ആര്യാടന്റെ അടുത്ത ആളായ ചന്ദ്രൻ ഇപ്പോഴും രാധാ കേസ് അന്വേഷിക്കുന്നത് ആരെ രക്ഷിക്കാൻ? പൊലീസ് ഇടപെടലുകളിൽ സംശയമെന്ന് രാധയുടെ സഹോദരൻ ഭാസ്കരൻ മറ
നിലമ്പൂർ: കോൺഗ്രസ് ബ്ളോക്ക് ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തിൽ അനേന്വഷണച്ചുമതല മാറ്റിമാറ്റി ഇപ്പോൾ എഡിജിപി സന്ധ്യയിലെത്തി നിൽക്കുമ്പോഴും ആദ്യം കേസനേന്വഷിച്ച സിഐ ചന്ദ്രൻ ഇപ്പോഴും അനേന്വഷണവുമായി എത്തുന്നത് ആരെ രക്ഷിക്കാൻ?
ചന്ദ്രൻ ആര്യാടന്റെ അടുത്ത ആളാണെന്ന് നിലമ്പൂർകാർക്ക് ആരും പറഞ്ഞ് തരേണ്ട ആവശ്യമില്ലെന്നും കേസിലുൾപ്പെട്ട ഉന്നതരെ രക്ഷിക്കാനാണ് അയാൾ ഇപ്പോഴും കേസിൽ ഇടപെടുന്നതെന്നും രാധയുടെ സഹോദരൻ ഭാസ്കരൻ `മറുനാടൻ മലയാളി`യിലൂടെ തുറന്നുപറയുന്നു.
ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിയിക്കുകയാണ് നിലമ്പൂരിലെ രാധയുടെ കൊലപാതകം. കോൺഗ്രസ്സ് ഓഫീസിൽ വച്ച് നടന്ന കൊലപാതകത്തിലെ ഉന്നതബന്ധം അനേന്വഷിക്കാതെ മന്ത്രി ആര്യാടന്റെ പേഴ്സണൽ സ്റ്റാഫായ ബിജുവിലും സുഹൃത്തിലും കേസ് ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്നു പറയുന്ന ഭാസ്കരന്റെ വാക്കുകളിലേക്ക്....
- പൊലീസിന്റെ ഇടപെടൽ തുടക്കംമുതലേ സംശയകരം
അഞ്ചാം തിയ്യതി രാവിലെയാണ് രാധ വീട്ടിൽ നിന്ന് പോയത്. സാധാരണ ഒരു 11 മണിയോടെ തിരിച്ച് വരും. ഞാൻ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അവൾ എത്തിയിട്ടില്ല എന്ന് പറയുന്നത്. സ്വാഭാവികമായും രാധയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചുനേനാക്കി. രണ്ട് തവണ ബെല്ലടിച്ചു. പിന്നെ ആരോ എടുത്തു. അവിടെ നിന്നും ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ഞാൻ പിന്നേയും വിളിച്ചു. അപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കി എന്നായിരുന്നു മറുപടി. അതിന് ശേഷം ഞാൻ ബിജുവിനെന വിളിച്ചു. അങ്ങാടിപ്പുറം അമ്പലത്തിൽ പോവണം എന്നുപറഞ്ഞ് നേനരത്തേ ഇറങ്ങിയെന്നായിരുന്നു ബിജു എന്നോട് പറഞ്ഞത്. വൈകിട്ട് ആറര മണിയായിട്ടും രാധയെ കാണാതായപ്പോൾ കോൺഗ്രസ്സ് ഓഫീസിൽ പോയി ബിജുവിനേനാട് വിവരം പറഞ്ഞു. അവൻ തന്നെയാണ് എസ്.ഐയെ വിളിച്ചത്. ഞാൻ നേനരിട്ട് പോയി എസ്.ഐയെ കണ്ടു. അദ്ദേഹം രാധയുടെ നമ്പർ വാങ്ങിച്ചു വിളിച്ചുനേനാക്കാമെന്ന് പറഞ്ഞു. അപ്പോഴേക്കും ബിജുവും സ്റ്റേഷനിൽ എത്തിയിരുന്നു. അന്നേരമൊന്നും എനിക്ക് ബിജുവിനെന യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്റെ പരാതിയിൽ യാതൊരു അനേന്വഷണവും പൊലീസ് നടത്തിയിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വെറുതേ രാധയുടെ കോൾ ലിസ്റ്റ് എടുത്ത് ഒരു പ്രസഹനം. ബാപ്പുട്ടിയോടും (ആര്യാടൻ ഷൗക്കത്ത്) ആര്യാടൻ മുഹമ്മദിനേനാടും ഞാൻ പരാതി പറഞ്ഞു. രാധയുടെ കാര്യം താൻ അറിഞ്ഞെന്നായിരുന്നു അപ്പോൾ ആര്യാടന്റെ പ്രതികരണം. അനേന്വഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അന്ന് വൈകുന്നേരമാണ് (ഞായറാഴ്ച) ബോഡി കിട്ടുന്നത്. രാത്രി വെളിച്ചം കുറവായതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. പിറ്റേ ദിവസം പോയാണ് ഞങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞത്. കാലും മറ്റും കണ്ടാണ് മൃതദേഹം രാധയുടേതാണെന്ന് ഞാൻ ഉറപ്പിച്ചത്.
- ബിജുവിന്റെ ഫോൺ നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞത് ദുരൂഹം
ആറ് വർഷക്കാലമായി കോൺഗ്രസ്സ് ഓഫീസിൽ രാധ ജോലിക്ക് പോകുന്നു. ഇതിന്മുൻപ് കോൺഗ്രസ്സ് ഓഫീസിൽ നിന്ന് അങ്ങിനെനയൊരു അനുഭവം ഉണ്ടായതായി രാധ വീട്ടുകാരോടും പറഞ്ഞിട്ടില്ല. ബിജുവിനെനക്കുറിച്ച് ചിലപ്പോൾ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് മാത്രമാണ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച ഞങ്ങൾ ബോഡി മറവ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ബിജുവിനെന അറസ്റ്റ് ചെയ്തുകഴിഞ്ഞതായി ചാനലുകളിൽ ഫ്ളാഷ് ന്യൂസ് വന്നു. ബിജുവിന്റെ ഫോൺ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഇതെല്ലാം ദുരൂഹമാണ്. ബിജുവിനെന സംശയം ഉണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് പൊലീസ് അയാളെ അന്നുതന്നെ ചോദ്യം ചെയ്തില്ല. കോൺഗ്രസ്സ് ഓഫീസ് നിങ്ങൾക്കറിയില്ലേ? അങ്ങാടിയുടെ നടുവിലാണ്. രാവിലെ 9 മണിയോടെ ഒരാളെ കൊന്ന് 11 മണിക്ക് ചാക്കിൽ കെട്ടി. പെട്ടി ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയെന്നാണ് പൊലീസ് പറയുന്നത് (ഇതെല്ലാം ചോദിക്കുന്നതിന് മുൻപ് തന്നെ ബിജു പറഞ്ഞെന്നാണ് പൊലീസിന്റെ ഭാഷ്യം). ആ മൃതദേഹം കാണുമ്പോൾ രണ്ടുകാലും ചാക്കിന് പുറത്തായിരുന്നു. മൃതദേഹം ആ ചാക്കിൽ കയറുമോ എന്നുപോലും എനിക്ക് സംശയമാണ്. ഈ പിടിക്കപ്പെട്ട രണ്ട് പേരും ചേർന്നാണ് കൊല നടത്തിയതെന്ന് എനിക്ക് ഇപ്പോഴും വിശ്വാസം പോരാ... അവർക്കൊപ്പം ഉന്നതരായ കൂട്ടാളികൾ ആരോ ഉണ്ട്.
- എന്തിനാണ് രാധയെ കൊന്നതെന്ന് പൊലീസ് ഇപ്പോഴും പറയാത്തതെന്ത്?
എന്തിനാണ് രാധയെ ബിജുവും കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയത് എന്ന് പൊലീസ് ഇപ്പോഴും പറയുന്നില്ലല്ലോ. ബിജു മൃതദേഹം കുളത്തിൽ ഇട്ടദിവസം രണ്ട് കാറുകൾ അവിടെ വന്നിരുന്നുവെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതും പൊലീസ് അനേന്വഷിച്ചില്ല. ചീട്ടുകളിക്കാരായിരിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാലും അനേന്വഷിക്കേണ്ട ചുമതലയുണ്ടല്ലോ. രണ്ട് പേർ ചേർന്ന് മൃതദേഹം ഇങ്ങനെന കൊണ്ടുപോകുമോ എന്ന സംശയം ഞങ്ങൾ ഉന്നയിച്ചപ്പോഴാണ് ഡമ്മി കൊണ്ടുവന്ന് ചാക്കിൽ കെട്ടി ബിജുവിനെനക്കൊണ്ട് എടുത്ത് കാണിച്ചത്. ഈ കേസിന്റെ അനേന്വഷണം ഇവിടെ അവസാനിക്കണമെന്ന് ആർക്കോ നിർബന്ധമുള്ളത് പോലെ. ഞാൻ ഇപ്പോഴും ആവശ്യപ്പെടുന്നത് ഈ അനേന്വഷണസംഘത്തെ മാറ്റണമെന്ന് തന്നെയാണ്. എല്ലാവരും പറയുന്നത് പോലെ ഒരു വനിതാ ഐ.ജി ഈ കേസ് അനേന്വഷിക്കണം എന്നാണ് എന്റെ ആവശ്യം. സി.ഐ ചന്ദ്രനേനയോ ഇപ്പോഴത്തെ അനേന്വഷണസംഘത്തേയോ ഞങ്ങൾക്ക് വിശ്വാസമില്ല. ചന്ദ്രൻ ആര്യാടന്റെ അടുത്ത ആളാണെന്ന് നിലമ്പൂർകാർക്ക് ആരും പറഞ്ഞ് തരേണ്ട ആവശ്യമില്ല. അയാൾ പ്രദേശത്തെ ഒരു കോൺഗ്രസ്സുകാരനെന കൂട്ടിയാണ് മൊഴിയെടുക്കാൻ ഇവിടെ വന്നത്. രാധയുടെ മൃതദേഹം കണ്ടപ്പോൾ സി.ഐ ആദ്യം വിളിച്ചതും ഇയാളെയാണെന്നാണ് ഞങ്ങളറിയുന്നത്. ഓഫീസിൽ ഒരു പരിശോധനയും നടത്താതെ ബലാത്സംഘം നടന്നിട്ടില്ലെന്ന് പത്രക്കാരോട് പറയുകയാണ് സി.ഐ ചന്ദ്രൻ ചെയ്തത്. സി.ഐയെ അനേന്വഷണസംഘത്തിൽ നിന്നും മാറ്റാൻ ആവശ്യപ്പെട്ട എസ്.പിയെ ആദ്യം സ്ഥലം മാറ്റി. സി.ഐയെ സ്ഥലം മാറ്റിയെന്ന് സർക്കാർ പറയുമ്പോഴും ഇന്നലെകൂടി അയാൾ ഈ കേസനേന്വഷണത്തിൽ സജീവമാണ്.
- ചാനൽവാർത്തയുടെ അടിസ്ഥാനത്തിൽ ചന്ദ്രനെന മാറ്റുന്നതെങ്ങനെനയെന്ന് ഡിവൈഎസ്പി
ചന്ദ്രൻ ഇപ്പോഴും കേസനേന്വഷണത്തിൽ ഇടപെടുന്നത് എന്തിനെന്ന് അനേന്വഷിച്ചപ്പോൾ ചാനലുകാരാണ് സി.ഐ മാറിയെന്ന് പറഞ്ഞതെന്നും ഞങ്ങൾക്ക് ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്നുമായിരുന്നു ഡിവൈ.എസ്.പിയുടെ മറുപടി. ഇതെല്ലാം സൂചിപ്പിക്കുന്നതെന്താണ്? കേസ് അട്ടിമറിക്കാതിരിക്കാൻ നിയമസഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. എന്റെ പെങ്ങളെ ആര് എന്തിനുവേണ്ടി കൊന്നു എന്ന് എനിക്കറിഞ്ഞേ മതിയാവൂ. കോൺഗ്രസ്സ് ഓഫീസിൽ വച്ചാണോ കൊലനടന്നത് എന്ന കാര്യത്തിൽ പോലും എനിക്കിപ്പോഴും സംശയമുണ്ട്. നഗരത്തിന് നടുവിലെ ഓഫീസിൽ ഒരു കൊലനടക്കുമ്പോൾ രാധ ഒന്ന് നിലവിളിച്ചെങ്കിലും ഇരിക്കാമല്ലോ?... തൃപ്തികരമായ അനേന്വഷണം വരാതെ ഞാൻ പിന്മാറില്ല. ഇപ്പോഴും എനിക്കുറപ്പാണ് രാധ അരുതാത്തത് എന്തോ കണ്ടിട്ടുണ്ട്. അതാണവൾക്കീഗതി വന്നത്..... സത്യം ഒരുനാൾ പുറത്തുവന്നേ മതിയാവൂ. - ഭാസ്കരൻ പറഞ്ഞു നിർത്തുന്നു.
- രാധയുടെ കൊലപാതകം: ഉന്നതർക്ക് പങ്കില്ലെന്ന് വരുത്താൻ ഡമ്മി ചാക്കിൽ കെട്ടി പൊലീസിന്റെ നാടകം; പൊലീസിന് ഗൂഢലക്ഷ്യമെന്ന് ഫോറൻസിക് മേധാവിയും
- മാനഭംഗം നടന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ഇല്ലെന്ന് പൊലീസ്
- തപ്പിക്കളിച്ച പൊലീസ് ഒടുവിൽ ബിജുവിനെനതിരെ ബലാത്സംഗ കേസും ചുമത്തി; കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലും ദുരൂഹതകളേറെ
- ബിജുവും ആര്യാടൻ ഷൗക്കത്തും കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ നേനതാക്കളെത്തി വാങ്ങിക്കൊണ്ടുപോയത് എന്തിന്? രാധാ കേസിൽ തെളിവാകാവുന്ന ചിത്രങ്ങളും മെമ്മറികാർഡും കോൺഗ്രസ് നേനതാക്കൾ വാങ്ങിയതായി ഫോട്ടോഗ്രാഫർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്