സീറ്റ് കിട്ടാത്തതുകൊണ്ട് നിർമ്മാ താവും സംവിധായകനും നിന്നുക ണ്ടു; അക്കരക്കാഴ്ചയിലെ ജോർജ് വിലസി; ആദ്യ സമ്പൂർണ്ണ യുകെ മലയാളി സിനിമയ്ക്ക് ബൊളിയൻ തീയറ്ററിൽ കൈയടിയോടെ വരവേ ൽപ്പ്; പലയിടങ്ങളിലും ബുക്കിങ്
'ഞങ്ങൾ സിനിമ തിയറ്ററിൽ എത്തിച്ചു സുഹൃത്തുക്കളെ, ഞാനിന്നു സുഖമായുറങ്ങും ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ആദ്യ ഷോ ഹൗസ്ഫുൾ ആകുന്നതിലും വലിയ സന്തോഷം ഇല്ലല്ലോ. ഞാനും സിനിമയുടെ പ്രൊഡ്യൂസർമാരും ലണ്ടനിലെ തിയറ്ററിൽ സീറ്റു കിട്ടാത്തതുകൊണ്ട് 'നിന്നാണ് 'സിനിമ കണ്ടത്. നിറഞ്ഞ സന്തോഷം!Thanks to each an everyone for making this dream come true."
ആദ്യത്തെ സമ്പൂർണ്ണ യുകെ മലയാളി സിനിമയുടെ ആദ്യ പ്രദർശനം ലണ്ടനിലെ ബൊളിയൻ തീയറ്ററിൽ ഇന്നലെ നടന്ന ശേഷം സംവിധായകനും, യുകെ മലയാളിയുമായ കനേഷ്യസ് അത്തിപ്പൊഴിയിൽ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റാണിത്. ഇതേ വിവരം പങ്കുവച്ച് തിരക്കഥാ കൃത്ത് ജിൻസൺ ഇരിട്ടിയും നിർമ്മാതാവായ ബിനു ജോർജും ഫേസ്ബുക്കിൽ പോസ്റ്റുകൾ കുറിച്ചിട്ടുണ്ട്.
ബിലാത്തി പ്രണയം എന്ന യുകെ മലയാളി സിനിമയുടെ ആദ്യ പ്രദർശനത്തിനാണ് തീയേറ്റർ നിറഞ്ഞു കവിഞ്ഞാണ് ആളുകൾ എത്തിയത്. സ്റ്റുഡന്റ് വിസയിൽ എത്തിയ പീഡനങ്ങൾ സഹിച്ച് മടങ്ങിയ മലയാളി വിദ്യാർത്ഥികളുടെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ സിനിമ മലയാള സിനിമ സങ്കൽപത്തിന് തന്നെ പൊളിച്ചെഴുത്തായി. സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും മാത്രമല്ല സിനിമയിലെ അണിയറ പ്രവർത്തകരും സിനിമ ലൊക്കേഷനും എല്ലാം യുകെയിൽ തന്നെ ആദ്യത്തെ സിനിമ ആയിരുന്നു ബിലാത്തി പ്രണയം.
ശ്രദ്ധേയമായ ഒരുപാട് സീനുകൾ ഉള്ള യുകെയിലെ മലയാളി ജീവിതത്തിന്റെ നേർപ്പകർപ്പായി മാറി ബിലാത്തി പ്രണയം. സ്റ്റുഡന്റ് വിസക്കാരന്റെ ജീവിതത്തിലൂടെ യുകെയിലെ മലയാളി സമൂഹത്തിലേയ്ക്ക് ഒരു എത്തിനോട്ടം കൂടിയായി സിനിമ. അതുകൊണ്ട് തന്നെ ശ്വാസം അടക്കി പിടിച്ചായിരുന്നു കാണികൾ ഇതിനെ എതിരേറ്റത്. നടീനടന്മാരെല്ലാം ഒരേപോലെ തിളങ്ങിയെങ്കിലും അക്കരക്കാഴ്ചയിലെ ജോർജ്ജായി യുകെ മലയാളികൾക്ക് സുപരിചിതനായ ജോസ്കുട്ടിയുടെ ചാണക്യൻ ചാണ്ടിയാണ് ഏറ്റവും അധികം കൈയടി നേടിയത്.
ആദ്യ ഷോ വൻ വിജയമായതോടെ യുകെയിലെ വിവിധ ഭാഗങ്ങളിൽ സിനിമ പ്രദർശിപ്പിക്കാനുള്ള താല്പര്യം കാണിച്ച് പലരും രംഗത്ത് വന്നു. നിരവധി അസോസിയേഷനുകൾ ഇതിന് താല്പര്യം കാണിച്ചിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ ബ്രിട്ടീഷ് മലയാളിയോട് പറഞ്ഞു.
നിങ്ങളുടെ പ്രദേശത്ത് ഈ സിനിമ പ്രദർശിപ്പിക്കാൻ താൽപര്യം ഉണ്ടെങ്കിൽ ബന്ധപ്പെടുക: 020 3393 3373
പിജെ എന്റർടൈന്മെന്റ്സിന്റെ വെബ്ബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൂപ്പർ സ്റ്റാറുകളുടെ സിനിമക്ക് കിട്ടാത്തത്ര വരവേൽപ്പാണ് ലണ്ടനിലെ മലയാളികളുടെ സിനിമയ്ക്ക് ലഭിച്ചത്. 4 മണിയോട് കൂടി ഷോ ആരംഭിക്കുമ്പോൾ തിയറ്റർ നിറഞ്ഞു കവിഞ്ഞിരുന്നു. പലർക്കും സിനിമ നിന്ന് കാണേണ്ടി വന്നു എന്ന് പറയുമ്പോൾ തന്നെ എത്രത്തോളം ആവേശത്തോടു കൂടിയാണ് യുകെ മലയാളികൾ ചിത്രത്തെ നെഞ്ചിലേറ്റിയതെന്നു വ്യക്തം. ഹാഫ് ടൈം കഴിഞ്ഞപ്പോൾ തന്നെ ബിലാത്തിക്ക് അഭിനന്ദന പ്രവാഹം ആയിരുന്നു.
യുകെ മലയാളികളുടെ ചരിത്രത്തിൽ തന്നെ കലാ സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമായ ഒരു വലിയ വിഭാഗം പ്രേക്ഷകരാണ് സിനിമ കാണുവാൻ എത്തിയതു എന്നത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക പ്രവർത്തകരൊക്കെ പിന്തുണയുമായി തിയറ്ററിൽ എത്തിയിരുന്നു. ആദ്യമായാണ് യുക്കെയിൽ കലാ മേഖലയിൽ പ്രേവർത്തിക്കുന്ന സാഹിത്യകാരന്മാരും എഴുത്തുകാരും മാദ്ധ്യമ പ്രവർത്തകരും ഒരുമിച്ചു ഒരു സിനിമയുടെ ഭാഗമായി ഒത്തു കൂടുന്നത് എന്ന പ്രത്യേകതയും കാണാൻ കഴിഞ്ഞു. സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച കലാകാരന്മാരെ പ്രീമിയർ ഷോയ്ക്ക് മുന്നോടിയായി യുക്കെ മലയാളികൾക്ക് ഏറെ സുപരിചിതയായ രശ്മി പ്രകാശ് രാജേഷ് മനോഹരമായ ഭാഷയിൽ പരിചയപ്പെടുത്തി. തുടർന്ന് സിനിമയുടെ തുടക്കം മുതൽ ഹർഷാരവത്തോടു കൂടിയാണ് ഓരോ സീനുകളും പ്രേക്ഷകർ കണ്ടത്.
യുകെയിലെ പ്രമുഖ വിതരണ കമ്പനിയായ പിജെ എന്റർ ടൈന്മെന്റ്സ് ആണ് ചിത്രം യുകെയിലെ തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ കനേഷ്യസ് അത്തിപ്പൊഴിയും നിർമ്മാതാവായ ബിനു ജോർജും സിനിമക്ക് മുന്നോടിയായി ഒരു ബിലാത്തി പ്രണയത്തെ കുറിച്ച് സംസാരിച്ചു തുടർന്ന് ഗർഷോം മീഡിയയുടെ ബാനറിൽ നിർമ്മിച്ച ചിത്രം ഗർഷോം മീഡിയ ഡയറക്റ്റർ ജോമോൻ കുന്നേൽ ഇനാഗുറേറ്റു ചെയ്തു. 2 മണിക്കൂർ നീണ്ടു നിന്ന ചിത്രം ഏറെ ആവേശത്തോടു കൂടിയാണ് പ്രേക്ഷകർ ഏറ്റു വാങ്ങിയത്. പ്രീമിയർ ഷോക്ക് ശേഷം ലണ്ടനിലെ കലാ സാസ്കാരിക സംഘടനയായ കട്ടൻ കാപ്പിയും കവിതയുടെയും പ്രേവർത്തകർ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ യുക്കെയിലെ നിരവധി കലാ സാഹിത്യ രംഗത്തുള്ളവർ പങ്കെടുത്തു.
യുകെ മലയാളികൾക്കിടയിൽ നിന്നും ഉണ്ടായ ആദ്യ സമ്പൂർണ മലയാള ചലച്ചിത്രം എന്ന നിലയിൽ ചിത്രത്തിനെ കുറിച്ചുള്ള കാഴ്ചപ്പാട് മായി വിവിധ മേഖലയിൽ ഉള്ളവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അതോടൊപ്പം ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രേവർത്തിച്ചവർ അവരുടെ അനുഭവങ്ങൾ ചർച്ചയിൽ സജീവമായി പങ്കു വച്ചു.സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിക്കുന്ന 30 ഓളം സാഹിത്യ പ്രതിഭകൾ ആണ് ചർച്ചയിൽ പങ്കെടുത്തത് നിറഞ്ഞ മനസ്സുമായാണ് ഈ കലാസ്വാദകർ ഏറെ വൈകി ലണ്ടനിൽ നിന്നും സ്വഗൃഹത്തിലേക്കു മടങ്ങിയത്. ഒരു ബിലാത്തി പ്രണയം പ്രേക്ഷകർ ഏറ്റെടുക്കും എന്ന് ഉറപ്പായതോടെ യുകെയുടെ മറ്റു ഭാഗങ്ങളിലേക്ക് സിനിമ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ അണിയറ ശിൽപ്പികൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍