അത് എന്റെ വ്യക്തിപരമായ ചില സങ്കടങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ കവിത; സാക്ഷി പറയാനും നുണപരിശോധനയക്കും തയ്യാറാകുന്ന സുഹൃത്തക്കൾക്ക് സത്യം അറിയാം; 'സഖാവിൽ' പ്രതീക്ഷ ശിവദാസിന്റെ വാദങ്ങൾ പച്ചക്കള്ളം; സാം മാത്യു മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയായ ആര്യ ദയാൽ ആലപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും അതിനുപിന്നാലെ കവിയെത്തേടിയുള്ള യാത്ര അതിരമ്പുഴയിലെ എംജി സർവകലാശാല ക്യാമ്പസിൽ എംഎ വിദ്യാർത്ഥിയായും സഹസംവിധായകനുമായ സാംമാത്യുവിലാണ് എത്തി നിന്നത്. ഇതിനിടയിൽ ആന്റി ക്ലൈമാക്സിന് സമാനമായി അവകാശവാദവുമായി പ്രതീക്ഷ ശിവദാസ് എന്ന യുവതിയും രംഗത്തു വന്നു. ഇതോടെ സഖാവിന്റേത് മാതൃത്വമോ പിതൃത്വമോ എന്ന വാദവും സജീമായി. എസ് എഫ് ഐ കളിയാക്കാനുള്ള അവസരമായതിനാൽ കോൺഗ്രസും വിഷയത്തിൽ സജീവ ഇടപടെൽ നടത്തി. എന്നാൽ സഖാവ് തന്റേതു മാത്രമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സാം മാത്യു. സഖാവ് എന്ന കവിത തന്റെ സൃഷ്ടിയാണെന്നതിന് എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന് സാം മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു.
താൻ ഇത് എഴുതിയതാണെന്നതിന് ഒരുപാട് പേർ സാക്ഷികളുണ്ട്. തന്റെ അദ്ധ്യാപകരുടേയും സുഹൃത്തുക്കളുടേയും പൂർണമായ പിന്തുണയും ഇക്കാാര്യത്തിൽ തനിക്ക് ലഭിക്കുണ്ടെന്നും സാം പറയുന്നു. 2012ൽ സിഎംഎസ് കോളേജിൽ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയായിരുന്നപ്പോഴാണ് ഈ കവിത എഴുതുന്നത്. പിന്നീട് ഇതേ കോളേജിന്റെ തന്നെ ആർട്സ് ക്ലബ് സെക്രട്ടറിയായും സാം പ്രവർത്തിച്ചിട്ടുണ്ട്. 2012-13 അദ്ധ്യായന വർഷത്തിൽ കോളേജ് പുറത്തിറക്കിയ ഉയിർപ്പ് എന്ന മാഗസിൻ പ്രസിദ്ധീകരണത്തിൽ കവിത അച്ചടിച്ച് വന്നിട്ടുണ്ടെന്നും സാം മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ എംജി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എംഎ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിയാണ് ഇപ്പോൾ സാം.
കോട്ടയം സി എം എസ് കോളേജിൽ 2010 ൽ നടന്ന ജെയ്ക് സി തോമസ് സമരത്തെയും, അതിനെ തുടർന്ന് സി. എം എസ് കോളേജ് നേരിട്ട വിദ്യാർത്ഥി രാഷ്ട്രീയ പ്രതിസന്ധികളെയും ,അതിലുപരി എന്റെ വ്യക്തിപരമായ ചില സങ്കടങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ കവിതയാണ് ' സഖാവ് '. അതിനു ഈ മാദ്ധ്യമങ്ങളിൽ പറയുംപോലെ ബ്രണ്ണൻ കോളേജ് മായി ഒരു ബന്ധവുമില്ലെന്നും സാം മാത്യു പറയുന്നു.കവിത തന്റേതാണെന്ന് തനിക്കും തന്റെ മനസാക്ഷിക്കും നന്നായിട്ട് അറിയാം. തനിക്കായി സാക്ഷിപറയാനും നുണ പരിശോധനയ്ക്ക് പോലും തയ്യാറാണെന്ന് പറഞ്ഞ് ഒരുപാട് സുഹൃത്തുക്കൾ വിളിക്കാറും സമീപിക്കാറുമുണ്ട്.
തനിക്ക് പിന്തുണയുമായി അനവധി സാഹിത്യകാരന്മാരും രംഗത്തെത്തിയെന്നും ഇതിൽ അതിയായ സന്തോഷമുണ്ടെന്നും സാം പറയുന്നു. താൻ ഈ കവിത ആലപിക്കുന്ന വീഡിയോയും തന്റെ പക്കലുണ്ടെന്നും ഇന്ന് മാദ്ധ്യമങ്ങളെ കാണുന്നുതിനായി 11.30ന് ഒരു വാർത്താ സമ്മേളനം വിളിച്ച് ചേർക്കുന്നുണ്ട്. എന്നാൽ നിയമനടപടി സ്വീകരിക്കാൻ ഒരുപാട് പേർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും തീരെ ചെറിയ കുട്ടിയായി മാത്രമെ അയാളെ കാണാൻ കഴിയുകയുള്ളു. മാത്രവുമല്ല നിയമനടപടി എന്നത് നിസ്സാരമായ ഒരു കാര്യമല്ല. അത്തരമൊരു നീക്കവുമായി മുന്നോട്ട് പോയാൽ ആ പെൺകുട്ടിക്ക് ഉണ്ടാകാൻ പോകുന്ന ബുദ്ദിമുട്ടുകളെകുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നും അതിനാലാണ് അങ്ങനെയൊരു തീരുമാനമെന്നും സാം പറയുന്നു.
കവിതയുടെ പിതൃത്വം സാംമാത്യുവിൽ എത്തി നിൽക്കുകയും ചെയ്യുന്ന വേളയിൽ ആ കവിത തന്റേതാണെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി പാലക്കാട്ട് ചെർപ്പുളക്കാരിയായ ഒരു പെൺകുട്ടിയെത്തിയത്. രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥിയായ പ്രതീക്ഷ ശിവദാസ്. ഇതോടെ ആര്യയുടെ ആലാപനത്തിലൂടെ സോഷ്യൽ മീഡിയയിൽ പല തലത്തിൽ നിറഞ്ഞുനിൽക്കുന്ന ചർച്ചകൾ പുതിയ വഴിത്തിരിവിലെത്തി. പ്രതീക്ഷ എട്ടാംകഌസിൽ പഠിക്കുമ്പോൾ സഹോദരൻ നിഖിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പഠിക്കുന്നകാലത്ത്, പ്രതീക്ഷ എഴുതിയ കവിതയാണ് സഖാവെന്നും അതിൽ കുറച്ചുവരികൾ കൂട്ടിച്ചേർത്ത് സാം അത് തന്റെ പേരിൽ മാഗസിനിൽ പ്രസിദ്ധീകരിക്കുകയായിരുന്നെന്നുമാണ് ഉയരുന്ന ആക്ഷേപം. കവിതയെഴുതിയ കാലത്ത് അത് എസ്എഫ്ഐയുടെ സ്റ്റുഡന്റ് മാഗസിനിലേക്ക് അയച്ചുകൊടുത്തിരുന്നു.. അതിനെന്തുപറ്റിയെന്ന് പിന്നീട് തിരക്കിയില്ല. പ്രതീക്ഷ ഫേസ്ബുക്കിൽ കുറിച്ചു.
വർഷങ്ങൾക്കുമുമ്പ് പ്രണയവും പ്രത്യയശാസ്ത്രവും വിപഌും എന്റെ കാതുകളിൽ കേൾക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ഏട്ടൻ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പഠിച്ചിറങ്ങുന്ന കാലഘട്ടത്തിൽ കോളേജിന്റെ പ്രത്യേകതകളായിരുന്ന ബൊളീവിയൻ കാട്, പുകമരം, ചങ്കുപൊട്ടി ചോരവന്നാലും ഇടിമുഴക്കംപോലെ കൂടുതൽ ശക്തരായി മുദ്രാവാക്യം വിളിക്കുന്ന സഖാക്കൾ, എന്റെ ഏട്ടൻ, ഏട്ടന്റെ പ്രസംഗശൈലികൾ, അവരുടെ സമരങ്ങൾ.... ഇവയെല്ലാമായിരുന്നു എന്റെ കവിതയുടെ ആധാരം. എൻഎസ്എസ് കോളേജിന്റെ നടുത്തളത്തിലൂടെ മുദ്രാവാക്യം മുഴക്കി നടക്കാറുള്ള സഖാവിനോട് ക്യാമ്പസിലെ ഒരു മരത്തിനു തോന്നിയ പ്രണയം പ്രതീക്ഷ സ്വന്തം കൈപ്പടയിൽ ഫെയ്സ് ബുക്കിൽ കുറിച്ചിട്ടു. മാവിനെ പൂമരമാക്കിയതും കൊല്ലപ്പരീക്ഷ കഴിഞ്ഞ് ക്യാമ്പസിന്റെ പടിയിറങ്ങുന്ന സഖാവിനോട് പൂമരം പൂവിട്ട് തന്റെ പ്രണയം പറയാൻ തീരുമാനിച്ചതും പൂമരത്തിന്റെ വേദനയും കാത്തിരിപ്പും എന്റെ സങ്കൽപങ്ങളായിരുന്നു. ഏട്ടന്റെ എസ്എഫ്ഐ സ്റ്റുഡന്റ് മാസികയിൽ നിന്ന് വിലാസം നോക്കി ഞാൻ അന്ന് എന്റെ കവിത പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സഖാവ് എന്റെ പേരിൽ പ്രസിദ്ധീകരിച്ചതായോ മറ്റാരുടേയെങ്കിലും പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതായോ എനിക്കറിയില്ല.
വർഷങ്ങൾക്കുശേഷം, സഖാവ് ഹരി കോവിലകം മരിച്ചതിനുശേഷം ഹരിയേട്ടന്റെ ഓർമ്മയ്ക്കായി ഒരു വീഡിയോ ഇറങ്ങിയപ്പോഴാണ് എന്റെ കവിത എല്ലാവരും ശ്രദ്ധിച്ചുതുടങ്ങുന്നത്..! അതിനുമുമ്പുതന്നെ ഏതോ അജ്ഞാതനായ ചെറുപ്പക്കാരൻ എന്റെ കവിതയ്ക്ക് ഈണം നൽകുകയും എഴുത്തുകാരി ഞാനെന്ന പ്രതീക്ഷ ആണെന്നോ അറിയാതെ എന്റെ പ്രിയ സുഹൃത്ത് ഇയാസ് വാട്സ് ആപ് വഴി എനിക്ക് അയച്ചുതന്നിരുന്നു. സത്യാവസ്ഥകൾ ഇയാസിനോട് തുറന്നുപറയാത്തതിൽ ഇന്ന് കുറ്റബോധം തോന്നുന്നുണ്ട്. എന്റെ കവിതയ്ക്ക് കൂടുതൽ ശക്തിയും ജീവനും നൽകിയ എനിക്കറിയാത്ത ആ ചെറുപ്പക്കാരന് നന്ദി...'ആരും ശ്രദ്ധിക്കാതെ'.. ആരും കാണാതെ പോയെന്നുകരുതി ഞാൻപോലും മറന്നുതുടങ്ങിയ എന്റെ കവിത കേരളത്തിലെ യുവസാഗരങ്ങൾ നെഞ്ചേറ്റി കഴിഞ്ഞിരിക്കുന്നു. അഭിമാനം തോന്നിയിരുന്നു സ്വയം... എന്നാൽ അതിന്റെ പേരിൽ ആളുകളിക്കാനോ ചീപ്പ് പബഌസിറ്റി നേടിയെടുക്കാനോ ഞാൻ ഇത്രകാലം ആഗ്രഹിച്ചിരുന്നില്ലെന്നും പ്രതീക്ഷ പറഞ്ഞിരുന്നു. ഇവയെയാണ് സാം മാത്യു തള്ളിക്കളയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍