതും കടന്നു പോയ് 2000 തോടുകൂടി കേരളത്തിന്റെ പല കോണുകളിലും പുത്തൻ ദൃശ്യാനുഭവവുമായി മൾട്ടിപ്ളെക്സുകൾ കടന്നു വന്നു ഡിജിറ്റൽ ഡോൾബി സൗണ്ടുകളുമായി തീയേറ്ററുകൾ ഇടിമുഴക്കമായ് അടൂർ നിവാസികൾ ഈ കാഴ്ചകൾ കാണുവാൻ സമീപ പ്രദേശങ്ങളായ തിരുവല്ല മാവേലിക്കര,കറ്റാനം, നൂറനാട് എന്നീ തിയേറ്ററുകളെ ആശ്രയിക്കേണ്ടി വന്നു. 2010 ഒടുകൂടി പത്തനംതിട്ടയിലും പുതിയ തീയേറ്റർ അനുഭവങ്ങൾ ഉണ്ടായി പ്രേക്ഷകൻ കൊടുക്കുന്ന പണത്തിനു അവർ തക്കതായ തിയേറ്റർ അനുഭവങ്ങൾ ഉണ്ടാക്കി കൊടുത്തു. അടൂരിലെ റിലീസിങ് ഉള്ള അടൂർ നയനം, നാദം, സ്മിത എന്നിവ തുടങ്ങിയ അതെ രീതിയിൽ കാശു മാത്രം വാങ്ങി തന്നെ പ്രേക്ഷകന്റെ കയ്യിൽ നിന്നും വാങ്ങുന്ന പൈസക്ക് ഒരു തരത്തിലുമുള്ള സൗകര്യങ്ങൾ കൊടുക്കാതെ ഈ ചൂഷണം ഇന്നും തുടരുന്നു.
ഓല കൊട്ടകയിൽ ഡിറ്റിഎസ് സംവിധാനം ഉള്ള കേരളത്തിലെ ഏക സിനിമ കൊട്ടക അടൂർ സ്മിത ആയിരിക്കും. ടിക്കറ്റ്റ്റെടുത്തു സിനിമ കാണാൻ ഇരിക്കുന്നവരെ കാത്തു. തുടങ്ങിയ കാലത്തു സ്റ്റീൽ തൊട്ടിയിൽ 'തീ' എന്നെഴുതി വച്ച് നിരത്തി വച്ച സ്റ്റീൽ തൊട്ടികൾ ഇന്നും പ്രേക്ഷകരെ നോക്കി കൊഞ്ഞണം കുത്തുന്നു വേണമെങ്കിൽ കണ്ടിട്ട് പൊയ്ക്കോ എന്ന രീതിയിൽ. ഓല കൊട്ടക ആയതു കൊണ്ട് ഇടയിലുള്ള വലിയ സുഷിരങ്ങൾ ഉള്ളതിനാൽ ഏസി ഇല്ലെങ്കിലും ഉടുപ്പ് ഊരി ഇരുന്നു സിനിമ കണ്ടാൽ അധികം വിയർക്കില്ല. അടൂരിന്റെ പേര് ലോകം മുഴുവൻ എത്തിച്ച പ്രിയ സംവിധായകന്റെ തറവാട് വകയായ അടൂർ നയനം തിയേറ്റർ ഓല കൊട്ടക അല്ലാത്തതിനാൽ പുറത്തു വച്ചിരിക്കുന്ന വലിയ അലമാരയിൽ നമ്മളുടെ എല്ലാ ഉടുതുണിയും അഴിച്ചു വച്ച് സിനിമ കണ്ടാൽ പടം കഴിയുമ്പോൾ നനയാത്ത ഉടുംമുണ്ടുമായ് വീടണയാം.
നയനം തിയേറ്ററിന്റെ പുതു ചെറു പതിപ്പായ നാദം തിയേറ്ററിൽ നിങ്ങളെ സ്വീകരിക്കുന്നത് തന്നെ മൂത്രപ്പുരയുടെ വാതിൽ ആണ് മൂത്രപ്പുരക്ക് ഡോർ ഇല്ലാത്തതിനാൽ ആവശ്യമുള്ളവർക്ക് ആവോളം മൂത്ര ഗന്ധം നുകരാം ഈ പ്രത്യേകത നാദം തീയേറ്ററിന് മാത്രം അവകാശ പെടാവുന്നതാണ്. തീയേറ്ററിനുള്ളിലേക്കു തുറന്നിരിക്കുന്ന മൂത്ര പുര. പ്രേക്ഷകൻ എന്ത് ത്യാഗവും കണ്ടു സിനിമകൾ കണ്ടോളണം കേരളത്തിൽ ഇത്ര ധാർഷ്ട്യവും അഹങ്കാരവും പൊതു ജനത്തെ എല്ലാ രീതിയിലും ഉപദ്രവിക്കുന്ന തിയേറ്റർ ഉടമകളും കേരളത്തിലെ ഏറ്റവും മോശം അനുഭവുമാണ് അടൂർ പട്ടണത്തിലെ പുകൾപെറ്റ ഈ തീയേറ്ററുകൾ നൽകുന്നത്.
എന്തിനു മുകളിൽ പഴയ അടൂരിലെ ജനതയുടെ സാംസ്കാരിക സിനിമ തിയേറ്റർ അനുഭവങ്ങൾ പങ്കുവച്ചു? ഉത്തരം വളരെ ലളിതം സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ് യുഗീ തൊട്ടേ സിനിമയെ നെഞ്ചോടു അടുപ്പിച്ചു ഒരു ജനതയെ നിങ്ങൾ എല്ലാ രീതിയിലും കൊള്ളയടിക്കുകയാണ്. ഏതു മോശം അവസ്ഥയിലും നാട്ടുകാർ വന്നു സിനിമകൾ കാണും എന്നുള്ള ഹുങ്കും. ഈ മൾട്ടി പ്ലെക്സ് യുഗത്തിലും ഓല കൊട്ടകകളിൽ പ്രേക്ഷകനെ ഇരുത്തി ദ്രോഹിക്കുന്നത്തിലും ഒരു പരിധിയില്ലേ? സമീപ പ്രദേശങ്ങളിലെ പുതു പുത്തൻ തിയേറ്റർ അനുഭവങ്ങൾ ആവാം അടുത്തിടെയായി മറ്റിടങ്ങളിൽ ടിക്കറ്റുകൾ കിട്ടാത്ത സിനിമകൾ, അടൂരിലെ തീയേറ്ററുകളിൽ ആളൊഴിഞ്ഞ കസേരകളെ കാണിക്കാൻ വേണ്ടി നിങ്ങൾക്കു പടങ്ങൾ ഓടിക്കേണ്ടി വരുന്നത് ഇനിയും എത്ര നാൾ ഇങ്ങനെ കസേരകൾക്കു വേണ്ടി നിങ്ങൾക്കു സിനിമകൾ ഓടിക്കാൻ പറ്റും? വിതരണക്കാർ സിനിമകൾ നിർത്തുന്നതോടുകൂടി കസേരകൾക്കും സിനിമ കാണാൻ ഉള്ള മോഹം അസ്തമിക്കും.
ഇത്രത്തോളം സിനിയമയുമായി അടുത്തവരോ സ്വന്തം പേരിനേക്കാളും ഉയരത്തിൽ 'അടൂർ' എന്ന ദേശത്തിന്റെ പേരിൽ ലോകം മൊത്തം അറിയപെട്ട വലിയ സിനിമാക്കാരും ഉള്ള ദേശം ഒരു പക്ഷെ കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ കാണാൻ സാധ്യമല്ല മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നവരുമായ എല്ലാ കലാകാരന്മാർക്കും മാപ്പ്... നിങ്ങൾ ഉയരത്തിൽ എത്തിച്ച 'അടൂർ' എന്ന നാമം കേരളത്തിലെ ഏറ്റവും മോശം സിനിമ അനുഭവം നൽകുന്ന സ്ഥലം എന്ന രീതിയിൽ ആക്കി തീർത്ത അടൂരിലെ കുത്തക തിയേറ്റർ മുതലാളിമാർക്ക് വേണ്ടി... നിങ്ങൾക്ക് ഇനിയും നിർത്തിക്കൂടെ അടൂര്‍ കാരെ സിനിമയുടെ പേരിൽ പിടിച്ചു പറിക്കുന്നത്...
ഇനി അടൂർ നിവാസികൾക്ക് അയവിറക്കാൻ നമ്മുടെ ആ പഴയ ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമ കൊട്ടക അനുഭവങ്ങൾ മാത്രം... വളരെ വേദനയോടെ പറയട്ടെ ഈ കുറിപ്പ് നിവൃത്തികേടുകൊണ്ടും എന്നെ പോലെ നിവൃത്തിക്കെട്ടു ഇവിടങ്ങളിൽ ഇരുന്ന സിനിമ കാണാൻ വിധിക്കപ്പെട്ട അടൂർ നിവാസികൾക്കും സമർപ്പിക്കുന്നു...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍