ഒരു കുറുക്കന്റെ അല്ല ആയിരം കുറുക്കന്റെ ബുദ്ധിയുണ്ട്; നേരിട്ട് വരാത്ത ദിലീപ് ഒളിയമ്പിൽ വിദഗ്ധനാണ്; സ്ഥിരം സോഴ്സായിരുന്ന സംവിധായകനെ കൊണ്ട് തെറ്റായ വിവരം തന്ന് കരിയറിനെയും ബാധിക്കുന്ന പ്രവർത്തി ചെയ്തു; എല്ലാ ആഴ്ചയിലും എതിരെ വാർത്ത എഴുതിയത് കിട്ടയത്കൊണ്ട് മാത്രം; മാനേജ്മെന്റ് തലത്തിൽ തടയിടാൻ ശ്രമിച്ചിട്ടും നടന്നില്ല; മറുനാടൻ ടിവിയോട് പല്ലിശേരി പറഞ്ഞത്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ദിലീപ് നേരിട്ട് വരില്ല, ഒളിയമ്പിൽ വിദഗ്ധനാണ്. കുറുക്കന്റെ ബുദ്ധിയാണ്. ഒരു കുറുക്കുന്റെ അല്ല ആയിരം കുറുക്കന്റെ ബുദ്ധിയുടെ അത്രയും മിടുക്കനാണ്. അങ്ങനെയുള്ള അയാളുടെ ഒരു മാറ്റർ കിട്ടിയപ്പോൾ ഞാനത് പ്രസിദ്ധീകരിച്ചു. എനിക്ക് മാറ്റർ തന്നെ സംവിധായകൻ ദിലീപന്റെ ഒരു പടം ചെയ്തുകൊണ്ടിരിക്കുകയാണ്, അടുത്ത പടത്തിനുള്ള ഡേറ്റ് കൊടുത്തുകഴിഞ്ഞു. അപ്പോൾ എന്നെ കാണാതെ എന്റെ എംഡിയെ പോയി കാണുന്നു ഈ സംവിധായകൻ, ദിലീപ് പറഞ്ഞിട്ട്. ഒറ്റ ഡിമാന്റെയുള്ളു, എന്നെ അവിടെ നിന്ന് മാറ്റണം. അയാൾ കാര്യം പറഞ്ഞു, പോയി. അപ്പോൾ തന്നെ എംഡി എന്നെ വിളിച്ചു പറഞ്ഞു നിങ്ങളുടെ സുഹൃത്ത് ഇവിടെ വന്നിരുന്നു, ഇന്നിന്ന കാര്യങ്ങൾ പറഞ്ഞു. അയാളെ മേലാൽ എടുപ്പിച്ചേക്കരുത് ഇവിടെ.
അപ്പോൾ ഞാൻ പറഞ്ഞു ജീവിതത്തിൽ ആദ്യമായി ഞാനൊരു സോഴ്സ് വെളിപ്പെടുത്താൻ പോവുകയാണ്, ഈ മാറ്ററിന്റെ പേരിൽ അങ്ങനെ പാടില്ലല്ലോ.ഈ മഞ്ജുവാര്യരുടെ സ്റ്റോറി ഞാൻ എഴുതിയതിന്റെ സോഴ്സ്, അയാളുടെ പേര് പറയുന്നു. നടന്ന സംഭവങ്ങൾ പറയുന്നു. ഞാനും ആ സംവിധായകനും ഒരു അവാർഡ് വാങ്ങാനായി ഒരുമിച്ച് പോവുമ്പോഴാണ് ഈ സംഭവം പറഞ്ഞിട്ടുള്ളത്. ഇതു പറഞ്ഞതോടെ ദിലീപ് അയാളെ കട്ട് ചെയ്തു. പിന്നീട് പടം കൊടുത്തില്ല.
അവിടെ നിന്നാണ് പിന്നീട് ഈ സംഭവം സ്പാർക്കായി സ്പാർക്കായി വന്ന് വന്ന് ഇവരുടെ പ്രശ്നങ്ങൾ വരുന്നത്. പിന്നെ അപ്പപ്പോൾ, അതായത് എല്ലാ ആഴ്ചയിലും ഇവരുടെ വാർത്തകൾ കൃത്യമായി കിട്ടുന്നുമുണ്ട് എഴുതുന്നുമുണ്ട്. പക്ഷേ മാനേജ്മെന്റ് ഒരിക്കലും എന്നോട് എഴുതരുതെന്ന് പറഞ്ഞിട്ടില്ല. പലരും അവരെ പ്രേരിപ്പിക്കുന്നുണ്ട്, ഇങ്ങനെ എഴുതിപ്പിക്കരുത്, ദിലീപ് ഭാഗത്തുനിന്നും സപ്പോർട്ട് വരുന്നവരും എഴുതിക്കരുതെന്ന് പറയാറുണ്ട്. മാറ്റർ സത്യമാണെങ്കിൽ എഴുതണം. അതായത് ഈ വീക്കില്‍ അച്ചടിച്ചുവന്ന ഒരു മാസികയിൽ എന്റെ ടേബിളിൽ വരുമ്പോൾ തന്നെയാണ് അവരുടെ ടേബിളിൽ കൊണ്ടുവയ്ക്കുന്നത്. അത്രയും സ്വാതന്ത്ര്യം എന്നെ സംബന്ധിച്ച് എനിക്ക് കിട്ടിയിട്ടുണ്ട്.
അങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചില എതിരാളികൾ ഉണ്ടാവുമല്ലോ? ഞാനെഴുതുന്നതെല്ലാം കള്ളമാണ് എന്നു പറയുന്നവർ. ഞാൻ ഇത്രേ പറയാറുള്ളു. ഞാൻ എഴുതുന്നത് കള്ളം ആണെങ്കിൽ കേസ് ഫയൽ ചെയ്യുക, പക്ഷേ ഇന്നേവരെ അവർ കേസ് ഫയൽ ചെയ്തിട്ടില്ല. അപ്പോൾ വേറെ ഒന്നുരണ്ട് പേരെ വിട്ട് ദിലീപിന്റെ ഭാഗത്ത് നിന്ന് ഒരു സജഷൻ വന്നു, എന്നെ ദ്രോഹിക്കരുത്, ചേട്ടന് എന്തുവേണേൽ കൊടുക്കാം. ഞാൻ പറഞ്ഞത് ഞാൻ പലരിൽ നിന്നും ആവശ്യപ്പെടാറുള്ളത് മാറ്ററാണ്. എനിക്ക് പറ്റിയത് മാറ്ററാണ് അതല്ലാതെ ഒന്നും വാങ്ങാറില്ലല്ലോ. എനിക്ക് ഇനിയും മാറ്റർ കിട്ടിയാൽ ഞാൻ അടിച്ചുകൊണ്ടേയിരിക്കും. എന്റെ മേൽ ഇവർ നോ ഇതുകൊടുക്കാൻ പാടില്ല എന്നു പറയുന്നത് വരെ ഞാൻ കൊടുത്തുകൊണ്ടിരിക്കും.
്അപ്പോൾ ഇതിന്റെ ഏകദേശം ഒരു ക്ലൈമാക്സിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആയിടക്കാണ് ഞാൻ സ്നേഹിക്കുന്ന ഒരു സുഹൃത്ത്, ഒരു ലേഡി സുഹൃത്ത് അവരൊരു ലിങ്ക് ഇട്ടു തരികയാണ്. അന്ന് ഒരു ഓൺലൈനിൽ, മനോരമ ഓൺലൈനിലാണ് ദിലീപ് ആക്ഷേപകരമായി സംസാരിച്ചിട്ടുണ്ട്. ഇതൊക്കെ ഞാൻ നോക്കി, അപ്പോൾ എന്നെക്കുറിച്ച്, മഞ്ജുവാരിയരെക്കുറിച്ച്, ഭാവനെക്കുറിച്ച് പിന്നെ മാതൃഭൂമി എഡിറ്ററെക്കുറിച്ച്, വേണുവിനെക്കുറിച്ച്, ലിബേർട്ടി ബഷീറിനെക്കുറിച്ച് - ഈ അഞ്ച് പേരെക്കുറിച്ചാണ്. അതായത് വളരെ മോശമായ രീതിയിൽ സംസാരിച്ചത്. അവിടെയുള്ള രണ്ട് പേരെന്നോട് പറഞ്ഞു അത് രണ്ട് പേരെ അവർ കൊടുത്തില്ല. മഞ്ജുവാരിയരെയും ഭാവനെയും അവർ കൊടുത്തില്ല, സിനിമക്കാരല്ലേ, അവർക്ക് ആവശ്യം വരുമല്ലോ.
വേണുവിനെക്കുറിച്ച് വളരെ മോശമായിട്ട്, സ്ത്രീസംബന്ധമായിട്ടാണ് കൊടുത്തിരിക്കുന്നത്. എന്നെക്കുറിച്ച് മൂന്ന് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഒന്ന് എനിക്ക് ദിലീപ് മദ്യം വാങ്ങി തരാറുണ്ട്. ചെല്ലുമ്പോഴെല്ലാം ലോക്കേഷനിൽ ആയാൽ പോലും മദ്യം മേടിച്ച് തരാറുണ്ട്. പിന്നെ പോകുമ്പോഴെല്ലാം കാശ് തരാറുണ്ട്. മൂന്നാമത്തേത് എന്റെ മകനെ സംവിധാന സഹായി ആക്കാത്തതിന്റെ പേരിൽ. ഈ മൂന്ന് കാരണങ്ങൾ കൊണ്ടാണ് ദിലീപിനെക്കുറിച്ച് മോശമായി എഴുതുന്നതെന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. ഇ
ഇതറിഞ്ഞിട്ട് ശാന്തിവിള ദിനേശ് ദിലീപിനെ വിളിച്ചു അന്ന്. ദിനേശ് പറഞ്ഞു, നിങ്ങൾക്ക് ഈ മൂന്ന് കാര്യമല്ല, നാലാമത്തെ ഒരു കാര്യം കൂടിയുണ്ട് സെക്സ് ഹരാസ്മെന്റ് ഈ നാലുകാര്യങ്ങളും അയാളെക്കുറിച്ച് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇതു കണ്ടിട്ട് പലരും എന്നെ വിളിച്ചു, എഴുതണം മറുപടി തരണം എന്നൊക്കെ പറഞ്ഞിട്ട്. ഞാൻ പറഞ്ഞു ഞാനിതൊക്കെ ഇഗ്നോർ ചെയ്യാറാണ് പതിവ്. പക്ഷേ ഇതിന് മറുപടി പറഞ്ഞില്ലെങ്കിൽ എന്നെ സ്നേഹിക്കുന്ന വിശ്വസിക്കുന്ന കുറേ പേരുണ്ട്, അവരത് വിശ്വസിക്കും. മദ്യപാനത്തിന്റെയോ കാശിന്റെയോ കാര്യം ഞാൻ മറ്റുള്ളവർക്ക് വിട്ടുകൊടുക്കുകയാണ്. അവരത് വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്ക് മൂന്നാമത്തെ ഒരു കാര്യം മാത്രമേ പറയാനുള്ളു. എന്റെ മകനെക്കുറിച്ച്. ഞാനിവിടെ പലരെയും സഹസംവിധായകരാക്കിയിട്ടുണ്ട്, പല വമ്പന്മാരെയും. എന്റെ മകന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ എനിക്ക് ദിലീപിന്റെ അടുത്ത് പോവേണ്ട കാര്യമില്ല.
കാരണം തമിഴ്, തെലുങ്ക് മലയാളം നാല് ഭാഷകളിൽ വളരെ പ്രമുഖരായ സംവിധായകരെ എനിക്ക് പരിചയമുണ്ട്. ഞാനെത്ര വർഷമായി ഫീൽഡിൽ നിൽക്കുന്നു. ദിലീപ് ഇന്നലെ വന്ന ആളല്ലേ? അങ്ങനെ ഒരു താല്പര്യം ഉണ്ടായിരുന്നെങ്കിൽ അവനെ കൊണ്ടുവരാമായിരുന്നു. മാത്രമല്ല ്എനിക്ക് അങ്ങനെ ഒരു താല്പര്യമില്ല, അവനെ ഒരു സിനിമയിൽ ഡയറക്ടറായി പോവാൻ എനിക്ക് താല്പര്യമില്ല. കാരണം സിനിമ മോശമായിട്ടല്ല, സിനിമ വിശ്വസിച്ച് നീങ്ങാൻ പറ്റില്ല. ഞാനവനെ എംബിഎയ്ക്കാണ് പറഞ്ഞയച്ചിട്ടുള്ളത്. അവൻ എംബിഎയ്ക്ക് മാന്യമായ മാർക്ക് വാങ്ങി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള എന്റെ മകൻ അസിസ്റ്റന്റ് ഡയറക്ടറായി പോയി എന്നു പറഞ്ഞാൽ ആരെങ്കിലും ഒരു തെളിവ് തരൂ, മറ്റൊന്നും എനിക്ക് പറയാനില്ല. അവിടെനിന്നാണ് രംഗം മുറുകിയത് പിന്നെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍