റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിമൂന്നാം ഭാഗം
ജീ മലയിൽ
മെസ്സിൽപോയി ആഹാരം കഴിച്ചശേഷം വിനോദ് മാഷിനെ പിന്തുടർന്ന് മാഷിന്റെയും പുകയുടെയും ഗന്ധം അലിഞ്ഞുകിടക്കുന്ന മുറിയിൽ വീണ്ടും എത്തിച്ചേർന്നു. കഞ്ചാവിന്റെ ഗന്ധംഅപ്പോഴും അവിടെനിറഞ്ഞു നിന്നിരുന്നു. വിനോദിന് അതു അസ്സഹനീയമായി തോന്നി.
മാഷ് കട്ടിലിൽ ഇരുന്നു. പഴയ സൗഹാർദ്ദമോ മയമോ മുഖഭാവത്തിലുണ്ടായിരുന്നില്ല. അയാളുടെ മുഖംകണ്ട് വിനോദിനു ഭയമായി.
മെസ്സിൽ നിന്നും വാങ്ങിയ മിഠായികൾ മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞ് മാഷ് കട്ടിലിൽ നിവർന്നുകിടന്നു.
ചുണ്ടിൽ ഒരു സിഗററ്റും പുകച്ചുകൊണ്ട് ബിജുവും അവരെ പിന്തുടർന്നെത്തി. നീണ്ടു മെലിഞ്ഞ മറ്റൊരു സീനിയർ വിദ്യാർത്ഥിയുംഒരു നവാഗതനോടൊപ്പം അപ്പോൾ അവിടേക്കുകടന്നു വന്നു.
വിനോദ് നവാഗതന്റെ മുഖത്തേക്കു നോക്കി. തന്റെ ക്ലാസ്സിൽ പഠിക്കുന്ന പ്രദീപ് എന്ന വെളുത്ത പയ്യൻ.
മാഷ്അവരെ നോക്കിചിരിച്ചു. ''ജോസേ, ഇതല്ലേഹാർട്ട്വീക്കായ പയ്യൻ?''
പ്രദീപിനെ നോക്കിക്കൊണ്ട്ജോസ്പറഞ്ഞു. ''അതെമാഷെ,. ഞാൻ മെസ്സിൽ നിന്നും പൊക്കിയപ്പോഴേ അയാളുടെ ഹൃദയംപടപടാന്നാ ഇടിക്കുന്നേ. ഇവിടിരുന്നാൽകേൾക്കാം എനിക്കാശബ്ദം.''
പ്രദീപിന്റെ ഹൃദയത്തിനു തകരാറുണ്ടെന്ന ധാരണ സീനിയർ വിദ്യാർത്ഥികളുടെ ഇടയിൽ പരന്നിരുന്നതിനാൽ അവന്റെ പരിഭ്രമവും പതർച്ചയുംമറ്റും കാണുമ്പോൾ തന്നെ സീനിയർ വിദ്യാർത്ഥികൾ റാഗിങ് വേണ്ടെന്നുവയ്ക്കുകയാണു പതിവ്. അങ്ങനെ അവന്റാഗിംഗിൽ നിന്നും രക്ഷപ്പെട്ടു നടക്കുകയായിരുന്നു.
പ്രദീപിനെ മാഷ് അടുത്തു വിളിച്ചിരുത്തി. ഹൃദയമിടിപ്പു പരിശോധിച്ചു.
പ്രധാനപ്പെട്ട ഏതെങ്കിലും അവയവത്തിനു തകരാറുണ്ടെന്നു പ്രചരിപ്പിച്ചാൽ റാഗിംഗിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്ന് നേരത്തേ തോന്നിയിരുന്നുവെങ്കിൽ എത്ര നല്ലതായിരുന്നു എന്ന് വിനോദ് ചിന്തിച്ചു.
'എങ്കിൽ ഈ കാട്ടാളന്മാരുടെ അപഹാസ്യമായ റാഗിംഗിന് ഇരയാകേണ്ടി വരുമായിരുന്നില്ലല്ലോ...ഇനിയും ചിന്തിച്ചിട്ടെന്തു പ്രയോജനം?'
വിനോദ്അവിടെഅനങ്ങാതെനില്ക്കുന്നതു കണ്ട്പ്രദീപിനെ കൊണ്ടു വന്ന നീളംകൂടിയ മനുഷ്യൻ അവനെ നോക്കിഗർജ്ജിച്ചു.''ഇങ്ങോട്ടുമാറിനില്ലെടോ.''
അതു കേട്ട്മാഷിന്റെമുഖഭാവവുംമാറിമറിഞ്ഞു. സാന്ദ്രതയേറിയ ക്രൗര്യംമുഖത്തുറഞ്ഞുകൂടി. മാഷ്വിനോദിനെ നോക്കി. അവൻ പെട്ടെന്ന്മാറിനിന്നു.
''അഴിച്ചുകളയെടാതുണിയെല്ലാം.'' ജോസിന്റെവായിൽനിന്നുംഅടുത്ത ഗർജ്ജനം മുഴങ്ങി.
അതിൽരസംകയറിയമാതിരിമാഷ്കട്ടിലിൽഎഴുന്നേറ്റിരുന്നുചിരിച്ചു. ദന്തങ്ങൾ കാട്ടിയുള്ളവികൃതമായആചിരികണ്ട്വിനോദ്വിറച്ചു.
അവൻതന്റെവസ്ത്രങ്ങൾ ഓരോന്നായിഉരിഞ്ഞുതുടങ്ങി. ഒരക്ഷരം പോലുംമിണ്ടാതെബിജു നിർവ്വികാരനായിഇരുന്നതേയുള്ളു.
നഗ്നനായവിനോദിനോടുമുഷ്ടി ചുരുട്ടാൻ ജോസ്ആവശ്യപ്പെട്ടു.
തന്നെ സ്നേഹിക്കുന്നുവെന്നുകരുതിയ, തന്നോടു സ്നേഹമായി പെരുമാറിക്കൊണ്ടിരുന്ന മാഷ്അയാളുടെ റാഗിംഗിനെ എതിർക്കാതെ പെട്ടെന്ന്ആളുമാറിയലുള്ള വിഷമവും തന്റെ കൂടെ പഠിക്കുന്ന ഒരു നവാഗതനെ സ്നേഹമസൃണമായി അടുത്തിരുത്തി അവന്റെ മുമ്പിൽ വച്ചു തന്നോട്അങ്ങനെയൊക്കെ കാട്ടുന്നതിലുണ്ടായ കുണ്ഠിതവും വിനോദിന്റെ മിഴികളിലൂടെ പുറത്തു വന്നു. അവനിറഞ്ഞൊഴുകി.
വിനോദിന്റെ കരച്ചിൽ കണ്ടിട്ടാകാം ബിജു സൗമ്യസ്വരത്തിൽ പറഞ്ഞു. ''താൻ തുണിയെല്ലാം എടുത്തുടുക്കടോ.''
അവൻ അതുകേട്ടുയുടൻ തന്നെ വസ്ത്രങ്ങൾ എല്ലാം വീണ്ടും ധരിച്ചു. അവന് ആശ്വാസം തോന്നി.
''ആ കസേരയിൽഇരുന്നൊടൊ.'' മാഷ് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
എല്ലാവരുംകുറെ നേരംമൗനം പൂണ്ടിരുന്നു.
മാഷ് മേശപ്പുറത്തേക്കു ചൂണ്ടിക്കൊണ്ടു വിനോദിനോട്ആവശ്യപ്പെട്ടു. ''ഒരു ടോഫി ഇങ്ങെടുക്ക്ടൊ.''
അവൻ മാഷിന്റെ കൈയിലേക്ക് ഒരു മിട്ടായി വച്ചുകൊടുക്കുമ്പോൾ അയാൾ വീണ്ടും പറഞ്ഞു. ''ല്ലാവർക്കും ഓരോന്നുകൊട്ക്കു.''
അവൻ എല്ലാവർക്കും മിഠായി വിതരണം ചെയ്തു. വിനോദിന്റെ കണ്ണുകളിലെ ആർദ്രത അപ്പോഴും മാറിയിരുന്നില്ല. പ്രദീപിനു കൊടുത്തപ്പോൾ അവനോടുവല്ലാത്ത ദേഷ്യംതോന്നി.
''താൻ എടുത്തില്ലിയടൊ?''
ഇല്ല എന്ന്കണ്ണുകൊണ്ട്മറുപടി നല്കിയിട്ട്വിനോദ്വീണ്ടുംകസേരയിൽമുഖം കുനിച്ച്ഇരുന്നു.
''താനുംഒന്നെടുത്തുളൂ.'' അവൻ ഒരു മിട്ടായി എടുത്തു ശബ്ദമുണ്ടാക്കാതെ പൊതി അഴിച്ച് അധരങ്ങൾക്കുള്ളിലാക്കി.
പെട്ടെന്ന്ഒരാൾഅവിടേക്ക്ഓടിക്കിതച്ചെത്തി. അതുകണ്ട് വിനോദിന്റെ ചിന്ത പതറി.
''മാഷേ, അങ്ങേ ഹോസ്റ്റലിൽ ഒരു പാർട്ടി ഭയങ്കരഷൈനിങ്. പറഞ്ഞിട്ടൊന്നും അനുസരിക്കുന്നില്ല.''
അതുകേട്ട പാടേമാഷ്ചാടിയെഴുന്നേറ്റ് അവിടേക്കു പാഞ്ഞു.
ജോസും പ്രദീപിനെ കൂട്ടി പുറത്തേക്കു നടന്നു.
വരാന്തയിലൂടെ നടന്നു പോയലൂയിഅവരെ കണ്ട്മാഷിന്റെ മുറിക്കുള്ളിലേക്കുകടന്നുവന്നു.
''എന്താ അളിയന്മാരു രണ്ടും മിഴിച്ചിരിക്കുന്നത്?'' ലൂയി ചിരിച്ചുകൊണ്ട്തമാശയായി ചോദിച്ചു.
ലൂയിയുടെ തമാശ കേട്ടിട്ടും വിനോദിനു ചിരിവന്നില്ല.
ലൂയി കട്ടിലിൽ കയറിക്കിടന്നു. പെട്ടെന്നു ഹോസ്റ്റലിലെ ലൈറ്റുകളെല്ലാം അണഞ്ഞു. അപ്പോൾ ആരോ ഉറക്കെവിളിച്ചുപറഞ്ഞു. ''സപ്ലൈ പോയേ.''
''ഈ ഹോസ്റ്റലിൽമാത്രമേ പോയിട്ടുള്ളേ. ഫ്യൂസ്വയർ പോയതാണേ.''
തുടർന്നുഹോസ്റ്റൽബോയിയെവിളിക്കുന്ന ശബ്ദംകേട്ടു.
അതിനെ അനുഗമിച്ചു ഗർജ്ജനങ്ങളും പാട്ടുകളുംഉയർന്നു. ഹോസ്റ്റൽ മുഴുവൻ മുഖരിതമായി. അലർച്ച...അട്ടഹാസം...കൂവൽ...കർണ്ണകഠോരശബ്ദങ്ങളിലുള്ള ഗാനങ്ങൾ...എല്ലാംഎല്ലാംഅവിടെ നിറഞ്ഞൊഴുകി.
ആ സമയം വിനോദിനോടു കട്ടിലിൽ കയറി കിടക്കാൻ ലൂയി ആവശ്യപ്പെട്ടു. അന്ധകാരം നിറഞ്ഞ ആ മുറിയിൽവിനോദ്തപ്പിത്തടഞ്ഞു കട്ടിലിൽ ഇരുന്നു.
ആദ്യദിവസം തന്റെ നഗ്നത പൊക്കിക്കാട്ടി ആട്ടിക്കൊണ്ടു നില്ക്കുന്ന ലൂയിയുടെ ചിത്രം വിനോദിന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അവിടെ കിടക്കാൻ വിനോദിനു ഭയം തോന്നി.
''ഇവിടെകിടക്കെടോ.'' ലൂയിവീണ്ടും നിർബന്ധിച്ചപ്പോൾ അവൻ മനസ്സില്ലാമനസ്സോടെ അവിടെ കിടന്നു.
അതു കണ്ട ഉടൻ തന്നെ ലൂയിയുടെ സ്വഭാവം ശരിക്ക് അറിയാവുന്ന അളിയൻ മറുവശത്തും വന്നുകിടന്നു.
അവന്റെ ഒരു വശത്തു ലൂയി. മറുവശത്ത്അളിയനും.
ഒരു കുതിരക്കാരൻ.ആ കുതിരക്കാരന്റെകുതിര ഓടാൻ തയ്യാറെടുത്തുകൊണ്ട് തല പോക്കി നിന്നാടി. കുതിരയുടെ കാലുകൾ മുന്നോട്ടാഞ്ഞു. അതു വിനോദിന്റെ മറുവശത്തു കിടക്കുന്ന അളിയനു മനസ്സിലായി. കുതിരപായുന്നതിന്അനുവദിക്കാതെ അതിനു മുമ്പുതന്നെ ആ അളിയൻ കുതിരയുടെ കാലുകളെ വിലക്കി നിർത്തി.
ലൈറ്റുതെളിഞ്ഞു.
വിനോദിനോട്എഴുന്നേറ്റു പോകാൻ ബിജു പറഞ്ഞു. അവൻ പെട്ടെന്ന്കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിക്കു വെളിയിൽ കടന്നു.
ലൂയിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടആശ്വാസത്തോടെനടക്കുമ്പോൾവിനോദ്വെറുതെ ഒന്നുതിരിഞ്ഞു നോക്കി. അപ്പോൾബിജുവുംലൂയിയുംതന്റെടപിന്നിൽ നടന്നുവരുന്നതുകണ്ട് അവൻ അറിയാതെ ഒന്നു ഞെട്ടി.
വിനോദ് തിരിഞ്ഞു നോക്കുന്നതു കണ്ട ലൂയി വിളിച്ചുപറഞ്ഞു. 'നില്ലെടോ. ഞങ്ങളും അങ്ങോട്ടാ.'
വിനോദ് അവിടെ നിന്നു.
അവർ വിനോദിന്റെു അടുത്തെത്തിയിട്ട് മുമ്പോട്ടു നടക്കുമ്പോൾ വിനോദും അവരുടെ പിന്നാലെ മെല്ലെ നടന്നു.
(തുടരും.......)
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍