ആര്യൻ അധിനിവേശ സിദ്ധാന്തം' ശുദ്ധ അസംബദ്ധമോ? നമ്മുടെ മുൻഗാമികൾ ദ്രാവിഡരാണോ; പൗരാണിക ജനതയുടെ ഡിഎൻഎ ഘടനയിൽ ദ്രാവിഡ ജനതയുടെയും, ഇറാനിയൻ ജനതയുടെയും ജനിതക ഘടകങ്ങൾ; രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഭയന്ന് ഇന്ത്യൻ ഗവേഷകർ മൂടിവെച്ച ഗവേഷണ ഫലം ചരിത്രത്തെ തകിടം മറിക്കുന്നു; സി ബി അനൂപ് എഴതുന്നു
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ നിന്നും 150 കിലോമീറ്റർ അകലെ ഹരിയാനയിലെ രാഖിഗഡി എന്ന ഗ്രാമത്തിൽ 1997ൽ ഒരു ഹെക്ടറോളം വിസ്തൃതിയിൽ ഒരു പൗരാണിക സംസ്കാരത്തിന്റെ ശേഷിപ്പുകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (അടക)യുടെ നേതൃത്വത്തിൽ നടന്ന ഖനനത്തിൽ കണ്ടെടുത്തപ്പോൾ അത് രാജ്യത്തിന്റെ ചരിത്രത്തെയും, സാമുദായിക രാഷ്ട്രീയ ധ്രുവീകരണത്തെയും മാറ്റിയെഴുതുന്ന ഒരു കണ്ടെത്തലായി മാറുമെന്ന് ആ പ്രോജക്ടിന് നേതൃത്വം നൽകിയ ഗവേഷകരോ, ചരിത്രകാരന്മാരോ, സാംസ്കാരിക മന്ത്രാലയമോ പ്രതീക്ഷിച്ചിരുന്നില്ല. വിദേശികൾ ഉൾപ്പെട്ട ചരിത്രഗവേഷണ സംഘം ഈ പ്രദേശത്ത് നടത്തിയ തിരച്ചിലിനെത്തുടർന്ന് ഉദ്ദേശം ആഇ 2500ൽ മണ്മറഞ്ഞ, ഹാരപ്പൻ സംസ്കാര കാലത്തെ ഒരു നഗരമാണിതെന്ന് വ്യക്തമായി. ഇപ്പോൾ പാക്കിസ്ഥാനിൽ പെട്ട മോഹൻജദാരോ നഗരത്തിന്റെ ഇരട്ടിയിലധികം വിസ്തൃതിയുള്ള ഈ പൗരാണിക നഗരത്തിലെ ശവക്കല്ലറകളിൽ നിന്നായി 2015 ൽ കണ്ടെടുത്ത 50 ഓളം ശവശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎയിൽ നടത്തിയ ഗവേഷണം ഇന്ത്യൻ സംസ്കാരത്തിന്റെ ചരിത്ര സങ്കൽപ്പത്തെ മൊത്തത്തിൽ തകിടം മറയ്ക്കുന്ന ഫലങ്ങളാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
'ആര്യൻ അധിനിവേശ സിദ്ധാന്തം' ശുദ്ധ അബദ്ധം
ഇന്ത്യൻ ചരിത്ര അവലോകങ്ങളിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട അധ്യായമായ 'ആര്യൻ അധിനിവേശ സിദ്ധാന്തം' ശുദ്ധ അബദ്ധമാണെന്നതാണ് രാഖിഗഡിയിലെ ചരിത്ര ഗവേഷണത്തിൽ പുറത്തു വന്ന സുപ്രധാനമായ ഒരു വസ്തുത.'ഞ1മ' എന്ന 'ആര്യൻ ജെനിറ്റിക് മാർക്കർ' രാഖിഗഡിയിലെ ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ വിശകലനത്തിൽ കണ്ടെത്താനായിട്ടില്ല. ഈ പൗരാണിക ജനതയുടെ ഡിഎൻഎ ഘടനയിൽ ദ്രാവിഢ ജനതയുടെയും, ഇറാനിയൻ ജനതയുടെയും ജനിതക ഘടകങ്ങളുടെ പിന്തുടർച്ച പ്രകടമാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് മറ്റൊന്ന്. നീലഗിരി കുന്നുകളിലെ ഇരുള സമുദായത്തിന്റെ ജനിതക ഘടനയോടാണ് രാഖിഗഡിയിലെ പൂർവ്വികർക്ക് ഏറെ സാമ്യം എന്ന് ജനിതക വിശകലനത്തിന് നേതൃത്വം നൽകിയ ഹൈദരാബാദിലെ ഡിഎൻഎ ലാബ് തലവനായ നീരജ് റായ് പറയുന്നു.രാജ്യത്തിന് പുറത്തു നിന്നുള്ള മറ്റൊരു സാമ്യം കണ്ടെത്തിയതാകട്ടെ പൗരാണിക ഇറാനിയൻ ജനതയോടും.
മദ്ധ്യപൂർവ്വ ദേശത്തു നിന്നും, യൂറേഷ്യയിൽ നിന്നും വന്ന ഉത്കൃഷ്ട സംസ്കാരത്തിന്റെ വാഹകരായ ആര്യന്മാർ ദ്രാവിഡരെ തെക്കേ ഇന്ത്യയിലേക്ക് ഓടിച്ചുവെന്നും തുടർന്ന് ആര്യന്മാർ വേദങ്ങളും, ശാസ്ത്രവും ഉത്ഭവിക്കാൻ കാരണക്കാരായി എന്നുമാണ് മോട്ടിമർ വീലറെ പോലുള്ള ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റുകൾ തങ്ങളുടെ ആര്യൻ അധിനിവേശ സിദ്ധാന്തത്തിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നത്. ഈ ആര്യൻ അധിനിവേശ സിദ്ധാന്തത്തെ പ്രസിദ്ധരായ ചരിത്രകാരന്മാരെല്ലാം പിൽക്കാലത്ത് തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതേ സമയം ആര്യന്മാരല്ല, വേദിക് കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ജനതയാണ് ഇന്ത്യയിലെ ഹൈന്ദവ സംസ്കാരത്തിന്റെ പിതൃക്കൾ എന്നും, അവരുടെ യഥാർത്ഥ പിന്തുടർച്ചക്കാർ ഇപ്പോഴത്തെ ഉത്തരേന്ത്യൻ ബ്രാഹ്മണ സമുദായക്കാരായ ശർമ, തിവാരി എന്നിവരാണെന്നുമുള്ള സിദ്ധാന്തം ആണ് രാജ്യത്തെ പ്രമുഖ ഹൈന്ദവ സംഘടനകൾ മുന്നോട്ട് വെച്ചത്. ചരിത്രരചന ചിലപ്പോഴെങ്കിലും സ്വജനപക്ഷപാത ചിന്തയിലൂന്നിയത് കൂടിയാണെന്നതിന്റെ കേവല ദൃഷ്ട്ടാന്തമാണ് ഈ രണ്ട് വിഭാവനകളും. രാഖിഗഡി ഗവേഷണഫലങ്ങൾ ഇവ രണ്ടും ശുദ്ധ അസംബന്ധമാണെന്ന് തെളിയിച്ചു.
ഭരണകൂടത്തിൽനിന്നുണ്ടായത് കടുത്ത സമ്മർദം
രാഖിഗഡിയിലെ ഗവേഷണഫലം തങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഹൈന്ദവസംസ്കൃതിവാദങ്ങൾ തെളിവ് സഹിതം നിരാകരിക്കുന്നവയാണെന്ന സൂചന ഉയർന്നതോടെ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ ഉണർന്ന് പ്രവർത്തിച്ചു. ഇക്കൊല്ലം മാർച്ചിൽ കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ്മ ഹിസ്റ്ററി കമ്മറ്റിയുടെ ഒരു യോഗം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് വിളിച്ചു ചേർത്തതായി അന്താരാഷ്ട്ര മാധ്യമം 'റോയിട്ടേഴ്സ്' റിപ്പോർട്ട് ചെയ്തിരുന്നു. രാഖിഗഡിയിലെ ഗവേഷണഫലങ്ങൾ തങ്ങൾ വിവക്ഷിക്കുന്ന ഹൈന്ദവ പാരമ്പര്യത്തിലധിഷ്ഠിതമായ പ്രാചീന ഇന്ത്യ എന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിയെഴുതി കേന്ദ്ര സർക്കാരിനെ സഹായിക്കണമെന്നുള്ള ആവശ്യമായിരുന്നു യോഗത്തിന്റെ അജണ്ട എന്ന് ചില കമ്മറ്റി വൃത്തങ്ങൾ പറയുന്നു.
രാഷ്ട്രീയപരവും, മതപരവുമായ വൻ വിവാദങ്ങൾക്ക് ഈ ചരിത്ര പഠനഫലം തുടക്കം കുറിച്ചേക്കാം എന്നതിനാൽ തങ്ങളുടെ കണ്ടെത്തലുകൾ പൂർണ്ണമായി വെളിപ്പെടുത്താതിരിക്കാൻ ഭരണകൂടത്തിൽ നിന്ന് സമ്മർദ്ദമുണ്ടായിയെന്ന് ഗവേഷകസംഘത്തിന് നേതൃത്വം നൽകിയ ആർക്കിയോളജിസ്റ്റും, പൂണെ ഡക്കാൻ കോളജിന്റെ വൈസ് ചാൻസലറുമായ ഡോ. വസന്ത് ഷിൻഡെയും വെളിപ്പെടുത്തുന്നു. 2015ൽ ആരംഭിച്ച മൃതദേഹങ്ങളുടെ ജനിതക വിശകലനം വെളിവാക്കിയ വിവരങ്ങൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഭയന്ന് ഇന്ത്യൻ ഗവേഷകർ മൂടി വെയ്ക്കുകയായിരുന്നു. ഇതിനിടെ വിദേശ ചരിത്രകാരന്മാർ ഈ കണ്ടെത്തലുമായി മുന്നോട്ട് പോകാനുറച്ചതോടെ ഇക്കൊല്ലം ഫെബ്രുവരിയിൽ ഷിൻഡെയും സംഘവും തങ്ങളുടെ പേപ്പർ ജേർണൽ സയൻസ് മാഗസിനിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഈ വിഷയം സെപ്റ്റംബർ ലക്കത്തിലെ കവർസ്റ്റോറിയാക്കി ഇന്ത്യ ടുഡേയും രംഗത്തെത്തിയതോടെയാണ് വിഷയം ഇന്ത്യയിൽ ചൂട് പിടിച്ച ചർച്ച ആയിരിക്കുന്നത്.
അസ്വസ്ഥരായി ഉത്തരേന്ത്യൻ ഹൈന്ദവ ബെൽറ്റ്
തങ്ങൾ രണ്ടാംകിടക്കാർ എന്ന് കണക്കാക്കിയ ദ്രാവിഡർ ആണ് വേദകാലഘട്ടത്തോളം പഴക്കമുള്ള രാഖിഗഡിയിലെ പൗരാണിക ജനതയുടെ മുൻഗാമികൾ എന്ന കണ്ടെത്തൽ ഉത്തരേന്ത്യൻ ഹൈന്ദവ ബെൽറ്റിനെ ഏറെ അസ്വസ്ഥരാക്കിയിട്ടുണ്ട്. രാഖിഗഡിയിലെ പൗരാണിക ജനത സംസാരിച്ചിരുന്ന ഭാഷ പോലും ദ്രാവിഡഭാഷകളുടെ ആദ്യകാല വകഭേദം ആയിരിക്കാം എന്ന ചരിത്രകാരന്മാരുടെ വാദം ഇന്ത്യൻ ചരിത്രത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ദ്രാവിഢ സംസ്കൃതിയുടെ ഉയിർത്തെഴുന്നേൽപ്പായി ചിലർ വ്യാഖ്യാനിക്കുന്നു.
അതേ സമയം തന്നെ വർത്തമാനകാലത്തെ ഇന്ത്യയിലെ ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗമോ, വംശമോ ഇന്ത്യക്കാരുടെ മൊത്തം പൂർവ്വികർ ആയിരുന്നു എന്നത് അബദ്ധ ധാരണയാണെന്ന് രാഖിഗഡിയിലെ കണ്ടെത്തലുകളെക്കുറിച്ച് പേപ്പർ പ്രസിദ്ധീകരിച്ച ഗവേഷകരിൽ ഒരാളായ ഹാർവാർഡ് സർവ്വകലാശാലയിലെ ജെനിറ്റിസിസ്റ്റ് ഡേവിഡ് റെയിക്ക് ഓർമ്മിപ്പിക്കുന്നു.മോഹൻജെദാരോയിലെയും, ഹാരപ്പൻ സംസ്കാര കാലത്തെയും ജനവിഭാഗം മൾട്ടി എത്തിനിക് ആയിരുന്നു എന്നത് നാം മറക്കരുതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ന് കാണുന്ന നാനാത്വവും , ബഹുസ്വരതയും വേദിക് കാലഘട്ടത്തിനും മുൻപ് സംജാതമായതാണ്. വിഭാഗീയതകൾ കൊണ്ട് പ്രക്ഷുബ്ധമായ വർത്തമാനകാല രാഷ്ട്രീയത്തിൽ ഇന്ത്യ എല്ലാവരുടേതുമാണെന്ന് രാഖിഗഡി ഗവേഷണ ഫലങ്ങൾ നിശ്ശബ്ദമായി അടയാളപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും രാഖിഗഡിയിലെ ഗവേഷണ ഫലങ്ങൾ വർത്തമാന ഇന്ത്യയിലെ മതപരവും, രാഷ്ട്രീയപരവുമായ സമവാക്യങ്ങളിൽ ഏറെ സ്വാധീനം ചെലുത്തുമെന്ന കാര്യം അവിതർക്കമാണ്.
References
1. Journal Science article - https://journals.plos.org/plosone/article?id=10.1371/journal.pone.0192299#abstract0
2. India today article 1 - https://www.indiatoday.in/magazine/cover-story/story/20180910-rakhigarhi-dna-study-findings-indus-valley-civilisation-1327247-2018-08-31
3. India today article 2 - https://www.indiatoday.in/india/story/rakhigarhi-excavation-indus-valley-vedic-hindu-civilisation-1328933-2018-08-31
4. India today article 3 - https://www.indiatoday.in/magazine/guest-column/story/20180910-3-strands-of-ancestry-1328485-2018-08-31
5. Economic times article - https://economictimes.indiatimes.com/news/politics-and-nation/harappan-site-of-rakhigarhi-dna-study-finds-no-central-asian-trace-junks-aryan-invasion-theory/articleshow/64565413.cms
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍