പൈജാമ ധരിക്കരുത്; ലോയൽറ്റി സ്കീമിൽ ചേരണം; ഹണിമൂൺ ട്രിപ്പെന്ന് പറയണം; എക്കണോമിക് ക്ലാസ് ടിക്കറ്റ് എടുത്ത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ ചില കുറുക്കു വഴികൾ
യാത്രകളിൽ ഏറ്റവും സുഖകരവും സൗകര്യപ്രദവും വിമാനയാത്രയാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ഉചിതമായ സീറ്റും മറ്റും സൗകര്യങ്ങളും ലഭിച്ചില്ലെങ്കിൽ വിമാനയാത്ര ഏറ്റവും നരകം പിടിച്ചതാവുകയും ചെയ്യും. അതിനാൽ എക്കണോമിക് ക്ലാസ് ടിക്കറ്റെടുക്കുന്നവരും ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. സാധാരണയായി ചീഫ് എക്സിക്യൂട്ടീവുമാർ, ചലച്ചിത്രതാരങ്ങൾ, തുടങ്ങിയ പ്രമുഖരായിരിക്കും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാറുള്ളത്.
എന്നാൽ നിങ്ങൾക്കും ഇതിനായി ശ്രമിക്കാവുന്നതാണ്. പലരും അതിനായി പലവിധ ശ്രമങ്ങൾ നടത്താറുണ്ടെങ്കിലും മിക്കവാറും നിരാശയായിരിക്കും ഫലം. എന്നാൽ എക്കണോമിക് ക്ലാസ് ടിക്കറ്റ് എടുത്ത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ ചില കുറുക്കു വഴികളുണ്ട്. ഇത്തരത്തിൽ അപ്ഗ്രേഡിനായി ആഗ്രഹിക്കുന്നവർ ഒരിക്കലും പൈജാമ ധരിച്ച് വിമാനയാത്രയ്ക്കായി എത്തരുതെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ നിർദേശിക്കുന്നത്. അതുപോലെത്തന്നെ ലോയൽറ്റി സ്കീമിൽ ചേരുകയും വേണം. ഹണിമൂൺ ട്രിപ്പിന് പറഞ്ഞാൽ അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യതയേറെയാണെന്നും കണ്ടെത്തലുണ്ട്. ഇത്തരത്തിൽ കുറഞ്ഞ ചെലവിൽ ഉയർന്ന ക്ലാസ് യാത്ര തരപ്പെടുത്തുന്നതിനുള്ള കുറുക്കുവഴികളിൽ ചിലതിനെക്കുറിച്ചാണിവിടെ ചർച്ച ചെയ്യുന്നത്.
ഫ്രീക്വന്റ് ഫ്ലയർ സ്കീമിൽ ചേരുക
നിങ്ങൾ ഒരു കമ്പനിയുടെ വിമാനങ്ങളിൽ പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ അവരുടെ ഫ്രീക്വന്റ് ഫ്ലയർ സ്കീമിൽ അഥവാ റിവാർഡ് സ്കീമിൽ ചേർന്നാൽ സീറ്റ് അപ്ഗ്രേഡ് അടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയേറുന്നതാണ്. ഇതിലൂടെ കാരിയർമാരുടെ പാർട്ട്ണർമാർ ലഭ്യമാക്കുന്ന പലവിധ സേവനങ്ങളും നല്ല രീതിയിൽ നമുക്ക് കരഗതമാകുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്. വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട ഹോട്ടൽ, റസ്റ്റോറന്റ്, കാർഹയർ കമ്പനികൾ തുടങ്ങിയവയിൽ നിന്നും നല്ല ഡീലിംഗുകൾ നമുക്ക് ലഭിക്കാൻ ഇതിലൂടെ വഴിയൊരുങ്ങിയേക്കും. സീറ്റുകൾ അപ്ഗ്രേഡ് ചെയ്യാനായി പരിഗണിക്കുമ്പോൾ തങ്ങളുടെ സ്ഥിരം യാത്രക്കാർക്ക് മുൻഗണന നൽകാൻ മിക്ക വിമാനക്കമ്പനികളും താൽപര്യം കാണിക്കാറുണ്ട്.
ഒറ്റയ്ക്ക് യാത്ര ചെയ്യുക
ഒറ്റയ്ക്ക് യാത്ര ചെയ്താൽ അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യതയേറെയാണ്. കുടുംബമായി യാത്ര ചെയ്യുന്നവരേക്കാൾ ബിസിനസ് ക്ലാസ് ലഭിക്കാൻ ഇത്തരക്കാർക്ക് എളുപ്പത്തിൽ സാധിക്കും. അതായത് ഇവർക്ക് കുടുംബങ്ങളേക്കാൽ 72 ശതമാനം അപ്ഗ്രേഡിനുള്ള സാധ്യത കൂടുതലാണെന്നാണ് സ്കൈസ്കാനേർസ് അടുത്തിടെ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
ഹണിമൂൺ ട്രിപ്പെന്ന് പറയുക
നിങ്ങൾ ജീവിതപങ്കാളിയുമൊത്താണ് യാത്ര ചെയ്യുന്നതെങ്കിൽ ഹണിമൂണിന് പോവുകയാണെന്ന് വിമാന അധികതരെ ബോധിപ്പിച്ചാൽ അപ്ഗ്രേഡിംഗിനുള്ള സാധ്യതയേറെയാണ്. ജീവിതത്തിലെ നിർണായകമായ ഒരു ആഘോഷത്തിനോ ചടങ്ങിനോ പോകുന്നവർക്ക് ഉയർന്ന ക്ലാസുകൾ അനുവദിക്കുന്നതിൽ വിമാനക്കമ്പനികൾ മുൻഗണന നൽകി വരുന്നുണ്ട്. ഇതിനായി ചെക്ക്ഇൻഡെസ്കിൽ ഇക്കാര്യം ബോധിപ്പിക്കേണ്ടതാണ്. വിദേശത്ത് ഹണിമൂണിന് പോകുന്ന ദമ്പതികൾ ഇതിനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ 58 ശതമാനവും പരിഗണിക്കാറുണ്ടെന്നാണ് സ്കൈസ്കാനേർസ് സർവേയിൽ പങ്കെടുത്ത 700 കാബിൻ ക്രൂ മെമ്പർമാരും വെളിപ്പെടുത്തിയിട്ടുള്ളത്.
പൈജാമ ധരിക്കരുത്
പൈജാമ കുലീനമായ വസ്ത്രമാണെങ്കിലും വിമാനയാത്രയിൽ ഇത് അത്ര ഉചിതമല്ലെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. ഇത്തരം വസ്ത്രങ്ങൾ ധരിച്ചാൽ അപ്ഗ്രേഡ് ലഭിക്കുന്നതിനുള്ള സാധ്യത കുറയുമെന്നും അവർ പറയുന്നു. ടീ ഷർട്ട്, ജീൻസ് പോലുള്ള സ്മാർട്ട് വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് ബിസിനസ് ക്ലാസിലേക്ക് മാറാനുള്ള സാധ്യതകൂടുമെന്നാണ് റിപ്പോർട്ട്. അപ്ഗ്രേഡ് അനുവദിക്കുമ്പോൾ സ്മാർട്ട് വസ്ത്രങ്ങൾ ധരിച്ചവർക്കാണ് ഫ്ലൈറ്റ് അറ്റൻഡന്റുകൾ മുൻഗണന നൽകി വരാറുള്ളത്.
പിടിവാശി കാണിക്കാതെ അയവുള്ളവരാകുക
ചിലപ്പോൾ ഒരു വിമാനത്തിൽ യാത്ര അനുവദിക്കാൻ സാധിക്കാതിരുന്നാൽ കമ്പനി മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാർക്കായി ഒരുക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആദ്യത്തെ വിമാനത്തിൽ മാത്രമെ യാത്ര ചെയ്യൂ എന്ന് പിടിവാശി പിടിക്കാതിരുന്നാൽ നമുക്ക് പല ഗുണങ്ങളും ലഭിക്കുന്നതാണ്. ഇതിന് പകരം വിമാനക്കമ്പനി ഫ്രീ അപ്ഗ്രേഡ് അല്ലെങ്കിൽ ഭാവിയിലെ വിമാനയാത്രക്കായി ഉപയോഗിക്കാവുന്ന വൗച്ചറുകൾ തുടങ്ങിയ അനുവദിക്കുന്നതാണ്.
അപഗ്രേഡിനായി ഒരു പ്രാവശ്യം മാത്രം ചോദിക്കുക
ചിലർ അപ്ഗ്രേഡ് ലഭിക്കുന്നതിനായി ചെക്ക്ഇൻഡെസ്കിലുള്ള ജീവനക്കാരെ തുടർച്ചയായി ചോദിച്ച് ശല്യം ചെയ്യാറുണ്ട്. എന്നാൽ ഇത് അപ്ഗ്രേഡിനുള്ള സാധ്യതയെ കുറയ്ക്കുകയാണ് ചെയ്യുകയെന്നാണ് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി ഒരു പ്രാവശ്യം മാത്രം ചോദിക്കുകയാണ് അഭികാമ്യമായിട്ടുള്ളതെന്നും അവർ നിർദേശിക്കുന്നു. അപ്ഗ്രേഡിനായി ആവശ്യപ്പെടാതെ ചിരിച്ച് വിനയാന്വതരായിരിക്കുന്നവർക്ക് ഫ്ലൈറ്റ് അറ്റൻഡർമാർ ഇങ്ങോട്ട് ചോദിച്ച് അപ്ഗ്രേഡ് അനുവദിച്ച സംഭവങ്ങൾ ഏറെയുണ്ടായിട്ടുണ്ട്.
മികച്ചൊരു സീറ്റ് ലഭിക്കാനായി തങ്ങൾ എന്തും പറയാൻ തയ്യാറാണെന്ന് സ്കൈസ്കാനേർസ് നടത്തിയ സർവേയിൽ യാത്രക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്ഗ്രേഡ് ലഭിക്കാനായി തങ്ങൾ എന്ത് കള്ളവും പറയുമെന്നാണ് ഈ സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് പേരും പറഞ്ഞിരിക്കുന്നത്. ഇതിനായി തങ്ങൾ നവദമ്പതികളാണെന്ന് കളവ് പറയാൻ 14 ശതമാനം പേർ തയ്യാറാവുന്നുണ്ട്.
തിരക്കുള്ള സമയങ്ങൾ ഒഴിവാക്കുക
അപ്ഗ്രേഡിനായി ആഗ്രഹിക്കുന്നവർ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. അത്തരം സമയങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ബിസിനസ് ട്രാവലർമാർ യാത്ര ചെയ്യുന്ന സമയമായതിനാൽ നിങ്ങൾക്ക് മികച്ച സീറ്റിലേക്ക് മാറാനുള്ള സാധ്യത കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മധ്യാഹ്നം, അർധരാത്രി, വീക്കെൻഡ്, ബാങ്ക് അവധി ദിവസം, തുടങ്ങിയ സമയങ്ങളിൽ വിമാനം ബുക്ക് ചെയ്താൽ അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യതയേറുന്നതാണ്.
പരുക്കുള്ളവർക്ക് മുൻഗണന
പരുക്കു പറ്റിയവർക്ക് മികച്ച സീറ്റ് അനുവദിക്കുന്നതിൽ കാബിൻ ക്രൂ മുൻഗണന നൽകാറുണ്ട്. കൈയോ കാലോ പൊട്ടിയവർക്ക് മികച്ച സീറ്റുകൾ അനുവദിക്കാൻ സാധ്യതയേറെയാണെന്ന് സ്കൈസ്കാനേർസ് നടത്തിയ സർവേയിൽ തെളിഞ്ഞിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍