ഇനി സന്തോഷേട്ടനു വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ എനിക്കുമാകും; എല്ലാം ഭഗവാന്റെ അനുഗ്രഹം; ഇഷ്ടദൈവങ്ങളേയും പ്രിയതമനേയും മാതാപിതാക്കളേയും കൺനിറയെ കാണാൻ കൊതിച്ചു ഗായത്രി വീണയുടെ കൂട്ടുകാരി; കണ്ണിൽ വെളിച്ചം എത്തുന്ന സന്തോഷം മറച്ചുവയ്ക്കാതെ വൈക്കം വിജയലക്ഷ്മി മറുനാടനോട്
അർജുൻ സി വനജ്
വൈക്കം: അകകണ്ണാൽ ഗായിത്രി വീണയിലൂടെ സംഗീത സാഗരം തീർത്ത പിന്നണി ഗായിക വൈക്കം വിജയലക്ഷമിക്ക് തന്റെ നഗ്ന നേത്രങ്ങൾക്കൊണ്ട് അധികം വൈകാതെ പ്രകൃതിയുടെ പച്ചപ്പും ഇഷ്ടദൈവങ്ങളേയും കാണാനാവും. ജീവിതത്തിലൊരിക്കലും തിരുമാനിച്ച് കിട്ടില്ലെന്ന് മനസ്സിലുറപ്പിച്ച കണ്ണിന്റെ കാഴ്ച നേരിയ തോതിൽ ലഭിച്ച് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് വൈക്കം വിജയലക്ഷമിയിപ്പോൾ.
ഈ സന്തോഷം എങ്ങനെ മറുനാടൻ മലയാളിയുടെ വായനക്കാരുമായി പങ്കുവെയ്ക്കുന്നുവെന്ന ചോദ്യത്തോട്, 'എല്ലാം ഭഗവാന്റെ അനുഗ്രഹം' എന്ന ഒറ്റവാക്കിലുള്ള ഉത്തരമാണ് വിജയലക്ഷമിക്കുള്ളത്. വെളിച്ചം മുഖത്തടിക്കുബോൾ മുമ്പ് ഇല്ലാത്ത ഒരു പ്രയാസം കണ്ണിന് ഉണ്ട്. ഇത് നല്ല മാറ്റമാണന്നാണ് ഡോക്ടർ പറയുന്നത്. ഡോക്ടറുടെ ഈ വാക്കുകൾ മുമ്പൊന്നും ലഭിക്കാത്ത ഒരു ആത്മവിശ്വാസം തരുന്നുണ്ട്. അച്ഛനേയും അമ്മയേയും സന്തോഷ് എട്ടനേയുമെല്ലാം ഉടനെ കാണാനാവുമെന്ന് ഒരു പ്രതീക്ഷ-വിജയലക്ഷമി പറയുന്നു.
പത്ത് മാസങ്ങൾക്ക് മുമ്പ് ഒരു കുടുംബ സുഹൃത്ത് പറഞ്ഞറിഞ്ഞാണ് കോട്ടയത്തെ ഹോമിയോ ക്ലിനിക്കിൽ എത്തിയത്. ഡോക്ടർ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും വിജയലക്ഷമിയെ പരിശോധിച്ചു. തുടർന്ന് കുറച്ച് ദിവസത്തിനുള്ളിൽ മരുന്ന് തയ്യാറാക്കി വിളിക്കുകയായിരുന്നു എന്ന് വിജയലക്ഷമിയുടെ പിതാവ് മുരളീധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഉള്ളിൽ കഴിക്കാനുള്ള മരുന്നാണ് തന്നത്. മരുന്ന് കഴിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോൾ തന്നെ ചെറിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരുന്നു.
ഇപ്പോൾ പത്താം മാസമാണ്. നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. രാത്രിയും പകലും മനസിലാകും. വെളിച്ചം മുഖത്തേയ്ക്ക് അടിക്കുമ്പോൾ കണ്ണ് നിറയും, ഉടനെ കണ്ണ് അടയ്ക്കും. കണ്ണിന് മുന്നിൽ കൈ കൊണ്ട് ആഗ്യങ്ങൾ കാട്ടിയാൽ, എന്തോ നിഴൽ അനങ്ങുന്നതായി തോന്നുന്നു, എന്നാണ് വിജയലക്ഷമി പറയുന്നത്. നിലവിൽ സൗജന്യമായാണ് ചികിത്സ നടത്തുന്നത്.
ചികിത്സ പൂർത്തീകരിക്കാൻ വേണ്ടത് 100 മാസങ്ങൾ...
തിരുനക്കരയിലെ ജവഹർ ബാലഭവന് സമീപമുള്ള സ്പന്ദനം ഹോമിയെ ക്ലിനിക്കും ഡോക്ടർ ദമ്പതികളായ ആർ. കൃഷ്ണകുമാറും, ശ്രീവിദ്യയും മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളതാണ്. ഹോമിയെ ടാർഗറ്റ് സൂപ്പർ പ്രോട്ടോക്കോൾ എന്ന പേരിലുള്ള ചികിത്സരീതിയാണ് ഇവർ
അവലംമ്പിക്കുന്നത്. ഹോമിയെപ്പതി സ്ഥാപകനായ സാമുവൽ ഹാനിമാന്റെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതിയാണിത്. രോഗങ്ങളുടെ ജനിതക കാരണങ്ങളും പാരമ്പര്യകാരണങ്ങളും നിരീക്ഷിച്ചാണ് ഈ ചികിത്സരീതി മുന്നോട്ട് പോവുക.
ഡോക്ടർ ദമ്പതികൾ ചേർന്ന് വിജയപുരം പഞ്ചായത്തിൽ നടപ്പാക്കിവരുന്ന ജനിവിജയ വൈകല്ല്യരഹിത ഗ്രാമം പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ്. ജനിതക രോഗങ്ങളായ ഓട്ടിസവും അന്ധതയും ചികിത്സിച്ച് മാറ്റാൻ ഇവർക്കായി. വൈക്കം വിജയലക്ഷമിയുടെ അന്ധത 3 വർഷം കൊണ്ട് ഭാഗികമായെങ്കിലും മാറ്റാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. പരമാവധി 100 സ്റ്റേജാണ് ചികിത്സയ്ക്ക് ആവശ്യം. ചിലപ്പോൾ വളരെപെട്ടന്ന് തന്നെ പ്രതീക്ഷിച്ചതിലും അപ്പുറം മാറ്റങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കണാനാവും. ഡോക്ടർ പറഞ്ഞു.
വിവാഹം മാർച്ച് 29 ന് വൈക്കത്ത്
മൂന്ന് വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയുടെ ജെബി ജംങ്ഷൻ എന്ന പരിപാടിയിൽ എന്നെ കണ്ടപ്പോൾ അന്ന് വിളിച്ച് വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ച് ആളാണ് സന്തോഷേട്ടൻ. അന്ന് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തതിനാൽ ഒന്നും മറുപടി നൽകിയില്ല. പിന്നീട് ആറ് മാസങ്ങൾക്ക് മുമ്പാണ് മാട്രിമണി സൈറ്റിൽ വിവാഹ പരസ്യം നൽകിയത്. പരസ്യം കണ്ട് കുറേപേർ ആലോചനയുമായി അച്ഛനെ വിളിച്ചിരുന്നു. അപ്പോളാണ് സന്തോഷേട്ടനും വിളിക്കുന്നത്. മൂന്ന് വർഷം മുമ്പ് വിളിച്ചകാര്യവും അദ്ദേഹം പറഞ്ഞു. പിന്നെ അച്ഛനും അമ്മയും അവിടെ വീട് ചെന്ന് കണ്ടു. ബന്ധുക്കളുമായി സംസാരിച്ചു. സന്തോഷേട്ടന് അച്ഛനും അമ്മയും ഇല്ല. സഹോദരി മാത്രമാണ് ഉള്ളത്. വിവാഹം കഴിഞ്ഞാൽ എന്റെ സൗകര്യാർത്ഥം ഇവിടെ വൈക്കത്തെ വീട്ടിൽ തന്നെയാണ് താമസിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കാരണം, ഇവിടെയാകുന്നതാണ് എനിക്ക് കൂടുതൽ സൗകര്യപ്രദം. ഇക്കാര്യം നിശ്ചയത്തിന് മുന്നേ തന്നെ സന്തോഷേട്ടനോട് പറഞ്ഞിരുന്നു.
വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷവും ഒപ്പം കുറച്ച് സങ്കടവും ഉണ്ട്. വിവാഹിതയാകുന്നു എന്ന സന്തോഷമാണ് ഒന്നാമത്തേത്. സന്തോഷേട്ടന് അവർക്ക് വേണ്ടതെല്ലാം ചെയ്ത കൊടുക്കാൻ എന്റെ കാഴ്ച ഇല്ലാത്ത അവസ്ഥ തടസ്സമാകുമല്ലോ എന്നതാണ് സങ്കടം. പക്ഷേ അതൊന്നും ഓർത്ത് സങ്കടപ്പെടേണ്ട, എല്ലാം ശരിയാകും എന്നാണ് അമ്മ പറയുന്നത്. അച്ഛന്റേയും അമ്മയുടേയും കൂടെ എന്റെ വീട്ടിൽ തന്നെ താമസിക്കാമല്ലോ എന്നതാണ് ഏറ്റവും വലിയ ആശ്വാസം. വിജയലക്ഷമി മറുനാടൻ മലയാളിയോട് പറഞ്ഞു. വിവാഹ വസ്ത്രം എടുക്കാൻ ഈ വരുന്ന 19 ന് കോയമ്പത്തൂരിൽ പോകുകയാണ്. സ്വർണം അത് കഴിഞ്ഞ് വാങ്ങും. നിറയെ സ്വർണ്ണങ്ങൾ ധരിച്ചാവും വൈക്കത്തെ അമ്പലത്തിലെ മണ്ഢപത്തിൽ കയറുക. ആളുകളെയൊക്കെ ഫോണിൽ ക്ഷണിച്ച് തുടങ്ങി. നേരിട്ട് കണ്ട് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റിന്റെ പണിപ്പുരയിലാണ്.
എല്ലാ മറുനാടൻ മലയാളി വായനക്കാരുടേയും സന്േഹവും അനുഗ്രഹവും വിവാഹത്തിന് ഉണ്ടാകണം. വിജയലക്ഷമി പറഞ്ഞ് നിർത്തി. പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമാണ് സന്തോഷ്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹനിശ്ചയം. മാർച്ച് 29 നാണ് വിവാഹം.
ഗായത്രി വീണയുടെ കൂട്ടുകാരി
സെല്ലുലോയിഡ് എന്ന സിനിമയിലൂടെയാണ് വൈക്കം വിജയലക്ഷ്മി പിന്നണിഗായികയാകുന്നത്. കാറ്റേ കാറ്റേ എന്ന ആ പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ പ്രത്യക ജൂറി പുരസ്കാരം വിജയലക്ഷ്മിക്ക് ലഭിച്ചു. തൊട്ടടുത്ത വർഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. പിന്നീട് ബ്രഹ്മാണ്ഡ സിനിമ ബാഹുബലിയിലടക്കം വിജയലക്ഷ്മി ഗാനം ആലപിച്ചു. ഗായത്രിവീണ വായിച്ചായിരുന്നു വിജയലക്ഷ്മി ആദ്യം ശ്രദ്ധേയമായത്.
വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളർന്നത്.1981 ഒക്ടോബർ ഏഴിന് ജനിച്ചു. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. തുടക്കത്തിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ട്യൂണുകൾ കേട്ട് പാട്ടുകളിലെ രാഗങ്ങൾ കണ്ടെത്താനും സ്വന്തമായി പാട്ടുകൾ ട്യൂൺ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
സംഗീത പഠനത്തിനു ശേഷം നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചു. ഇക്കാലയളവിൽ ''ഗായത്രി വീണ'' എന്ന സംഗീത ഉപകരണത്തിൽ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്