ദിലീപിന്റെ മാറ്ററുകൾ, ദിലീപിന്റെ സഹായം എല്ലാം നമുക്കുണ്ടായിരിക്കും..അവിടെ ഒരാൾ ഉണ്ടാകാൻ പാടില്ല..ഞാൻ ഉണ്ടാകാൻ പാടില്ല...പല്ലിശേരി ഉണ്ടാകാൻ പാടില്ല...ഇതാണ് അവരുടെ ടാർജറ്റ്; എച്ച് ആറിൽ നിന്ന് എന്നെ വിളിച്ചു..സിനിമാ മംഗളം നിർത്താൻ പോവുകയാണ്..അങ്ങനെയെങ്കിൽ സാറിന്റെ ആവശ്യമില്ലല്ലോ? ദിലീപ് ഈ സ്ഥാപനത്തിൽ കടന്നുകൂടിയെന്ന് ഞാൻ മനസ്സിലാക്കി; സിനിമാമംഗളത്തിൽ നിന്ന് പുറത്താക്കിയ കഥ പല്ലിശേരി മറുനാടൻ ടിവിയോട് പറയുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മംഗളം ദിനപത്ര മാനേജ്മെന്റിൽ നടൻ ദിലിപീന് അവിശ്വസനീയമായ സ്വാധീനമാണുള്ളതെന്ന് സിനിമാ മംഗളത്തിന്റെ മുൻ എഡിറ്റർ പല്ലിശേരി. മറുനാടൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ സിനിമാമംഗളത്തിൽ നിന്ന പുറത്താക്കാൻ ദിലീപ് നടത്തിയ ഇടപെടലിന്റെ പിന്നാമ്പുറക്കഥയാണ് പല്ലിശേരി ഇത്തവണ പറയുന്നത്.
'മംഗളത്തിൽ നാലു പ്രധാനികളാണ് മാനേജ്മെന്റ് തലപ്പത്ത്. സാബു വർഗീസുായിട്ടാണ് തനിക്ക് ഹൃദയബന്ധം. എല്ലാ കാര്യങ്ങൾക്കും ഒരു രക്ഷകർത്താവിനെ പോലെ. ആരുപരാതി പറഞ്ഞാലും വിളിച്ച് സത്യം അന്വേഷിക്കും. അവിടെ ലാഭം ഉണ്ടാക്കുന്ന ഒരു പ്രസിദ്ധീകരണം സിനിമാമംഗളമാണ്. അതേസമയം കപ്പലിൽ കള്ളനെന്ന പോലെ നാലാമതൊരാൾ മാനേജ്മെന്റിലുണ്ട്. അയാൾ, ഭാര്യ, പിന്നെ കന്യകയുടെ എഡിറ്റർ ഇൻ ചാർജ് ..ചന്ദ്രശേഖർ അവരൊരു ടീമാണ്. ചന്ദ്രേശഖറിന് വർഷങ്ങളായി എല്ലാറ്റിന്റെയും തലപ്പത്ത് വരാനുള്ള ആഗ്രഹമുണ്ട്. കന്യകയുടെ കോപ്പിയാകട്ടെ ഇങ്ങനെ കുറഞ്ഞുകുറഞ്ഞുവരുന്നു. ഏൽപിച്ച ജോലി വിജയിപ്പിച്ച് കാണിക്ക്..എന്നിട്ട നോക്കാമെന്നായിരുന്നു ചന്ദ്രശേഖറിനോടുള്ള മാനേജ്മെന്റിലെ ചിലരുടെ നിലപാട്. ഞാൻ ഇതിന്റെയൊന്നും ഭാഗമായിരുന്നില്ല.
രാവിലെ വരുന്നു..സമയം നോക്കിയായിരുന്നില്ല ജോലി. ഞാനും ഒരു സബ്എഡിറ്ററും, പിന്നെ ഡിടിപി ഓപ്പറേറ്റർ ലേ ഔട്ട് ആർട്ടിസ്റ്റ് ...ഇത്രേയുള്ളു ഈ 60 പേജ് നിറച്ചിറങ്ങുന്ന സിനിമാ മംഗളത്തിന് പൈസ കൊടുക്കേണ്ട ആൾക്കാർ ഇത്രയും പേരാണെന്ന് ആലോചിക്കണം. അതേസമയം, വാരികയ്ക്കും, ദ്വൈവാരികയ്ക്കും എത്ര സ്റ്റാഫുണ്ടെന്ന് ആലോചിക്കണം. ഏറ്റവും ചെലവ് ചുരുക്കിയായിരുന്നു പ്രവർത്തനം. രാവിലെ ഏഴുമണിക്ക് വരുന്ന ഞാൻ 12 മണി വരെ വർക്ക് ചെയ്യാറുണ്ട്. ഒരിക്കലും ഞാൻ ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള പ്രതിഫലം ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല.
അങ്ങനെയിരിക്കെ ഒരുദിവസം അതായത് ഏപ്രിലിൽ, എന്നെ എച്ച്ആറിൽ നിന്ന് വിളിക്കുന്നുണ്ട്. സർ ഒരു കാര്യം പറയാനുണ്ട്. എച്ച്ആറും വേറെ ഒരാളും കൂടിയുണ്ട്...എന്നോടു പറഞ്ഞു...സിനിമാ മംഗളം നിർത്തുകയാണ്. ഞാൻ സിനിമാ മംഗളത്തിന്റെ എഡിറ്ററാണെങ്കിലു, സൺഡേയുടെ എഡിറ്ററായും ഒരവർഷത്തോളം ഇരുന്നിരുന്നു..എല്ലാത്തിലും എഴുതിയിരുന്നു. അപ്പോൾ, അവർ പറഞ്ഞു...നിർത്താൻ പോവുകയാണ്. അങ്ങനെയെങ്കിൽ സാറിന്റെ ആവശ്യമില്ലല്ലോ. ഞാൻ പറഞ്ഞു..അതേ ആവശ്യമില്ല. പക്ഷേ ഞാൻ ഒരുസംശയം ചോദിക്കുകയാണ്..ഇത് നിർത്തുമ്പോൾ ഞാൻ മാത്രമേ അങ്ങുപോകേണ്ടതുള്ളോ? സബ് എഡിറ്ററും ഡിടിപിയും ലേ ഔട്ട് ആർട്ടിസ്റ്റുമൊക്കെ തുടരുമെന്നായിരുന്നു മറുപടി. ഇതിൽ നിർത്തുകയാണെങ്കിൽ തന്നെ ഞാൻ എല്ലാറ്റിലും വർക്ക് ചെയ്യുമെന്ന് അറിയാമല്ലോ. എന്നെ വേറെ എവിടെങ്കിലും ഫിൽ ചെയ്യാൻ പറ്റില്ലേ? ഇല്ല സർ എന്നായിരുന്നു മറുപടി.
ഞാൻ പറഞ്ഞു: എനിക്കറിയാം, ഞാൻ നിങ്ങളെന്നെ എപ്പോൾ വിളിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു. ദിലീപ് ഈ സ്ഥാപനത്തിൽ കടന്നുകൂടി എന്ന് ഞാൻ മനസ്സിലാക്കി. ദിലീപിന്റെ ആൾക്കാരും. പി.ഒ.മോഹനൻ മുമ്പ് മംഗളത്തിലുണ്ടായിരുന്ന ആളാണ്. മംഗളത്തിന്റെ ചാർജ് കൊടുത്തിട്ട് 27,000 കോപ്പി കുറഞ്ഞതിന്റെ പേരിൽ അവിടുന്ന് മാറിയതാണ്. മാറിയിട്ടാണ് മമ്മൂട്ടി കൈരളിയിൽ ജോലി കൊടുത്തത്. അവിടെ പ്രശ്നങ്ങളുണ്ടാക്കിയിട്ട് അവിടുന്ന് ചാടാൻ നിൽക്കുകാണ്. ചന്ദ്രശേഖർ കൂടി ഇടപെട്ടിട്ട്. കൊച്ചുമോൻ സാറിനെ കണ്ടിട്ട്. അതായത്..മംഗളം ഒരുമാസത്തിനുള്ളിൽ ഒരുലക്ഷം കോപ്പി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം കൊടുത്തിട്ട്. അതോടൊപ്പം ദിലീപിന്റെ മാറ്ററുകൾ, ദിലീപിന്റെ സഹായം എല്ലാം നമുക്കുണ്ടായിരിക്കും. അവിടെ ഒരാൾ ഉണ്ടാകാൻ പാടില്ല..ഞാൻ ഉണ്ടാകാൻ പാടില്ല. പല്ലിശേരി ഉണ്ടാകാൻ പാടില്ല. ഇതാണ് അവരുടെ ടാർജറ്റ്.
പിന്നെ എന്നോട് കാര്യങ്ങളൊന്നും ആരും പറയുന്നില്ല. ഞാൻ അങ്ങോട്ട് പറയുന്നുണ്ട്. ഞാൻ അവരോട് പറഞ്ഞു..എന്നെ ആവശ്യമില്ലാത്ത ഒരുസ്ഥാപനത്തിലും ഞാൻ ഇതുവരെ വർക്ക് ചെയ്തിട്ടില്ല. പക്ഷേ ഞാൻ ഒരുസഥാപനത്തിൽ നിന്നും ഇതേ വരെ പിണങ്ങിപോന്നിട്ടില്ല. ചുമതലപ്പെട്ടവർ എന്നോട് പറയണം..നാലുഡയറക്ടർമാരുണ്ട്. കരാർപ്രകാരം എനിക്ക് ഡിസംബർ 31 വരെ തുടരാൻ അവകാശമുണ്ട്. ഏപ്രിൽ രണ്ടിനാണ് എന്നോട് ഇത് ആവശ്യപ്പെടുന്നത്. പക്ഷേ ഞാൻ അത് ചെയ്യുന്നില്ല എന്നുപറഞ്ഞു. ആരും എന്നോട് പറഞ്ഞില്ല. ബാക്കി മൂന്നുപേരും സാബുസാറും, സാജൻ സാറും അടക്കമുള്ളവർ പറഞ്ഞത് അയാൾ പോകേണ്ട കാര്യമില്ല എന്നാണ്. പക്ഷേ ആ സമയത്ത് ഇതേറ്റെടുത്തിരിക്കുന്നത് ലാഭത്തിൽ നടത്താമെന്ന് പറഞ്ഞ് ഏറ്റെടുത്തിരിക്കുന്നതുകൊച്ചുമോനാണ്. അപ്പോൾ കൊച്ചുമോൻ അങ്ങനെ പറയുമ്പോൾ കൊച്ചുമോന്റെ ആവശ്യങ്ങൾ അംഗീകരിക്കണം. അങ്ങനെയാണ് അവര്‍ നിസ്സഹായരായത്. അങ്ങനെ ഒടുവിൽ കൊച്ചുമോൻ തന്നെ എന്നെ വിളിച്ചുപറഞ്ഞു.
വളരെ മാന്യമായിട്ടാണ് സസാരിച്ചത്. നാലുദിവസത്തിനകം രാജി വച്ചാൽ കൊള്ളാം. ഞാൻ പറഞ്ഞു. ഇങ്ങനെയൊരു വാക്കുകിട്ടിയാൽ മതി. പക്ഷേ ഏതുതൊഴിലിനും മിനിമം ഒരുമാസത്തെയെങ്കിലും നോട്ടീസ് നൽകേണ്ടതല്ലേ? നാലുദിവസം നിങ്ങൾ എനിക്ക് തന്നാൽ എനിക്ക് മൂന്നര ദിവസം മതി. ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എനിക്കറിയാം. പെട്ടെന്ന് ജോലി ഇല്ലാതാവുന്നതിന്റെ ബുദ്ധിമുട്ടുകളും അറിയാം. ഇതൊക്കെ തന്നെയാണ് മറ്റുള്ളവർ ആഗ്രഹിച്ചിട്ടുള്ളത്.
ഞാൻ മൂന്നര ദിവസം കൊണ്ട് ഹാപ്പിയായി പിരിഞ്ഞു. അപ്പോൾ എനിക്കൊരു എമൗണ്ട് തരാനുണ്ട്. അപ്പോൾ സാമ്പത്തിക പ്രശ്നങ്ങളുണ്ട്. ഒരുമാസത്തെ സമയം വേണം. ശരി. ഞാൻ വളരെക്കാലം ജോലി ചെയ്ത സ്ഥലമാണ്. നല്ലതേ പറയാനുള്ളു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിയാം. ജോലി ചെയ്യുന്ന കള്ളന്മാരെയും എനിക്കറിയാം. പക്ഷേ എന്നെങ്കിലും നിങ്ങൾ വേദനിക്കേണ്ടി വരും. മൂന്നര ദിവസം കൊണ്ട് എന്നെ പറഞ്ഞുവിടുമ്പോൾ ഞാൻ എട്ട് വർഷം യുദ്ധം ചെയ്തത് ഈ സ്ഥാപനത്തിന് വേണ്ടിയായിരുന്നുവെന്ന് ഓർക്കണം. ഞാൻ എഴുതുന്നയാളാണ്. അക്ഷരങ്ങളാണ് എന്റെ സ്വത്ത്. അത് ചാട്ടുളി പോലെയോ സാഹിത്യം പോലെയോ ഇങ്ങനെ പ്രവഹിക്കും', പല്ലിശേരി പറഞ്ഞുനിർത്തി.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ട്വന്റി 20
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍