വടക്കൻ വീരഗാഥയിൽ എംടി എഴുതിയ 'നീ അടക്കമുള്ള പെൺ വർഗ്ഗം' എന്ന ഡയലോഗ് സന്ദർഭത്തിൽ നിന്നു മാറ്റിയാൽ സ്ത്രീവിരുദ്ധമെന്ന് തോന്നാം; നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളെ പ്രകീർത്തിക്കുന്നതാണ് പ്രശ്നം; ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നു തിരക്കഥ എഴുതിയാൽ എങ്ങനെ മികച്ച കൃതിയുണ്ടാകും? മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത പാർവതിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്ത് പ്രമുഖർ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ ഒരു ചോദ്യത്തിന് മറുപടി എന്ന നിലയിലാണ് നടി പാർവ്വതി മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെക്കുറിച്ച് വിമർശിക്കുകയുണ്ടായി. ഒരു ഉദാഹരണം എന്ന നിലയിൽ കസബ സിനിമയെയും പാർവതി ചൂണ്ടിക്കാട്ടി. അന്ന് മുതൽ മലയാള സിനിമാ ലോകത്ത് തുടങ്ങിയ ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല.
മലയാളം സിനിമാ വ്യവസായ രംഗത്തെ സിനിമാ തിരക്കഥകളിലെ ലൈംഗിക പരാമർശങ്ങളെക്കുറിച്ചായിരുന്നു ചർച്ചക്ക് ഇടയാക്കിയത്. സിനിമാ നിർമ്മാതാക്കളും തിരക്കഥാകൃത്തുകളും നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ ചിലർ ഇത്തരം കസബ -ടൈപ്പ് ഡയലോഗുകൾ മാറ്റുന്നതിനെ തള്ളിക്കളഞ്ഞു. ഒരു കഥാപാത്രത്തെ നിർമ്മിക്കുന്നതിൽ ഇത്തരം ഡയലോഗുകൾക്കും സീനുകൾക്കും വളരെയെറെ പങ്കുണ്ടെന്നും അവ നീക്കം ചെയ്താൽ കഥാപാത്രം അപൂർണമാകുമെന്നും പറയുന്നു. നെഗറ്റീവ് സ്വഭാവങ്ങളും രീതികളുമുള്ള ഒരു കഥാപാത്രത്തെ ഇത്തരം ഒഴിവാക്കലുകൾ നടത്തുന്നതിലൂടെ എങ്ങനെ പൂർണമാക്കാൻ സാധിക്കും എന്നാണ് മറ്റു ചിലരുടെ ആശങ്ക. ഒരു കഥാപാത്രം യാഥാർത്ഥ്യവും പ്രേക്ഷകരെ ബോധ്യപ്പടുത്തുന്ന തരത്തിലുള്ളതുമാകണം കൂടാതെ ലിംഗസമത്യമുള്ളതുമായിരിക്കണം എന്നത് ഒരു വലിയ വെല്ലുവിളിയാണ്.
'ഇത്് തീർത്തും സങ്കീർണമാണ്. എന്താണ് ചെയ്യേണ്ടതെന്നും ചെയ്യാൻ പാടില്ലാത്തതെന്നും എനിക്ക് രൂപമില്ല- ഡയറക്ടറും തിരക്കഥകൃത്തുമായ പി.ബാലചന്ദ്രൻ പറഞ്ഞു. എല്ലാം പറയുന്നതിലല്ല, പറഞ്ഞതിൽ നിന്നും പറഞ്ഞതിൽ കൂടുതൽ മനസ്സിലാക്കിക്കുന്നതിലാണ് ഒരു കലാകാരന്റെ ശരിക്കുമുള്ള കഴിവെന്നും, ഒരു എഴുത്തുകാരന്റെ സ്വതസിദ്ധമായ കഴിവ് അവന്റെ അല്ലെങ്കിൽ അവളുടെ വ്യക്തിപരമായ സാഹചര്യങ്ങളിൽ നിന്നും സാംസ്കാരിക അവബോധത്താലും ഉണ്ടാകുന്നതാണ്. ഒരു തിരക്കഥ എഴുതുന്ന സമയത്ത്, ആ സിനിമയുടെ മാർക്കറ്റിങ്ങ് സാധ്യതകൾ, അഭിനയിക്കുന്ന നടന്റെ ശൈലി തുടങ്ങി പല വസ്്തുതകളും ഞങ്ങൾ പരിഗണിക്കുന്നുണ്ട്.
കൂടാതെ സ്വീകാര്യമല്ലാത്ത ഡയലോഗുകൾ മാറ്റുകയും ചെറിയ എഡിറ്റിങ്ങുകൾ നടത്തുകയും ചെയ്യുന്നു. ഉദാഹരണത്തിനു കടുപ്പക്കാരനായ ഒരു വ്യക്തിയെ കാണിക്കുമ്പോൾ മോശമായ പല ഡയലോഗുകളും മാറ്റേണ്ടി വരും. അതു കൊണ്ട് ഒരു തിരക്കഥ എഴുതുമ്പോൾ ആ കഥാപാത്രം യാഥാർത്ഥ്യത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളെ മറ്റൊരു രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഇത്തരം ഡയലോഗുകളും സന്ദർഭങ്ങളും ഒഴിവാക്കിയാൽ എന്തു സംഭവിക്കുമെന്ന് പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്താൽ മാത്രമേ വ്യക്തമാകൂ.
സിനിമ സമൂഹത്തിന്റെ ഒരു പ്രതിഫലനമാണെന്നും എഴുത്തുകാരെ സ്വാഭാവികമായും അത് സ്വാധീനിക്കുമെന്നാണ് എഴുത്തുകാരൻ സച്ചി പറയുന്നത്. ഒരെഴുത്തുകാരന്റെ കഥാപാത്രങ്ങൾ അവന്റെ ചുറ്റുപാടുകളിൽ നിന്നാണ് ജനിക്കുന്നത്. അവരെല്ലാം അപൂർണരായിരിക്കും. ഇന്നത്തെ സാമൂഹിക പരിതസ്ഥിതിയിൽ നിന്നും എല്ലാ ഗുണങ്ങളുമുള്ള എല്ലാം തികഞ്ഞ ഒരു കഥാപാത്രത്തെ രൂപീകരിക്കണമെങ്കിൽ ഒരു സൂപ്പർ ഹീറോയെ മാത്രമേ സൃഷ്ടിക്കാൻ കഴിയു. ഫാന്റസി ചിത്രങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു. കലയും സാഹിത്യവും എല്ലായ്പ്പോഴും സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു. പുരുഷാധിപത്യമുള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് അതിനാൽ അതിന്റെ സ്വാധീനം എല്ലാവരിലുമുണ്ടാകും.
എം ടി.വാസുദേവൻനായർ രചിച്ച ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ' നീ അടക്കമുള്ള പെൺ വർഗ്ഗം' എന്ന പ്രസിദ്ധമായ സംഭാഷണമുണ്ട്, സന്ദർഭത്തിൽ നിന്നും മാറ്റി ചിന്തിക്കുകയാണെങ്കിൽ ആ ഡയലോഗ് യോജിക്കാത്തതായി തോന്നാം. ദസ്തയോസ്കിയുടെ കുറ്റവും ശിക്ഷയും എന്ന പുസ്തകത്തിൽ പണത്തിനു വേണ്ടി വയോധികയെക്കൊല്ലുന്ന റോഡിയോൺ റോമാനോവിച്ച് റസ്ക്കോലിനിക്കോവാണ് പ്രധാന കഥാപാത്രം. ഒരുപാട് ഉദ്ദാഹരണങ്ങൾ പറയാമെന്നും അദ്ദേഹം പറയുന്നു. എന്റെ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ സമൂഹത്തിൽ നിന്നും ആയിരിക്കും. ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ വെളിച്ചത്തിൽ ഏതെങ്കിലും നടൻ സംഭാഷണത്തെ കുറ്റപ്പെടുത്തിയാൽ ഞാൻ ആ നടനെ എന്റെ സിനിമയിൽ നിന്നും മാറ്റും. സിനിമയിലെ ഏെതങ്കിലും ഡയലോഗുകളെക്കുറിച്ച് വ്യക്തമായ കാരണങ്ങളോടെ തെറ്റു ചൂണ്ടിക്കാണിക്കുകയാണെങ്കിൽ ഞാൻ ആ ഡയലോഗുകൾ മാറ്റാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങളല്ല, മറിച്ച് അവരുടെ പ്രവൃത്തികളെ പ്രകീർത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്ന സിനിമകളാണെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ പറയുന്നു. സാഹിത്യത്തിലെ കാവ്യനീതി എന്ന സങ്കൽപം പോലെ. നായകനാണെങ്കിൽ പോലും സിനിമയിൽ ഒരാളുടെ പ്രവർത്തനങ്ങൾക്ക് അർഹമായ ശിക്ഷ അനുഭവിക്കുന്ന കാഴ്ച്ചപ്പാട് മലയാള സിനിമയിലുണ്ടാകണം. മോശമായ ഒരു കാര്യം ചെയ്യുന്നത് നല്ലതാണെന്ന കാഴ്ച്ചപ്പാട് പ്രേക്ഷകർക്കിടയിൽ ഉണ്ടാകാൻ പാടില്ല. മലയാളത്തിൽ വളരെ ചുരുക്കം നായകന്മാർ മാത്രമാണ് തങ്ങളുടെ അത്തരം കഥാപാത്രങ്ങൾക്കു വേണ്ടി ക്ഷമ പറയുന്നത്. എന്നാൽ അധികവും സ്ത്രികളാണ് തങ്ങളുടെ പ്രവർത്തികൾക്ക് മാപ്പ് പറയാറ്. കഥാപാത്രങ്ങൾ സമൂഹത്തിൽ വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. സൂപ്പർസ്റ്റാറുകൾക്കു വേണ്ടി സ്ക്രിപ്പ്റ്റുകൾ തയ്യാറാക്കുമ്പോൾ വളരെ ഉത്തരവാദിത്തത്തോടെ വേണം ചെയ്യാൻ കാരണം അവരോടുള്ള ബഹുമാനവും ആരാധനയും അവരുടെ ചിത്രങ്ങളെ ചർച്ചയ്ക്കു വിധേയമാക്കും.
കസബയുടെ തിരക്കഥാകൃത്തും സംവിധായകനുമായ നിതിൻ രഞ്ജിപ്പണിക്കർ പറയുന്നു. ഒരു നിഷ്പക്ഷമായ കാഴ്ച്ചപ്പാടുള്ളയാളാകണം. ഞാൻ ഒരു തിരക്കഥാകൃത്തിന്റെ സ്ഥാനത്തു നിന്നു ചിന്തിക്കാറില്ല. നമ്മുടെ സമൂഹം സാമൂഹ്യ-രാഷ്ട്രീയ-മതപരമായ മാറ്റങ്ങളിലൂടെ കടന്നു പോയ്ക്കാണ്ടിരിക്കുമ്പോഴും എല്ലായിടത്തും അസഹിഷ്ണുതയുണ്ട്. എന്നാൽ അതൊന്നും ഒരു തിരക്കഥാകൃത്തിനെ ബാധിക്കാൻ പാടില്ല. അയാൾ ഫെമിനിസ്റ്റ് അല്ലെങ്കിൽ ആന്റീ ഫെമിനിസ്റ്റ് ആകാനോ ഈശ്വര വിശ്വാസിയോ വിരോധിയോ ആകാൻ പാടില്ല. അയാൾ പച്ചയായ ഒരു മനുഷ്യനായിരിക്കണം. എന്തെങ്കിലും തരത്തിലുള്ള നിയമങ്ങൾക്ക് അനുസൃതമായാണ് തിരക്കഥ എഴുതുന്നതെങ്കിൽ ആ സിനിമ ആത്മാവില്ലാത്തതാകും.
ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുമ്പാൾ അതിനോട് നൂറു ശതമാനം നീതി പുലർത്തണം. ഒരു തിരക്കഥ രചിക്കുമ്പോൾ ആരും മനപ്പൂർവ്വം ഒരു മോശമായ കാര്യങ്ങളും ചേർക്കാറില്ല. ഞാനും എന്റെ പടത്തിൽ അറിഞ്ഞുകൊണ്ട് മോശമായതൊന്നും ചേർത്തി്്ട്ടില്ല. ഒരു സീൻ മോശമായി തെറ്റിദ്ധരിക്കപ്പെടുയാണുണ്ടായത്. സിനിമയിലുടനീളം സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു കഥാപാത്രമാണ് രാജൻ സക്കറിയ. പുരുഷൻ ആസ്വദിക്കുന്ന അവകാശങ്ങൾ സത്രീക്കും ലഭിക്കുകയും സമചിത്തതയോടെ അവർ കാര്യങ്ങൾ മനസ്സിയാക്കുകയും ചെയ്യുമ്പോഴാണ് സമത്വം ഉണ്ടാകുന്നത്.
ഓരോരുത്തരുടെയും ചിത്രീകരണരീതി വ്യത്യസ്തമാണ്. ചിലർ അത്ഭുതകരമായും ചിലർ കൂടുതൽ സങ്കീർണ്ണമായും അത് ചെയ്യുന്നു. പ്രേക്ഷകരുടെ ഇഷ്ട്ടങ്ങൾക്കും സെൻസർ ബോർഡ് അനുമതിയോടുമല്ലാതെ ഞങ്ങൾ മനപ്പൂർവ്വം മോശമായ രംഗങ്ങൾ ഉൾപ്പെടുത്താറില്ല. ഒരു കഥാപാത്രത്തെ, അത്, സ്ത്രീയോ പുരുഷനോ ആകട്ടെ നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നില്ലെങ്കിൽ അത് സ്വാഭാവികമാണ്. മോശമായ ഉദ്യേശത്തോടെ ചെയ്യുന്നവയെ നമുക്ക് മാറ്റാം എന്നാൽ ഉചിതമായ സാഹചര്യത്തിൽ സമൂഹത്തെ പ്രതിബിംബിപ്പിക്കുന്ന സീനുകളെ ഒഴിവാക്കേണ്ട ആവശ്യം ഉണ്ടോ?
Stories you may Like
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- കണ്ണൂർ സ്ക്വാഡ് വ്യത്യസ്തമായ പൊലീസ് സ്റ്റോറി
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം
- പന്ത് തട്ടി മമ്മൂട്ടി; ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം
- മമ്മൂട്ടിയെ സംസ്ഥാന പുരസ്കാരം തേടിയെത്തിയത് ആറാം തവണ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്