ഇന്ത്യൻ വസ്ത്രനിർമ്മാണ വ്യവസായത്തിന്റെ ചില ഉണർച്ചിന്തകൾ
ലോകത്തിലെ ഏറ്റവും പുരാതന വ്യവസായങ്ങളിലൊന്നായ വസ്ത്രനിർമ്മാണ മേഖല (Textile & Garments) ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ്. 14% വ്യാവസായികോല്പാദനവും 10.5% കയറ്റുമതി വരുമാനവും നൽകുന്ന ഈ മേഖല രാജ്യത്തിലെ മൂന്നരക്കോടി ജനങ്ങൾക്കു തൊഴിൽ നൽകുന്നു. എന്നാൽ അവശ്യവസ്തുക്കളുടെ ലഭ്യത, അടിസ്ഥാനസൗകര്യങ്ങൾ, പരിശീലനയോഗ്യരായ തൊഴിൽ ജനത, ടെക്‌നോളജി, മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം തുടങ്ങിയ അനുകൂലാവസ്ഥകൾ വേണ്ടുവോളമുണ്ടായിട്ടും ഇന്ത്യൻ റെഡിമേഡ് വസ്ത്രക്കയറ്റുമതി വെറും 45 ബില്യൺ ഡോളർ മാത്രമാണ്. ഈ വ്യവസായത്തിൽ താരതമ്യേന പുതുതായി കടന്നുവന്ന ബംഗ്ലാദേശിനും, വിയറ്റ്‌നാമിനും വളരെ പുറകിൽ. വസ്ത്രക്കയറ്റുമതി വരുമാനം 2025-ാം ആണ്ടോടെ 200 ബില്യൺ ഡോളർ ആക്കുകയാണ് രാജ്യത്തിന്റെ വലിയ ലക്ഷ്യം.
2000-ാം ആണ്ടുവരെ ഇന്ത്യയുടെ വസ്ത്രക്കയറ്റുമതി വരുമാനം ബംഗ്ലാദേശിനും വിയറ്റ്‌നാമിനും മുകളിലായിരുന്നു. ഇപ്പോഴത്തെ ഒന്നാം സ്ഥാനക്കാരായ ചൈന ഈ മേഖലയിൽ നിന്നും പിന്നോട്ട് പോകുന്നു. ഇത്തരുണത്തിൽ, ഉല്പാദനവർദ്ധനവിലൂടെ നിലമെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ 6000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഉത്തേജനം, 74000 കോടി രൂപയുടെ പുതിയ മുതൽ മുടക്കും, 1 കോടി തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതൊടൊപ്പം, മൂന്നു വർഷമാകുമ്പോൾ (2018-19) 30 ബില്യൺ ഡോളറിന്റെ അധിക വരുമാനവും നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ 2025-ാമാണ്ടിലെ 200 ബില്യൺ ഡോളർ എന്ന നിലിയലെത്താൻ എല്ലാവർഷവും 17.2 ബില്യൺ ഡോളർ (2016-25 വരെയുള്ള 9 വർഷക്കാലയളവിൽ) വരുമാനം കൂട്ടേണ്ടതുണ്ട്. അതായത് 2018-19 ൽ ആകെ 97 ബില്യൺ ഡോളർ വരുമാനം. ഇപ്പോഴത്തെ ഉത്തേജന പാക്കേജ് അധികമായി ലക്ഷ്യമിടുന്ന 30 ബില്യൺ ഡോളറിനൊപ്പം നിലവിലുള്ള സംരഭങ്ങളിൽ നിന്നും 67 ബില്യൺ ഡോളർ കയറ്റുമതി ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത് കൈവരിക്കാനായാൽ ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയമുന്നേട്ടമുണ്ടാകും.
ഈ കണക്കുകൾക്കും പ്രത്യാശകൾക്കുമിടയിൽ കാണേണ്ട വലിയൊരു വസ്തുത ഇന്ത്യയിൽതന്നെ ഉല്പാദിപ്പിക്കുന്നതിന് തയ്യാറാകുന്ന ഉപഭോക്താക്കളുടെ (buyers) കടന്നുവരവ് വലിയ തോതിൽ വർദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ്. ഉല്പാദനച്ചെലവ് (Cost/Unti) മറ്റു രാജ്യങ്ങളെക്കാൾ കുറച്ചാൽ മാത്രമെ അത്തരം ഒരു സാധ്യത ഉണ്ടാവുകയുള്‌ലു. ഉപഭോക്താവിനെ ആകർഷിക്കുന്നതിനു വേണ്ടി, കുറഞ്ഞ തുകയ്ക്ക് വില്പന നടത്തുമ്പോഴുള്ള നഷ്ടം സർക്കാരിന്റെ റിബേറ്റുകൾ (Duty drawbacks) വഴി നികത്തുന്നതിന് ചെറിയ പരിധിമാത്രമാണുള്ളത്.
ഈ വ്യവസായത്തിനുവേണ്ട സാമ്പത്തിക അനുകൂലഘടകങ്ങൾ - ഇന്ത്യയ്ക്കില്ലാത്തതും!
വിശാല വീക്ഷണത്തിൽ, മനുഷ്യപ്രയത്‌നത്തെവലുതായി ആശ്രയിച്ചിരിക്കുന്ന വസ്‌ത്രോല്പാദന-കയറ്റുമതി വ്യവസായത്തിന്റെ സ്ഥാപനത്തിനും നിലനിൽപിനും വേണ്ട അനുകൂല ഘടകങ്ങൾ താഴെ പറയുന്നവയാണ്.
1. കയറ്റുമതി- ഇറക്കുമതി രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ (ഫ്രീ ട്രേഡ് എഗ്രിമെന്റ്‌സ്)വഴി ലഭ്യമാകുന്ന ഡ്യൂട്ടി ഇളവുകൾ.
2. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ (വൈദ്യുതി, റോഡ്, റെയിൽ, സ്ഥല ലഭ്യത തുടങ്ങിയവ) ലളിതവും അനുഭാവപൂർണ്ണവുമായ നിയമങ്ങൾ (കസ്റ്റംസ്, ടാക്‌സ്, ബാങ്കുകൾ)
3. കുറഞ്ഞ വേതനത്തിൽ കിട്ടാവുന്ന, പരിശീലനയോഗ്യരായ, വലിയ തൊഴിൽ സമൂഹം.
ഈ സാഹചര്യങ്ങൾ കൂടുതലുള്ള രാജ്യങ്ങൾ ഉൽപ്പാദകർക്ക് പ്രിയപ്പെട്ടതാകുന്നു. എന്നാൽ ഇതിൽ മൂന്നാമത് പറഞ്ഞ, ''തൊഴിൽ വേതനത്തിലെ കുറവ്'' അപേക്ഷികം മാത്രം ആണെന്നുള്ളതാണ് വസ്തുത. ഒരുദ്ദാഹരണം കൊണ്ടിതു വ്യക്തമാക്കാം.
വ്യവസായിക വികസനത്തിനും, പ്രത്യേകിച്ച് വസ്ത്ര നിർമ്മാണ കയറ്റുമതി മേഖലയിലേയ്ക്കും അതിശക്തമായ കടന്നു വരവിന് നിലമൊരുക്കിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ആഫ്രിക്കൻ വൻകരയിലെ ''എത്യോപ്പിയ'' ഗവൺമെന്റ് വലിയ തോതിൽ വ്യവസായ പാർക്കുകൾ രാജ്യമൊട്ടാകെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും നടപ്പിലാക്കുകയും അതിലേയ്ക്കു വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ ഊന്നൽ കൊടുത്തു കൊണ്ടുമിരിക്കുന്നു. ലോകത്തേറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് എത്യോപ്പിയ (ജനങ്ങൾ, അങ്ങേയറ്റം ഒരു ബൾബിന്റെ വെളിച്ചത്തിൽ സംതൃപതരായതിനാൽ വൈദ്യുതി മിച്ചമാണ്) പ്രധാന ഇറക്കുമതി രാജ്യങ്ങളുമായുള്ള സാമ്പത്തിക സന്ധികൾ - യൂറോപ്യൻ യൂണിയനുമായി ഇബിഎ (Everything but Arms) അമേരിക്കയുമായി എജിഒഎ (ആഫ്രിക്കൻ ഗ്രോത്ത് ആൻഡ് ഓപ്പർറ്റിയൂണിറ്റീസ് ആക്റ്റ്) ജിഎസ്‌പി (ജനറലൈസ്ഡ് സിസ്റ്റം പ്രെഫറൻസ്) ഡ്യൂട്ടി ഇളവിന്റെ വലിയ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നു. കുറഞ്ഞ വേതനത്തിൽ അവിദഗ്ദ്ധ/ പരിശീലിപ്പിക്കേണ്ട തൊഴിലാലികൽ സുലഭമാണ്. എന്നാൽ ഇതുവരെ കാർഷിക തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന ജനങ്ങളിൽ വ്യവസായിക സംസംകാരം ഉളവാക്കേണ്ടിയിരിക്കുന്നു. അതൊരു വലിയ വെല്ലുവിളിയാണ്. ഇവിടെ തുച്ഛ വേതനത്തിന്റെ ഗുണം ഉൽപ്പാദകന് ലഭിക്കില്ല. ഉദാരണത്തിന് 10, 000 രൂപ വാങ്ങി 200 വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന തൊഴിലാളിയോക്കാൾ വില കൂടിയ ആളാണല്ലോ 5, 000 രൂപ വാങ്ങി അതേ വസ്തുക്കൾ 50 എണ്ണം മാത്രം ഉൽപ്പാദിപ്പിക്കുന്ന തൊഴിലാളി. ഈ അവസ്ഥയുടെ സാദ്ധ്യതകൾ ഉണ്ടായിട്ടും ലോകത്തിലെ പ്രധാനപ്പെട്ട വസ്ത്ര നിർമ്മാണ കമ്പനികൾ എത്യോപ്പിയായിലേക്ക് ഉഴകുന്നു. കാരണം കുറഞ്ഞ ഉൽപ്പാദന ക്ഷമത എന്ന പ്രതികൂലാവസ്ഥയെ മേൽപ്പറഞ്ഞ ഒന്നാമത്തെയും രണ്ടാമത്തെയും അനുകൂല ഘടകങ്ങൾ കൊണ്ട് മറികടക്കാമെന്ന പ്രതീക്ഷയാണ്.
ഇന്ത്യയുമായുള്ള താരതമ്യത്തിൽ 1. റെഡിമേഡ് വസ്ത്രക്കയറ്റുമതിക്ക് സഹായകരമായ ഒരു ഫ്രീ ട്രേഡ് എഗ്രിമെന്റ് ഇന്ത്യയ്ക്കില്ല. 2. അടിസ്ഥാന സൗകര്യ വികസനത്തിലും ആവശ്യ വസ്തുക്കളുടെ ലഭ്യതയിലും മെച്ചപ്പെട്ട അവസ്ഥയുണ്ട്. 3. താരതമ്യേന ഉയർന്ന തൊഴിൽ വേതനം, എന്നാൽ പ്രധാന വ്യവസായ കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ ദൗർലഭ്യം നേരിടുന്നു.
ഈ വെല്ലുവിളികലെ നേരിട്ട് പ്രധാന കയറ്റുമതി രാജ്യങ്ങളായ ബംഗ്ലാദേശിനും വിയറ്റ്‌നാമിനും മുകളിലെത്തണമെങ്കിൽ ഉൽപ്പാദക ക്ഷമത വർദ്ധിപ്പിക്കുക മാത്രമാണ് കാരണീയം.
ഉൽപ്പാദനക്ഷമത നൽകുന്ന മൂല്യവർദ്ധന
വസ്ത്ര നിർമ്മാണത്തിൽ, ഇന്ത്യയുടെ ഉൽപ്പാദകക്ഷമത ശരാശരി 60 ശതമാനം മടുപ്പിച്ചാണ്, അതും സ്ഥിരതയില്ലാതെ. ബംഗ്ലാദേശിൽ ഇത് ശരാശരി 70 ശതമാനത്തോളമുണ്ട്. കൂടാതെ അവിടത്തെ ജനത ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മേഖല ആയതിനാൽ തൊഴിലാളി ദൗർലഭ്യം കാര്യമായി നേരിടുന്നില്ല. ഇന്ത്യൻ ഫാക്ടറികളുടെ ക്ഷമത 10 ശതമാനം വർദ്ധിപ്പിച്ചാൽ പോലും അത് വലിയ വരുമാനത്തിനിടം നൽകും. ഉദാഹരണത്തിന് ഒരിനം വസ്ത്രം ഉൽപ്പാദിപ്പിക്കുന്നതിനുള്ള മാനദണ്ഡം 20 മിനിറ്റ് ആണെങ്കിൽ, 60 ജോലിക്കാരുള്ള ഒരു അസംബ്ലി ലൈൻ 8 മണിക്കൂർ സമയം കൊണ്ട് 60 ശതമാനം ക്ഷമതയിൽ 864 വസ്ത്രങ്ങൾ 0. 6*480*60/ 20 ഉൽപ്പാദിപ്പിക്കും. ക്ഷമത 70 ശതമാനമാക്കിയാൽ ഉൽപ്പാദനം 1008 ആക്കാം 0. 7* 480* 60/ 20 അധികമായി ലഭിച്ച 144 വസ്ത്രങ്ങൾ ഒന്നിന് 7 ശരാശരിയിൽ കയറ്റുമതി നടത്തിയാൽ ഒരു മാസം 16. 8 ലക്ഷം രൂപ (144*25 പ്രവൃത്തി ദിനങ്ങൾ $7*Rs.67) കൂടുതലായി ലഭിക്കും. ജീവനക്കാർക്കുള്ള സാമ്പത്തിക ഉത്തേജനം നൽകിയ ശേഷവും നല്ലൊരു തുക കമ്പനിക്ക് സാമ്പാദിക്കാനാകും. വെറും ഒരു അസംബ്ലി ലൈനിൽ നിന്നുമുള്ള മാസ വരുമാന വർദ്ധനവാണിത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഈ അധിക ഉൽപ്പാദനം (അതും പുതിയ മൂലധന മുടക്കില്ലാതെ) 60 ശതമാനം ക്ഷമതയുള്ള 16. 67% (144/ 864) തൊഴിയാളുകളുടെ പ്രായത്തിന് തല്ല്യമാണ്. അതായത് ഒരു രണ്ടരക്കോടി തൊഴിലാളികളുടെ പ്രായത്തിന് തുല്ല്യമാണ്. അതായത് ഒരു രണ്ടരക്കോടി തൊഴിലാലികളുടെ ക്ഷമത 10 ശതമാനം വർദ്ധിപ്പിക്കാമെങ്കിൽ അത് 41. 6 ലക്ഷം തൊഴിലാളികൾക്കു തല്ല്യമാകുന്നു. പ്രധാന ഉൽപ്പാദക കേന്ദ്രങ്ങളിലെ തൊഴിൽ ജനതയുടെ ദൗർലഭ്യത്തിനുള്ള വലിയ പരിഹാരമാണിത്.
മറ്റൊരു പ്രയോജനം, ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നം നൽകുവാനും, അതുവഴി കൂടുതൽ ഓർഡറുകൾ ആകർഷിക്കുവാനും കഴിയും.
ഉൽപ്പാദന ക്ഷമത വർദ്ദനവിന്റെ സമവാക്യങ്ങൾ
''ഓരോ റെഡിമേഡ് ഫാക്ടറിയിലും റെഡിമേഡ് പ്രശ്‌നങ്ങളും റെഡിമേഡ് പരിഹാരങ്ങളുമാണ്'' വലിയൊരളവുവരെ. അതുകൊണ്ടു തന്നെ, ഉൽപ്പാദനക്കുറവിന്റെ കാരണങ്ങൾ എല്ലാം മാനേജ്‌മെന്റ് സ്റ്റാഫുകൾക്ക്, ദിനം തുടങ്ങുന്നതിന് മുൻപേ പറയാൻ സാധിക്കുന്നു. അവയെല്ലാം മിക്കപ്പോഴും ആവർത്തന സ്വഭാവമുള്ള ശീലങ്ങൾ ആയി മാറിയിരിക്കുന്നു. ഉൽപ്പാദന യൂണിറ്റിലെ പ്രതികൂല ഘടകങ്ങളെ എത്രയും വേഗം മനസ്സിലാക്കുകയും ശരിയായ, നിലനിൽക്കുന്ന, പരിഹാരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നത് ഉൽപ്പാദനക്ഷമതയെ ഉയർത്താൻ സഹായിക്കും.
ഒരു ഫാക്ടറിയുടെ അന്തരീക്ഷത്തിൽ ക്ഷമത = പ്രവൃത്തി * ഉപയോഗപ്പെടുത്തൽ എന്ന സമവാക്യത്തിന് വളരെ പ്രാധാന്യമുണ്ട്. പ്രവൃത്തി തൊളിലാളികളിൽ നിന്നും ശരിയായ ഉപയോഗപ്പെടുത്തൽ മാനേജ്‌മെന്റ് സ്റ്റാഫുകളിൽ നിന്നും വരണം. ഈ മേഖലയമിലെ സാധാരണ പ്രശ്‌നങ്ങൾ എല്ലാം അബ്‌സെന്റിസം, ലോ സ്‌കിൽ, മെഷീൻ ബ്രേക്ക്ഡൗൺ, റിപ്പയർ, ടെക്‌നിക്കൽ ഇഷ്യ, ലോ മോട്ടിവേഷൻ, മെറ്റീരിയൽ ഫ്‌ളോ, ലൈൻ ബാലൻസിങ്ങ്) ഉത്തരവാദിത്തപ്പെട്ട മാനേജ്‌മെന്റ് സ്റ്റാഫുകൾ എത്രത്തോളം വേഗത്തിൽ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിലാണ് മിടുക്ക്.
ഓരോ ഫാക്ടറിയും അവരുടെ ബലഹീനതകൾ കണ്ടെത്തേണ്ടതുണ്ട് അതിന്റെ ചുവടു പിടിച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്ടുമെന്റിന്റെയും (പ്ലാനിങ്, പ്രീ പ്രൊഡക്ഷൻ, മെർച്ചൻഡൈസിങ്ങ്, ഹ്യൂമൻ റിസോർസ് ഡിപ്പാർട്ട്‌മെന്റ്, അഡ്‌മിനിസ്‌ട്രേഷൻ, ടെക്‌നിക്കൽ, ക്വാളിറ്റി, മെന്റനൻസ്, ലോജിസ്റ്റിക്, ഇൻഡസ്ട്രിയൽ, എഞ്ചനീയറിങ്ങ്) ഉത്തരവാദിത്തങ്ങൾ നിർണ്ണയിക്കുകയും അവ സമയ ബന്ധിതമായി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്താൽ യൂട്ടിലൈസേഷൻ കൂട്ടുന്നതിനും, അതുവഴി ക്ഷമത വർദ്ധിപ്പിക്കുന്നതിനും തീർച്ചയായും കഴിയും. വിദഗ്ദ്ധ തൊഴിലാളികൾക്കൊപ്പം വിദഗ്ദ്ധ മാനേജ്‌മെന്റും ചേരുമ്പോൾ ശരിയായ ഫലം ഉണ്ടാക്കാം. ഓരോ ഉൽപ്പാദക യൂണിറ്റും, സമയത്തിനോട് യുദ്ധം ചെയ്യുന്ന യുദ്ധ ഭൂമികയാണ്.
സ്‌കിൽഡ് ഇന്ത്യയ്‌ക്കൊപ്പം എഫിഷ്യന്റ് ഇന്ത്യയും
ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുക എന്നത് എല്ലാ ഫാക്ടറികളുടെയും പ്രധാന ലക്ഷമാകണം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനും ചില ഉത്തേജനങ്ങളെക്കുറിച്ചി ചിന്തിക്കാവുന്നതാണ്.
1. മാനേജർമാർക്കും മുതൽ മുടക്കുന്നവർക്കുമായി, ഫാക്ടറികളെ കാര്യക്ഷമമായി നടത്തുന്നതിനുള്ള പരിശീലന സെമിനാറുകൾ സംഘപ്പിക്കുന്നത് ഗുണകരമാകും. അതുമായി ബന്ധപ്പെട്ട ഏറ്റവും നല്ല രാജ്യന്തര അളവുകോലുകൾ പരിചയപ്പെടുത്താവുന്നതാണ്. ഫാക്ടറികളിൽ വിദഗ്ഘ പരിശീലനം ലഭിച്ചിട്ടുള്ളവർ ഇത്തരം ക്ലാസ്സുകൾ നടത്തുന്നത് യാഥാർത്ഥ്യാധിഷ്ഠിതമായ വസ്തുതകളെ അഭിമുഖീകരിക്കുവാൻ അവരെ തയ്യാറാക്കും.
2. ശരിയായ വിധത്തിൽ ഉൽപ്പാദനക്ഷമത കണക്കു കൂട്ടുകയും വിജയിക്കുന്ന ഉൽപ്പാദകർക്ക് ക്ഷമത അവാർഡുകൾ, സാമ്പത്തിക റിബേറ്റുകളുടെ രൂപത്തിൽ നൽകുന്നത് കൂടുതൽ പ്രോത്സാഹനകരമാകും.
3. ഉൽപ്പാദനക്ഷമത കുറഞ്ഞ ഫാക്ടറികളുടെ കാരണങ്ങൾ പഠിക്കുന്നതിനും, പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി വിദഗ്ദ്ധരടങ്ങുന്ന ഒരു സംഘം രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.
ഇന്ത്യൻ വസ്ത്ര നിർമ്മാണ - കയറ്റുമതി വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരുടെയും പുരോഗതിയും നിലനിൽപ്പും ''ഉൽപ്പാദന ക്ഷമത'' യെ തീർത്തും ആശ്രയിച്ചിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍