ഭൂമി കുംഭകോണത്തിലും കന്യാസ്ത്രീകൾക്ക് വേണ്ടിയും സമരത്തിന് ഇറങ്ങിയത് തെറ്റാണെന്ന് ചിന്തിക്കുന്ന ഒരുപാട് പേർ സഭയിലുണ്ട്; ഇരവാകാം സഭാ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി തനിക്കെതിരെ തിരിഞ്ഞത്; ഒരാള്‍ മരിച്ചു.. അതിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെടുന്നത് തെറ്റല്ലല്ലോ..? ഉത്തരവാദി ഫ്രാങ്കോ ആയതു കൊണ്ടാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്; തനിക്കെതിരായ നീക്കങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ഫാദർ അഗസ്റ്റിൻ വട്ടോളി മറുനാടനോട്
അർജുൻ സി വനജ്
കൊച്ചി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടും കന്യാസ്ത്രീകൾക്ക് വേണ്ടി സമര രംഗത്തിറങ്ങിയതും തെറ്റാണെന്ന് ചിന്തിക്കുന്ന ഒരുപാട് മനുഷ്യർ സഭയ്ക്കുള്ളിലും ഉണ്ടായിരിക്കാമെന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി. ഇവരാണ് എറണാകുളം-അംഗമാലി രൂപത അദ്ധ്യക്ഷനെ സമ്മർദ്ദത്തിലാക്കി, തന്നോട് വിശദീകരണം ചോദിപ്പിച്ചിട്ടുണ്ടാകുക. ഒരാള്‍ മരിച്ചു. അതിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെടുന്നത് തെറ്റല്ലല്ലോ..? അതിന്റെ ഉത്തരവാദി ഫ്രാങ്കോ മുളയ്ക്കൽ ആണ്. അതിനാൽ ആണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. സഭ പഠിപ്പിക്കുന്ന വിശ്വാസവും ധാർമ്മികതയേയും സംബന്ധിക്കുന്ന കാര്യങ്ങൾക്ക് എതിരായി പ്രവർത്തിച്ചാലാണ്, സഭവിരുദ്ധ കാര്യങ്ങളായി കാണാൻ പറ്റുകയുള്ളു. അങ്ങനെ ഒരു പ്രവർത്തി എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ഫാദർ അഗസ്റ്റിൻ വട്ടോളി മറുനാടൻ മലയാളിക്ക് കൊച്ചിയിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ വിശദീകരണം തേടിയുള്ള കത്ത് കിട്ടിയതിനെത്തുടർന്ന് 25 ന് തന്നെ വിശദീകരണം നൽകി. ആ വിശദീകരണം അവർ പഠിക്കുകയാണെന്നാണ് മനസ്സിലാക്കുന്നത്. ഇതുവരെയും ആ വിഷയത്തിൽ മറ്റ് പ്രതികരണങ്ങൾ ഉണ്ടായതായി അറിവില്ല. വിശദീകരണത്തിനെക്കുറിച്ച് പിന്നീട് എന്നോട് അവർ സംസാരിച്ചിട്ടില്ല. ആ വിശദീകരണത്തിൽ അവർ തൃപ്തരാണെന്നാണ് മനസ്സിലാക്കുന്നത്. മറിച്ചാണെങ്കിൽ സുഹൃത്തുക്കളുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കും. ഫ്രാങ്കോ ബിഷപ്പുമായി ബന്ധപ്പെട്ട ധർണ്ണയിലും സമരത്തിലും പങ്കെടുത്തത് സഭ വിരുദ്ധകാര്യമായാണ് രൂപത വായിക്കാൻ ശ്രമിച്ചിട്ടുള്ളത്. മനത്തോട്ടത്തിൽ പിതാവാണ് രൂപതയ്ക്ക് വേണ്ടി വിശദീകരണം ചോദിച്ചിട്ടുള്ളത്. ഈസ് റിപ്പോർട്ടഡ് ദാറ്റ് എന്ന് പറഞ്ഞ് കൊണ്ടാണ് ചില കാര്യങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തനിക്ക് ബോധ്യം വന്നിട്ടില്ല, മറ്റ് പലരും പറയുന്നത് കേട്ടിട്ടാണ് അദ്ദേഹം ഇത് ചെയ്തതെന്ന് അതിൽ തന്നെ വ്യക്തമാണ്. ഫാദർ അഗസ്റ്റിൻ വട്ടോളി ചൂണ്ടിക്കാട്ടി.
താൻ ചെയ്യുന്നത് സഭ വിരുദ്ധമായ കാര്യങ്ങളാണെന്ന് മറ്റ് പല സോഴ്സും പറയുന്നത് കേട്ടാണ് രൂപത കത്ത് നൽകിയിട്ടുള്ളത്. സമരം ഒരിക്കലും സഭ വിരുദ്ധമായ കാര്യങ്ങളല്ല. ഒരു പുരോഹിതന്റെ മരണം അന്വേഷിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത് ക്രിസ്തുവിന്റെ പഠനങ്ങൾക്കോ, സഭയുടെ പഠനങ്ങൾക്കോ എതിരായ കാര്യങ്ങളല്ലല്ലോ, ഒരാള്‍ മരിച്ചു. അതിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെടുന്നത് തെറ്റല്ലല്ലോ..? അതിന്റെ ഉത്തരവാദി ഫ്രാങ്കോ മുളയ്ക്കൽ ആണ്. അതിനാൽ ആണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. സഭ പഠിപ്പിക്കുന്ന വിശ്വാസവും ധാർമ്മികതയേയും സംബന്ധിക്കുന്ന കാര്യങ്ങൾക്ക് എതിരായി പ്രവർത്തിച്ചാലാണ്, സഭവിരുദ്ധ കാര്യങ്ങളായി കാണാൻ പറ്റുകയുള്ളു. അങ്ങനെ ഒരു പ്രവർത്തി എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വട്ടോളിയച്ചൻ വിശദീകരിച്ചു.
കന്ന്യാസ്ത്രീ സമരത്തിന് ശേഷം ഒന്നിച്ചിരുന്ന് ആലോചനകൾ നടത്തിയിട്ടില്ല. ഭാവി പരിപാടിയെക്കുറിച്ച് ആലോചിക്കാൻ പോകുന്നതേ ഉള്ളു. എന്നോട് പങ്കെടുക്കരുത് എന്ന് പറഞ്ഞത് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന മാർച്ചിലും ധർണ്ണയിലുമാണ്. മറ്റ് പരിപാടികളിൽ പങ്കെടുക്കരുതെന്ന ധ്വനി രൂപത നൽകിയ വിശദീകരണക്കുറിപ്പിൽ ഇല്ല. ഭാവി പരിപാടിയെക്കുറിച്ച് എസ്.ഒ.എസ് കൂടിയിരുന്ന് ആലോചിക്കുന്നതാണ്. കന്ന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നത് വരെ എസ്.ഒ.എസ് അവർക്കൊപ്പം ഉണ്ടാകും. എസ്.ഒ.എസിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. കെ.സി.ബിസി പ്രതികരിക്കേണ്ട വിഷയമാണ് എന്ന് തോന്നുന്നില്ല. അതാകും അവർ ഈ വിഷയത്തിലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തത്. രൂപതയും രൂപതയിലെ അംഗമായ ഞാനും തമ്മിലുള്ള വിഷയമാണല്ലോ, സ്വഭാവികമായും ആ വിഷയത്തിൽ അവർ ഉത്തരം പറയേണ്ടെന്ന് വിചാരിച്ചാൽ അതിനെ കുറ്റം പറയാൻ പറ്റില്ല. കെസിബിസി അല്ലല്ലോ എനിക്ക് എഴുത്ത് നൽകിയത്. രൂപത അദ്ധ്യക്ഷനാണല്ലോ. അതുകൊണ്ട് ഉത്തരം പറയേണ്ടതും രൂപതയാണല്ലോ. അച്ചൻ പറഞ്ഞ് നിർത്തി.
വിവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം 25 ന് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഗസ്റ്റിൻ വട്ടോളിക്ക് എറണാകുളം-അങ്കമാലി അതിരൂപത കത്ത് നൽകിയത്്. പീഡനത്തിന് ഇരയായ കന്യസ്ത്രീയ്ക്കൊപ്പം നിന്ന് ഹൈക്കോടതി ജംങ്ങ്ഷനിൽ നടന്ന അനിശ്ചിതകാല സമര സമിതിയുടെ കൺവീനർ ആയിരുന്നു ഫാദർ അഗസ്റ്റിൻ വട്ടോളി. സഭയിൽ നിന്ന് അനുവാദം വാങ്ങിക്കൊണ്ട്, രണ്ട് വർഷത്തോളമായി വിവിധ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിവരുകയാണ് ഈ പുരോഹിതൻ.
അവസാനമായി കടവന്ത്ര പള്ളിയിലാണ് ഫാദർ അഗസ്റ്റിൻ വട്ടോളി പുരോഹിതമായി പ്രവർത്തിച്ചത്. സഭയ്ക്കുള്ളിലെ തിരുത്തൽ വാദിയായാണ് ഏറെ വർഷങ്ങളായി ഫാദർ വ്ട്ടോളി അറിയപ്പെടാറ്. കഴിഞ്ഞ കാലങ്ങളിൽ നൽകിയ അനുവാദം പിൻവലിച്ചുകൊണ്ട് ഫാദർ അഗസ്റ്റിൻ വട്ടോളിക്ക് വീണ്ടും ചർച്ചിന്റെ മുഴുവൻ സമയ പുരോഹിത ചുമതല നൽകിക്കൊണ്ട്, ജനകീയ സമരങ്ങളിൽ നിന്ന് അച്ചനെ മാറ്റി നിർത്താനുള്ള ചരട്വലികൾ സഭമേലധികാരികൾക്ക് ഇടയിൽ നടക്കുന്നുണ്ടെന്നും അനൗദ്യോഗിക വിവരമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍