മോഹൻലാൽ ഇടുന്ന അണ്ടർവെയർ ഏതാണെന്നു ഫോൺ വിളിച്ചു ചോദിച്ചപ്പോൾ ആന്റണി പെരുമ്പാവൂർ പറഞ്ഞത് പോടാ പട്ടിയെന്നു.... ജയന്ത് മാമന്റെ കഥ താളവട്ടം
ഊളമ്പാറയിലെ കക്കൂസിനു വൃത്തിയില്ലായെങ്കിലും മോഹൻലാലിനെ പോലെ തോൾ ഒരു വശം ചരിച്ചു പിടിച്ചാണ് ഞാൻ തൂറിയത്. ഇന്നു ഊളമ്പാറ ഭ്രാന്താശുപത്രിയിൽ എന്നെ വീട്ടുകാർ എത്തിച്ചിട്ട് 5 ദിവസം കഴിഞ്ഞിരിക്കുന്നു. തൂറിയിട്ടു അണ്ടർവെയർ ഇടാൻ എടുത്തപ്പോൾ എംസിആർ കമ്പനി എന്ന പേരു കണ്ടു. ചേട്ടൻ ഊളമ്പാറ കൊണ്ടുപോകാൻ ഡ്രസ്സ് വാങ്ങിയപ്പോൾ ഞാൻ ഒരു കാര്യമേ ആവശ്യപെട്ടുള്ളു. അണ്ടർവെയറും മുണ്ടും മോഹന്‍ലാൽ ധരിക്കുന്ന എംസിആർ തന്നെ വേണമെന്ന്. 2008 ൽ ദുബായിൽ നിന്നു ആന്റണി പെരുമ്പാവൂരിനെ വിളിച്ചു മോഹന്‍ലാൽ ഇടുന്ന അണ്ടർവെയർ ഏതാണന്നു ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടപെട്ടില്ല. 'പോടാ പട്ടിയെന്നു' വിളിച്ചു അദ്ദേഹം ഫോൺ വെച്ചു.
ഊളമ്പാറയിൽ പലതരം ആള്‍ക്കാരുണ്ട്. നരേന്ദ്ര മോദി ഭക്തി കൂടി ഭ്രാന്താവയരുണ്ട്. ആൾ ദൈവങ്ങളുടെ അടിമകളായി ഭ്രാന്തായവരുണ്ട്. എന്നെ പോലെ സിനിമാ മോഹം കൊണ്ടു ഭ്രാന്ത് ആയവരുണ്ട്. കുടുംബ പ്രശ്നങ്ങള്‍ മൂലം സമനില തെറ്റിയവരുണ്ട്. പക്ഷെ നരേന്ദ്ര മോദി ഭക്തി കൂടിയവരെ കൊണ്ടു ജീവിക്കാൻ വയ്യാത്ത അവസ്ഥയിലായിട്ടുണ്ട് കാര്യങ്ങൾ. രാവിലെ 5 മണിക്കു തന്നെ ദേശിയ ഗാനവും വന്ദേമാതരവും തുടങ്ങും. ദേശിയ ഗാനം പാടത്തവരെ കയ്യിൽ കിട്ടുന്ന കമ്പ് എടുത്തു അവർ അടിക്കും. ആഴ്ചയിൽ ഒരിക്കൽ ഭക്ഷണത്തിന്റെ കൂടെ തരുന്ന കാളയിറച്ചിയും നിർത്തിയില്ലായെങ്കിൽ പാചകപ്പുര കത്തിക്കുമെന്നാണ് അവർ പറയുന്നത്.
ഞാൻ ജനിക്കുന്നതിനു മുൻപുള്ള കഥകൾ അച്ഛൻ പറയുമായിരുന്നു. അച്ഛന്റെ അച്ഛൻ ഒരു ജന്മിയായിരുന്നു. പാണവേലിൽ ഗോവിന്ദ മേനോൻ എന്ന എന്റെ മുത്തച്ഛൻ നാട്ടിലെ അറിയപ്പെടുന്ന ഭൂ പ്രഭു ആയിരുന്നു. 1957 ലെ ഇഎംഎസ് സർക്കാരിനെ അട്ടിമറിക്കാൻ മുത്തച്ഛൻ മന്നത്തു പത്മനഭാനോട് തോളോട് തോൾ ചേര്‍ന്നു പ്രവര്‍ത്തിച്ചെങ്കിലും ഇഎംഎസിനെ പിരിച്ചു വിടുന്നതിനു മുൻപ് ആ സർക്കാ ർ ഭൂ പരിഷ്കരണം നടപ്പാക്കി. എന്റെ അച്ഛനുള്പ്പടെയുള്ള എല്ലാ മക്കളുടെയും കൊച്ചുമക്കളുടെയും പേരിൽ വസ്തുവകകൾ എഴുതി വെച്ചിട്ടും സർക്കാർ മിച്ച ഭൂമി പിടിച്ചെടുത്തു. ഞങ്ങൾ നായന്മാരുടെ വസ്തു സർക്കാർ മിച്ച ഭൂമിയായി പിടിച്ചെടുത്തപ്പോൾ ക്രിസ്ത്യാനികൾ റബ്ബർ കുരു കുഴിച്ചിട്ടു കിളിർത്ത റബ്ബർ തൈ കാട്ടി പുരയിടം തോട്ടമാണ് എന്നു വരുത്തി തീര്‍ത്തും ഭൂമി സര്ക്കാെരിനു കൊടുക്കാതെ രക്ഷിച്ചെടുത്തു.
മുത്തച്ഛനു സാധാരണ എല്ലാ നായന്മാരെപോലെ തന്നെ ജോലി ചെയ്യാൻ താല്പര്യമില്ലാതെ ഇരുന്നതു കൊണ്ടു വസ്തു വകകൾ വിറ്റ് ഓണവും പിറന്നാളും കല്യാണങ്ങളും നടത്തി സുഖമായി ജീവിച്ചു. എന്റെപ അച്ഛന്റെ യൗവ്വന കാലമായപ്പോഴേക്കും തറവാട് ക്ഷയിച്ചു, അച്ഛൻ ആ.ഇീാ ഉം ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ചു പാസ്സായി. 1970 ജോലിയും കൂലിയും ഇല്ലാതെ നടന്ന എല്ലാ ചെറുപ്പക്കാരും നക്സലൈറ്റായതു പോലെ അച്ഛനും അതിൽ ചേര്‍ന്നു പ്രവർത്തിച്ചു. തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ മതിലിൽ എഴുതി വെച്ചതിനു പൊലീസ് തിരയുന്നത് അറിഞ്ഞു അച്ഛൻ വിപ്ലവം പാതി വഴിയിൽ ഉപേക്ഷിച്ചു മുംബൈയിലെ അമ്മാവന്റെ് അടുത്തു പോയി.
മുംബൈയിൽ മാർവഡി കമ്പനിയിൽ ജോലി ചെയ്തിരുന്ന അച്ഛനു സൗദിഅറേബ്യയിൽ വിസയും ജോലിയും കിട്ടി, 4 വര്ഷ്ത്തിനു ശേഷം 555 സിഗരറ്റും സോണി കമ്പനിയുടെ ടേപ്പ് റെക്കോര്‍ഡറുമായി നാട്ടിൽ വന്ന അച്ഛനു കമ്മ്യൂണിസവും തോക്കിൻ കുഴലിലുടെയുള്ള വിപ്ലവവുമെന്നൊക്കെ കേള്ക്കുനന്നത് തന്നെ ദേഷ്യമായിരുന്നു. ആ വരവിൽ തന്നെ അച്ഛൻ സ്കൂൾ ടീച്ചറായ എന്റെു അമ്മയെ വിവാഹം കഴിച്ചു, എനിക്ക് ഒരു ചേട്ടനും ഒരു ചേച്ചിയും. അച്ഛന്റെ ഗള്ഫി ലെ അധ്വാനം കൊണ്ടു വീടു പച്ച പിടിച്ചു.
1980 ൽ മോഹൻലാലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയെങ്കിലും എനിക്കപ്പോഴും നസീറിന്റെ സിനിമ തന്നെ ആയിരുന്നു ഇഷ്ടം. പക്ഷെ ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് , സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ സിനിമകൾ മോഹൻലമലിനോടുള്ള ഒരു ഇഷ്ടം വളർത്തി. 1986 ൽ ഇറങ്ങിയ രാജാവിന്റെ മകനോട് കൂടി ഞാൻ മോഹൻലാലിന്റെ കടുത്ത ആരാധകനായി. മോഹൻലാലും ഞാനും നായരാണല്ലോ എന്നത് എനിക്ക് കൂടുതൽ അഭിമാനമേകി. തുമ്പമൺ പഞ്ചായത്ത് മോഹന്ലാഎൽ ഫാന്‍സ് അസോസിയേഷൻ പ്രസിഡന്റ് ആയി എന്നെ തെരഞ്ഞെടുത്തപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യായിരുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷനു വേണ്ടിയുള്ള അമിത പ്രവർത്തനം മൂലം പ്രീ ഡിഗ്രി ഞാൻ എട്ടു നിലയിൽ പൊട്ടി.
ചേട്ടൻ ഡിപ്ലോമ പാസ് ആയപ്പോൾ അച്ഛന്റെ കമ്പനിയിൽ തന്നെ ജോലി ശരിയാക്കി സൗദിയിൽ പോയി. ചേച്ചിയുടെ കല്യാണം കഴിഞ്ഞു, നാട്ടിൽ പ്രീ ഡിഗ്രി തോറ്റ് ഫാൻസ് അസോസിയേഷൻ പ്രവർത്തനവുമായി നടന്നിരുന്ന എന്നെ അച്ഛന്റെ നിർബന്ധപ്രകാരം ഐടിസിയിൽ ഇലക്ട്രീഷൻ കോഴ്സ് പഠിക്കാൻ ചേർത്തു. അപ്പോഴേക്കും അച്ഛൻ ആരോഗ്യ സ്ഥിതി മോശമായതുകൊണ്ടു ജോലി മതിയാക്കി സൗദിഅറേബ്യയിൽ നിന്നു തിരിച്ചു വന്നിരുന്നു.
ചേട്ടൻ സൗദി അറേബ്യയിൽ എനിക്ക് വിസ ശരിയാക്കിയെങ്കിലും മോഹൻ ലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തനം അവസാനിപ്പിച്ച് പോകാൻ എനിക്ക് തീരെ മനസില്ലായിരുന്നു. എങ്കിലും പോയി. സൗദിയിൽ ഞാൻ ചെന്ന കമ്പനിയിൽ മലയാളി മുസ്ലിങ്ങൾ ആയിരുന്നു കൂടുതൽ. സിനിമയിൽ ജാതിയില്ലായെന്നു വെറുതെ സിനിമാക്കാർ തന്നെ പറയുമെങ്കിലും ഹിന്ദുക്കൾ പൊതുവേ മോഹൻലാൽ ആരാധകരും മുസ്ലിങ്ങൾ മമ്മൂട്ടി ആരാധകരുമായാണ് കണ്ടു വരുന്നത്. മമ്മൂട്ടി ആരാധകരുടെ ഇടയ്ക്കുള്ള എന്റെ ജീവിതം വളരെ ദുസ്സഹമായിരുന്നു. മോഹൻലാലിനെ മമ്മൂട്ടി ആരാധകർ തന്തയ്ക്കു വിളിക്കുമ്പോൾ സ്വന്തം അച്ഛനു പറയുമ്പോലെ എന്റെ ഹൃദയം വേദനിച്ചു.
ദേവാസുരം എന്ന സിനിമ എന്നെ വല്ലാതെ സ്വാധീനിച്ചു. എല്ലാം നഷ്ടപെട്ട മംഗലശേരി ഇന്ദുചൂടാനായി ഞാൻ സ്വയം മാറുകയായിരുന്നു. ഇന്ദു ചൂടനെ പോലെ നാട്ടുക്കാരെ മാത്രമല്ല സ്ഥലം എസ്ഐയെയയൂം ഞാൻ അടിച്ചു. അവസാനം സഹിക്ക വയ്യാതെ എന്നെ ഊളമ്പാറയിൽ ആക്കാൻ വീട്ടുകാർ തീരുമാനിച്ചു. ഞാൻ ഇവിടെയെത്തി. പത്രത്തിൽ നോക്കിയപ്പോഴാണ് പുലി മുരുകൻ നാളെ റിലീസ് ആണെന്ന് അറിയുന്നത്. വാർഡന്റെ കയ്യിൽ നിന്നു മോഷ്ടിച്ച 200 രൂപയുമായി പുളിമുരുകൻ റിലീസ് ചെയ്യുന്ന തിയേറ്റർ ലക്ഷ്യമാക്കി ഞാൻ ഓടി...2002 ൽ എന്റെ കല്യാണം നടക്കുമ്പോൾ മോഹൻലാലിനു തൊണ്ടയ്ക്കു ഓപ്പറേഷൻ നടത്തി ശബ്ദം പോയിരിക്കുകയായിരുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ല ഭാരവാഹിയുടെ കൂടെ പ്രിൻസ് സിനിമയുടെ ലൊക്കേഷനിൽ പോയി ഞാൻ കല്യാണ കുറി കൊടുത്തെങ്കിലും അദ്ദേഹം വിവാഹത്തിൽ പങ്കെടുത്തില്ല. കല്യാണ മണ്ഡപത്തിൽ നിൽക്കുമ്പോഴും മോഹൻലാലിനു ശബ്ദം തിരിച്ചു കിട്ടുമോയെന്ന ചിന്ത എന്നെ വല്ലാതെ ഉത്കണ്ഠാകുലനാക്കി. മമ്മൂട്ടി ആരാധകരുടെ കൂടെയുള്ള ജീവിതം മടുത്തു ഞാൻ 2006 ൽ ദുബായിൽ ജോലിക്കു വന്നു.
ആയിടയ്ക്കാണ് ദുബൈയിൽ ഒരു സ്റ്റേജ് ഷോയുമായി ബന്ധപെട്ട് കലാഭവൻ ഷാജിയെന്ന പ്രൊഡക്ഷൻ കണ്ട്രോളർ വരുകയും ഞാനുമായി പരിചയത്തിലാകുകയും ചെയ്തു. എന്റെ മോഹൻ ലാൽ ആരാധന തിരിച്ചറിഞ്ഞ ഷാജി എന്തു കൊണ്ടു എനിക്ക് മോഹൻലാൽ നായകനായ ഒരു സിനിമ ചെയ്തു കൂടായെന്നു ചോദിച്ചു. രണ്ടു കോടി രൂപാ ബഡ്ജറ്റിൽ ഒരു മോഹൻലാൽ സിനിമ ഞങ്ങൾ പ്ലാൻ ചെയ്തു. മോഹൻലാലിനെ കാണാൻ കൊച്ചിയിൽ എത്തിയപ്പോഴാണ് അറിയുന്നത് അടുത്ത 20 വർഷത്തേക്കുള്ള മോഹൻലാലിന്റെ ഡേറ്റ് ആന്റണി പെരുമ്പാവൂരും സുഹൃത്തുക്കളും കൂടി ബുക്ക് വാങ്ങിച്ചിരിക്കുകയാണെന്ന്. മമ്മൂട്ടിയെ വെച്ചു സിനിമ ചെയ്യാൻ എന്നിലെ മോഹൻലാൽ ആരാധകൻ സമ്മതിച്ചില്ല.
അവസാനം രണ്ടാം നിരയിലുള്ള ഒരു നായകനെ വെച്ചു സിനിമ ഷാജിയുടെ സുഹൃത്തായ സംവിധായകൻ സംവിധാനം ചെയ്തു. എന്റെ അച്ഛൻ അവകാശമായി തന്ന രണ്ടേക്കർ റബ്ബർ തോട്ടം രണ്ടു കോടി രൂപയിക്ക് വിറ്റ് സിനിമ പിടിക്കാൻ ഇറങ്ങിയെങ്കിലും പടം 3 കോടി രൂപയിക്കാന് തീര്ന്നറത്. സിനിമ തീര്ന്നറപ്പോഴേക്കും ഞാൻ ഒരു കോടി രൂപയുടെ കടക്കാരനായി മാറിയിരുന്നു. സിനിമ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കോട്ടു ഉയരാത്തതുകൊണ്ടു ആദ്യത്തെ ആഴ്ച തന്നെ തീയറ്ററിൽ നിന്നെടുത്തു മാറ്റി. സിനിമ തിയേറ്ററിൽ ഓടാത്തതുകൊണ്ടു ടിവി ചാനലുകൾ സാറ്റ്ലൈറ്റ് റൈറ്റ് എടുത്തില്ല. വസ്തുവിട്ട രണ്ടു കൊടിയും പോയി ഒരു കോടി കടവുമായി. സിനിമയ്ക്കു വേണ്ടി 6 മാസം നാട്ടിൽ നിന്നതുകൊണ്ടു ദുബായിലെ ജോലിയും നഷ്ടപെട്ടു.
വീട്ടിൽ ബ്ലേഡ് പലിശയ്ക്കു കടം വാങ്ങിയവർ കയറിയിറങ്ങി ബഹളം വെച്ചതോടെ അച്ഛന്റെ ആരോഗ്യ സ്ഥിതി വഷളായി മരിച്ചു. എനിക്ക് ഒരു മകൾ ജനിച്ചു. മോഹൻലാലിന്റ മകളുടെ പെരു തന്നെ എന്റെ മകൾക്കും കൊടുത്തു. വിസ്മയ.അമ്മയുടെ പെന്ഷതൻ കൊണ്ടു എന്റെര കുടുംബവും ജീവിക്കേണ്ട സ്ഥിതിയായി. പക്ഷെ ഞാൻ മോഹന്‍ലാൽ ഫാന്സേ അസോസിയേഷൻ പ്രവര്ത്തയനങ്ങളിൽ കൂടുതൽ സജീവമായി പങ്കെടുത്തു എന്റെ വിഷമങ്ങൾ മറക്കാൻ ശ്രമിച്ചു.
കാസിനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാേ സമരമാണ്.മോഹന്‍ലാലിന്റെ ഫ്ലെക്ഷൽ അഭിഷേകം ചെയ്യാൻ പാലില്ല. വീട്ടിൽ എന്റെ് മകള്‍ക്ക് കൊടുക്കാൻ വെച്ചിരുന്ന പാൽ ഞാൻ മോഹന്ലാ്ലിന്റെഎ ഫ്ലെക്സിൽ അഭിഷേകം ചെയ്യാൻ എടുത്തു കൊണ്ടു പോയത് എന്റെ ഭാര്യക്കും അമ്മയ്ക്കും വലിയ വിഷമം ഉണ്ടാക്കി.
ദേവാസുരം എന്ന സിനിമ എന്നെ വല്ലാതെ സ്വാധീനിച്ചു. എല്ലാം നഷ്ടപെട്ട മംഗലശേരി ഇന്ദുചൂടാനായി ഞാൻ സ്വയം മാറുകയായിരുന്നു. ഇന്ദു ചൂടനെ പോലെ നാട്ടുക്കാരെ മാത്രമല്ല സ്ഥലം എസ്ഐയെയയൂം ഞാൻ അടിച്ചു. അവസാനം സഹിക്ക വയ്യാതെ എന്നെ ഊളമ്പാറയിൽ ആക്കാൻ വീട്ടുകാർ തീരുമാനിച്ചു. ഞാൻ ഇവിടെയെത്തി. പത്രത്തിൽ നോക്കിയപ്പോഴാണ് പുലി മുരുകൻ നാളെ റിലീസ് ആണെന്ന് അറിയുന്നത്. വാർഡന്റെ കയ്യിൽ നിന്നു മോഷ്ടിച്ച 200 രൂപയുമായി പുളിമുരുകൻ റിലീസ് ചെയ്യുന്ന തിയേറ്റർ ലക്ഷ്യമാക്കി ഞാൻ ഓടി...
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍