ഉർവശി നിർമ്മിച്ച സിനിമയിലെ നായകൻ ആദ്യ ദാമ്പത്യത്തിൽ പങ്കാളിയായി; പ്രണയ വിവാഹം തകർന്നപ്പോൾ കുഞ്ഞാറ്റയ്ക്കായി നിയമപോരാട്ടം; അനുജന്റെ കൂട്ടുകാരനെ പങ്കാളിയാക്കി നടിയുടെ രണ്ടാം ദാമ്പത്യം; പുനർവിവാഹത്തിൽ മനോജ് കെ ജയനും സന്തുഷ്ടൻ
മറുനാടൻ മലയാളി ബ്യൂറോ
സീരിയലിലൂടെ വെള്ളിത്തിരയിലെത്തി കുട്ടൻ തമ്പുരാനിലൂടെ മലയാളിയുടെ മനസ്സിലെത്തിയ നടനാണ് മനോജ് കെ ജയൻ. തൊണ്ണൂറുകളിൽ മലയാളിയുടെ നായികാ സങ്കൽപ്പങ്ങൾ ഉർവ്വശിയ്ക്കൊപ്പമാണ് നീങ്ങിയത്. മലയാളത്തിലെ സൂപ്പർ നായിക. അഭിനയകുടുംബത്തിൽ നിന്നുള്ള ഉർവ്വശിയും സംഗീത പ്രതിഭകളായ ജയവിജയന്മാരിൽ ജയന്റെ മകന്റെ മനോജും പ്രണയത്തിലായതും വിവാഹം ചെയ്തതും അപ്രതീക്ഷിതമായിട്ടായിരുന്നു. ഇവരുടെ വിവാഹം മലയാളികളും ഏറ്റെടുത്തു. എന്നാൽ അധികകാലം ഈ ദാമ്പത്യം നിലനിന്നില്ല. രണ്ടു പേരും വേറെ വിവാഹം കഴിഞ്ഞ് സുഖ ജീവിതം നയിക്കുകയാണ് ഇപ്പോൾ
ഏക മകൾ കുഞ്ഞാറ്റയുടെ ജനനശേഷമാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ഉർവശി മദ്യത്തിന് അടിമയാണ് എന്നതായിരുന്നു വിവാഹമോചനത്തിനായി മനോജ് കെ ജയൻ ചൂണ്ടിക്കാട്ടിയ പ്രധാനകാരണം. വിചാരണ വേളയിൽ മദ്യപിച്ചെത്തിയ ഉർവശി ഇത് ശരിയാണെന്ന് തെളിയിച്ചു. വിവാഹമോചന ശേഷം ഇരുവരും വേറെ വിവാഹം കഴിച്ചു. പ്രശ്നങ്ങളുടെ തുടക്കത്തിൽ ഉർവ്വശിയുടെ കുടുംബത്തിന്റെ പിന്തുണയും മനോജിനൊപ്പമായിരുന്നു. മകൾ കുഞ്ഞാറ്റയും അച്ഛനൊപ്പം നിൽക്കാൻ ആഗ്രഹിച്ചതോടെ നായികയായി തിളങ്ങിയ ഉർവ്വശിക്ക് വില്ലൻ പരിവേഷമായി. ഉർവ്വശിയുടെ മദ്യപാനം പോലും ചർച്ചാ വിഷയുമായി. 2000 ത്തിലായിരുന്നു ഉർവശി നോജ് കെ. ജയനുമായി വിവാഹം. 2008ൽ വിവാഹ മോചിതയായ ഉർവശി, 2014ൽ വീണ്ടും വിവാഹിതയായി. അതിന് മുമ്പ് മനോജും മറ്റൊരു ജീവത പങ്കാളിയെ കണ്ടെത്തിയിരുന്നു.
ഹരിഹരൻഎംടി കൂട്ടുകെട്ടിന്റെ സർഗ്ഗത്തിലൂടെ വെള്ളത്തിരയിൽ സജീവമായ മനോജ് കെ ജയൻ അഭിനയ പ്രതിഭയാണെന്ന് ആദ്യ സിനിമയിലൂടെ തെളിയിച്ചു. മലയാളത്തിലെ ഭാവി നായകൻ മനോജ് ആണെന്ന് പോലും വിലയിരുത്തലുണ്ടായി. എന്നാൽ അതൊന്നുമല്ല സംഭവിച്ചത്. സിനിമയിൽ ഒുക്കലുകളുടെ അനുഭവമാണ് മനോജ് കെ ജയനുണ്ടായത്. മുൻപ് മനോജ് കെ ജയൻ ഫീൽഡിൽ നിന്നും ഒട്ടാവുന്ന ഒരു അവസ്ഥയുണ്ടാിരുന്നു. ആ സമയത്താണ് നടി ഉർവശി മനോജിനെ നായകനാക്കി 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ' എന്ന ചിത്രം നിർമ്മിച്ചത്. വിജി തമ്പിയായിരുന്നു സംവിധായകൻ. ഈ ചിത്രത്തോടെ മനോജ് വീണ്ും ഫീൽഡിൽ സജീവമായി. മനോജും ഉർവ്വശിയും നായികാ നായകന്മാരായ ചിത്രം വിജയമായതോടെ ഗോസിപ്പുകളെത്തി. അന്ന് മലയാളത്തിലെ തിരിക്കേറിയ നായികയായിരുന്നു ഉർവ്വശി.
ആയിടയ്ക്ക് മനോജ് കെ ജയനും ഉർവശിയും വിവാഹിതരാകുന്നു എന്ന പേരിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങി. ഇത് ചിലരുടെ ഭാവന മാത്രമാണെന്ന രണ്ടു പേരും പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഒടുവിൽ അത് തന്നെ സംഭവിച്ചു. രണ്ട് പേരും വിവാഹിതരായി. ഇതോടെ സിനിമയിൽ നിന്നും ഉർവ്വശി അവധിയുമെടുത്തു. ഇരുവരും സുഖ ദാമ്പത്യം നയിക്കുന്നതായി മലയാളി കരുതി. അതിനിടെയിലാണ് കല്ലുകളികളുടെ വാർത്തകൾ എത്തിയത്. ഒരു കുട്ടി കൂടി ജനിച്ചതോടെ ഉർവശിയിൽ പല മാറ്റങ്ങളും കണ്ട് തുടങ്ങിയത്രെ. ആ മാറ്റം രണ്ടു പേരുടെയും ദാമ്പത്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയത്രെ. തുടർന്ന് വഴക്കും സംഘർഷവുമെല്ലാം. മകൾ കുഞ്ഞാറ്റയുടെ സംരക്ഷണത്തെ കുറിച്ചും തർക്കങ്ങൾ ഉയർന്നു. ഒടുവിൽ രണ്ട് പേരും പിരിഞ്ഞു. ഇതോടെ ഉർവ്വശി തീർത്തും ഒറ്റപ്പെടുന്ന അവസ്ഥയിലെത്തി. അപ്പോഴും ഉപനായക വേഷങ്ങളിലൂടെ മലയാളത്തിൽ മനോജ് കെ ജയൻ സജീവമായിരുന്നു. നിയമ യുദ്ധത്തിലൂടെ കുഞ്ഞാറ്റയുടെ സംരക്ഷണ ചുമതലും മനോജിന് കിട്ടി. നിയമപരമായി ഉർവ്വശിയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം മനോജ് ആശയെ വിവാഹവും ചെയ്തു.
വിവാഹമോചനത്തെ കുറിച്ച് മനോജ് വിശദീകരിച്ചത് ഇങ്ങനെയാണ്. 'ഒരാളെ കുറിച്ചും മോശമായി പറയാത്ത ആളാണ് ഞാൻ. എന്നാൽ ഇത്രയും കാലം പറയാതെ വച്ച ആ കാര്യം ഇനിയും പറയാതിരിക്കാൻ വയ്യ. പൂർണ്ണമായും മദ്യത്തിനടിമയാണ് ഉർവ്വശി. മദ്യപിച്ച് നേരെ നിൽക്കാൻ പോലും സാധിക്കാത്ത നിലയിലാണ് അവർ കോടതിയിൽ വരെ വന്നത്. ഇങ്ങനെയുള്ള ഒരാളുടെ കൂടെ മകളെ പറഞ്ഞയക്കാൻ പറ്റില്ല. ഇത്രയും കാലം ഞാനിത് പറയാതിരുന്നത് അവർ ഒരു സ്ത്രീയാണെന്ന് പരിഗണിച്ചാണ്. 'മനോജ് പറയുന്നു. മദ്യപിച്ച് നേരെ നിൽക്കാൻ പോലും സാധിക്കാത്ത നിലയിലാണ് അവർ കോടതിയിൽ വന്നത്. ഇങ്ങനെയുള്ള ഒരാളുടെ കൂടെ മകളെ പറഞ്ഞയക്കാൻ പറ്റില്ലെന്നായിരുന്നു നിലപാട്. വിവാഹമോചനത്തിന് ശേഷമാണ് ആശയെ മനോജ് ജീവിത പങ്കാളിയാക്കിയത്. ഇതിൽ അമൃത് എന്നൊരു മകനുമുണ്ട്.
ഇതിനിടെയിൽ അച്ചുവിന്റെ അമ്മയെന്ന സിനിമയിലൂടെ ഉർവ്വശി വീണ്ടും സിനിമയിൽ സജീവമായി. അതിനിടെയായിരുന്നു നടിയുടെ രണ്ടാം വിവാഹം. ചെന്നൈയിൽ ബിൽഡിങ് കമ്പനി നടത്തുന്ന പുനലൂർ സ്വദേശിയായ ശിവൻ ആയിരുന്നു വരൻ.ഇരു വീട്ടുകാരുടെയും ആശീർവാദത്തോടെയാണ് വിവാഹിതയായതെന്ന് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞു. ഉർവശിയുടെ മരിച്ചുപോയ സഹോദരന്റെ സുഹൃത്ത് കൂടിയാണ് ശിവൻ. വിവാഹശേഷം ഇരുവരും ചെന്നൈയിലാണ് താമസം. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇതെന്ന് ഉർവശി വ്യക്തമാക്കുകയും ചെയ്തു. ഈ വിവാഹത്തിൽ ഒരു ആൺകുഞ്ഞും ഉർവ്വശിക്ക് പിറന്നു. അതിന് ശേഷവും സിനിമയിലും ടിവി പ്രോഗ്രാമുകളിലും ഉർവ്വശി സജീവമാണ്. കമലാഹസന്റെ ഉത്തമ വില്ലൻ അടക്കമുള്ള സിനിമയിലും അഭിനയിച്ചു.
ഉർവശിയുടെ സഹോദരൻ കമലിന്റെ ഉറ്റ ചങ്ങാതിയാണ് ശിവൻ. കുടുംബത്തിലെ പല ആവശ്യങ്ങൾക്കും അമ്മയും സഹോദരനും ശിവന്റെ സഹായം തേടുകയും വീട്ടിൽ വന്ന് പല കാര്യങ്ങളും ഒരു നാട്ടിൻ പുറത്തുകാരന്റെ നന്മയോടെ മുൻകൈ എടുത്ത് ചെയ്യുകയും ചെയ്തപ്പോഴാണ് രണ്ടുപേരും പരിചയപ്പെടുന്നത്. അനിയൻ അപകടത്തിൽ പെട്ട് കോമാ സ്റ്റേജിൽ കിടന്നപ്പോഴും താങ്ങായി നിന്നത് ശിവനായിരുന്നു. ചിറ്റപ്പന്റെ മരണ സമയത്തും നല്ല സുഹൃത്തായി ഒപ്പം നിന്നു. വിവാഹ മോചനത്തോടെ ഒറ്റപ്പെട്ടുപോയ ഉർവശിക്ക് താങ്ങും തണലുമായത് ശിവനായിരുന്നു. വർഷങ്ങൾക്ക് ശേഷം പരസ്പരം നന്നായി മനസ്സിലാക്കിയ ശേഷമാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്. ലിവിങ് ടു ഗെതർ എന്ന ജീവിത ശൈലിയോട് താല്പര്യമില്ലാത്തതുകൊണ്ടാണ് നിയമപരമായി വിവാഹിതരായത്. വിവാഹത്തിലേക്ക് എത്തിയ സാഹചര്യം കൗതുകം നിറഞ്ഞതായിരുന്നു.
രണ്ടാം വിവാഹത്തെ കുറിച്ച് ഉർവ്വശി തന്നെ പറയുന്നത് ഇങ്ങനെബന്ധുക്കളുടെയും അപ്പൂപ്പന്റെയും ഒപ്പം തിരുവണ്ണാമലയിലെ രമണ മഹർഷിയുടെ ആശ്രത്തിലേക്ക് ഒരു യാത്രപോയി. ആ യാത്ര ജീവിതത്തിലെ വഴിത്തിരിവാകുമെന്ന് ഒരിക്കലും കരുതിയില്ല. യാത്രയിൽ ശിവനും ഒപ്പമുണ്ടായിരുന്നു. ആശ്രമത്തിൽ കുടുംബ പൂജ നടത്തുന്ന ചടങ്ങുണ്ട്. ''പൂജാവേളയിൽ ദമ്പതീപൂജ നടത്തിയ രണ്ടു മാലകൾ അറിയാതെ പൂജാരി ഞങ്ങളുടെ കഴുത്തിൽ കൊണ്ടിട്ടു. എല്ലാവരും പെട്ടെന്ന് വല്ലാതെയായി. ശിവേട്ടൻ മാല ഊരിയെടുക്കാൻ നോക്കിയപ്പോൾ എന്റെ അപ്പൂപ്പൻ തടഞ്ഞു. അതായിരിക്കും അതിന്റെ നിയോഗം എന്നു പറഞ്ഞു'' എല്ലാം ഒരു നിമിത്തം പോലെ. അതുവരെ വിവാഹത്തെപ്പറ്റി ചിന്തിക്കാതിരുന്ന ഉർവ്വശിയുടെ മനസ്സിൽ അത്തരമൊരു ചിന്ത വന്നത് അവിടെ വച്ചാണ്. പിന്നീട് വീട്ടുകാർ തമ്മിൽ ആലോചിച്ച് വിവാഹം എന്ന തീരുമാനത്തിൽ എത്തി. തിരുവണ്ണാമലൈയിൽ നടന്നത് ചടങ്ങായി സ്വീകരിച്ചതു കാരണമാണ് വീണ്ടും മതപരമായ ചടങ്ങുകൾ ഒഴിവാക്കിയതെന്നും ഉർവ്വശി വിശദീകരിച്ചിരുന്നു.
1980 ൽ കെ.ഭാഗ്യരാജിന്റെ 'മുന്താണി മുടിച്ചാച്ച്' എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ഉർവശിയുടെ അരങ്ങേറ്റം. 84 ൽ ഇറങ്ങിയ 'എതിർപ്പുകൾ' ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. പിന്നെ നിരവധി സൂപ്പർ ഹിറ്റുകൾ. മികച്ച നടിക്കുള്ള ഒട്ടേറെ അവാർഡുകളും ഉർവ്വശി നേടി. പ്രസിദ്ധ നർത്തകിയും നടിയുമായ കലാരഞ്ജിനി, കല്പന തുടങ്ങിയവർ സഹോദരിമാരാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്