അവധിക്ക് നാട്ടിൽ പോകുമ്പോൾ അടിപൊളിയായി താമസിക്കുകയും ചെയ്യാം; അല്ലാത്തപ്പോൾ നാട്ടിലൊരു സ്ഥിരം വരുമാനവും: കുറഞ്ഞ ചെലവിൽ മൂന്നാറിനടുത്ത് റിസോർട്ട് ഉടമയാകണോ? പ്രവാസി മലയാളികൾക്ക് പ്രത്യേക ഡിസ്കൗണ്ടുമായി ഒരു അപൂർവ്വ പദ്ധതി
മാർക്കറ്റിങ് ഫീച്ചർ
വളരെ കുറഞ്ഞ ചെലവിൽ മൂന്നാറിലെ മാങ്കുളത്ത് ഒരു അവധിക്കാല വസതി സ്വന്തമാക്കാൻ പ്രവാസി മലയാളികൾക്ക് അവസരം. ഏതെങ്കിലും ഒരു ബാങ്കിൽ ചെന്നു ചോദിച്ചാൽ മൂന്നോ നാലോ ശതമാനം പലിശയ്ക്ക് ലോൺ എടുക്കാനാകവെ അവധിക്കാല വസതി സ്വന്തമാക്കുകയെന്നത് ഒരു പ്രയാസമാകില്ല. എന്നാൽ എന്തു ധൈര്യത്തിലാണ് ഇങ്ങനെ ലഭിക്കുന്ന പണം എവിടെയെങ്കിലും നിക്ഷേപിക്കുക എന്ന ചോദ്യം എന്നും ആശങ്കയായി കിടപ്പുണ്ട്. റിയർ എസ്റ്റേറ്റ് വിപണിയിൽ വമ്പൻ തകർച്ച മൂലം നാട്ടിലെ ഫ്ലാറ്റുകളിൽ പണം നിക്ഷേപിക്കാൻ പ്രവാസികൾ പേടിക്കുന്നു. പണം നിക്ഷേപിച്ചവർക്ക് തന്നെ പലർക്കും ഫ്ലാറ്റുകൾ കിട്ടുമോ എന്നുറപ്പില്ല. അങ്ങനെ ഇരിക്കവെ അത്തരം ഒരു പ്രൊജക്ടിന്റെ പ്രൊമോഷൻ മറുനാടൻ മലയാളി ഏറ്റെടുക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം സ്വഭാവികമായി ഉണ്ടാകും.
അതിന്റെ പ്രധാന കാരണം ഈ പ്രൊജക്ടിനോടുള്ള വിശ്വാസ്യത തന്നെയാണ്. ഭൂമിയും സ്ഥലവും പട്ടയവും ഒക്കെ നേരിട്ട കണ്ട് ഉറപ്പിച്ച ശേഷമാണ് ഇതു വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്. മൂന്നാറിന് അടുത്ത പ്രകൃതി ഭംഗി നിറഞ്ഞ മണക്കുളം കാടിനോടൊപ്പം മലനിരകളോടും ഒക്കെ ചേർന്നാണ് 52 വില്ലകൾ അടങ്ങുന്ന ഈ അവധിക്കാല വസതി പ്രൊജക്ട് പണി തീർക്കുന്നത്. മൂന്ന് സെന്റ് സ്ഥലവും 400 സ്ക്വയർ ഫീറ്റ് വീടും അടക്കമുള്ള ഒരു പദ്ധതിക്ക് പലഘട്ടമായി മുടക്കേണ്ടി വരുന്നത് വളരെ കുറഞ്ഞ രൂപയാണ് എന്നതാണ് ഈ പദ്ധതി വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. പ്ലോട്ട് രജിസ്റ്റർ ചെയ്ത് കൈ വശമാക്കുന്നതിന്റെ ചെലവ് മാത്രമേ ആദ്യ തവണ മുടക്കേണ്ടതുള്ളൂ.
പ്രകൃതി വരദാനമായി കനിഞ്ഞു നൽകിയ, കാലാവസ്ഥയും അതിമനോഹരവുമായ ഭൂപ്രകൃതിയും കൊണ്ട് സമ്പുഷ്ടമായ ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള മാങ്കുളത്താണ് ഈ സൗകര്യമൊരുക്കുന്നത്. മൂന്നോളം ഏക്കറിൽ പട്ടയമുള്ളതും നിർമ്മാണാനുമതിക്ക് തടസ്സമില്ലാത്തതുമായ മനോഹരമായ സ്ഥലത്ത് 52 ഓളം അവധിക്കാല വസതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഒരു വർഷം കൊണ്ട് തീർക്കുവാൻ ഉദ്ദേശിക്കുന്ന ഈ പ്രൊജക്ടിന്റെ മുഴുവൻ തുകയും ഒരുമിച്ചു മുടക്കേണ്ടതുമില്ല. ഈ പദ്ധതി ഔദ്യോഗികമായി പരസ്യപ്പെടു ത്തുന്നതിനു മുമ്പ് തന്നെ പതിനഞ്ചോളം പ്ലോട്ടുകൾ വിറ്റുവെന്നത് ഈ പ്രദേശത്തിന്റെ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.
ചെറിയ ബജറ്റിലൊതുങ്ങുന്ന വിധത്തിൽ ഒരു ബെഡ്റൂം /ഹാൾ /കിച്ചൻ /ബാൽക്കണി എന്ന രീതിയിൽ ഉള്ള വീടുകളാണ് വിഭാവനം ചെയ്യുന്നത്. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, സംരക്ഷണം, മെയിന്റനൻസ് തുടങ്ങി കോമ്മൺ കോഫി ഹൗസ്, പാർക്കിങ്, എക്സ്ട്രാ ഗസ്റ്റ് റൂം തുടങ്ങി ഭാവിയിലേക്കുള്ള എല്ലാ സംവിധാനങ്ങളും കമ്പനി തന്നെ നേരിട്ട് തുടർന്ന് നടത്തുന്നതാണ്. ഇതിലൊക്കെ ഉപരിയായി വിനോദസഞ്ചാരികൾക്ക് വാടകക്കും നൽകി ന്യായമായ വരുമാനവും ലഭിക്കുന്നതിനുമുള്ള മേൽനോട്ടവും ഉണ്ടായിരിക്കുന്നതാണ്. ടാർ ചെയ്ത മെയിൻ റോഡിൽ നിന്നും ഓരോ കോട്ടേജുകളിലേക്കു പ്രത്യേക റോഡ്, എല്ലാ പ്ലോട്ടിൽനിന്നുമുള്ള സുന്ദരമായ പ്രകൃതി ഭംഗി എന്നിവ ഈ സ്ഥലത്തിന്റെ മാത്രം പ്രത്യേകതയാണ് നാട്ടിലേക്കുള്ള അവധിയാത്രയിൽ സ്വന്തമായി ഉപയോഗിക്കുന്നതിനും ബാക്കിയുള്ള അവസരത്തിൽ ഇതുപയോഗിക്കാവുന്നതാണ്.
ആനകൾ കൂട്ടത്തോടെ വെള്ളം കുടിച്ചുല്ലസിക്കുന്ന ആനകുളവും വിരിപാറ വെള്ളച്ചാട്ടവും മുനിയറകളുമൊക്കെ മാങ്കുളത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്. പ്രകൃതി തന്നെ ശുദ്ധീകരിച്ചു കാത്തുസൂക്ഷിക്കുന്ന പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനു മുകളിലുള്ള സ്വിമ്മിങ് പൂൾ, ടി ഗാർഡൻസ്, ഓർഗാനിക് വില്ലേജ്, ഹാങ്ങിങ് ബ്രിഡ്ജ് തുടങ്ങി മറ്റ് നിരവധി വേറെയും. ഇങ്ങനെ അനന്തമായ അവസരങ്ങളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചെറിയ രീതിയിൽ മുതൽ മുടക്കി ന്യായമായ വരുമാന സമ്പാദനത്തിന് ഒരു സുവർണ്ണാവസരം കൂടിയാണിത്.
ദൈവത്തിന്റെ സ്വന്തം കയ്യൊപ്പ് പതിച്ച് പ്രക്രുതിരമണീയവും അതിമനോഹരവുമായ നമ്മുടെ കൊച്ചുകേരളത്തിന്റെ വിനോദ സഞ്ചാരവികസനത്തിനുള്ള സാദ്ധ്യതകൾ വളരെയേറെയാണ്. ഈയൊരു വസ്തുതക്ക് അടിവരയിടുകയാണ് ബ്രിട്ടനിലെ അംഗീകൃത ട്രാവൽ ഏജൻസികളുടെ സംഘടനയായ അപ്റ്റ (ABTA) യുടെ ഇക്കഴിഞ്ഞയിടെയിറങ്ങിയ റിപ്പോർട്ട്. അവരുടെ റിപ്പോർട്ട് അനുസരിച്ചു വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുത്ത ലോകത്തിലെ മികച്ച 12 സ്ഥലങ്ങളിൽ എട്ടാമത്തെ സ്ഥാനമാണ് നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരമായ കേരളത്തിന്.
മാത്രമല്ല, അപ്റ്റയുടെ വെബ്സൈറ്റിന്റെ ഹോം പേജ് പ്രൊഫൈൽ ഫോട്ടോയായി ഇട്ടിരിക്കുന്നതും നമ്മുടെ കായലും കെട്ടുവള്ളങ്ങളും തെങ്ങുമൊക്കെയാണ്. അവധി യാത്രകളും വിനോദസഞ്ചാരവുമൊക്കെ ജീവിതത്തിൽ അത്യന്താപേക്ഷിതമെന്ന് കരുതുന്ന സായിപ്പും മദാമ്മയുമൊക്കെ അപ്റ്റ പോലെയുള്ള അംഗീകൃത ഏജൻസികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമനുസരിച്ചാണ് യാത്രയ്ക്കുള്ള ദിക്കുകളും സ്ഥലങ്ങളുമൊക്കെ നിശ്ചയിക്കുന്നതെന്ന വസ്തുത കൂടി കൂട്ടിവായിക്കുമ്പോഴാണ് നമ്മുടെ നാടിന്റെ പ്രാധാന്യം കൂടുതൽ മനസ്സിലാവുന്നത്. മലയാളിയായ നമ്മുടെ സ്വന്തം അൽഫോൻസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായതും അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ ടൂറിസം മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഇതിലൊക്കെ ഉപരിയായി വടക്കേ ഇന്ത്യയടക്കം ഭാരതത്തിന്റെ പല ഭാഗങ്ങളിൽനിന്നുമുള്ളവരുടെ ഒരു പ്രധാന സന്ദർശന കേന്ദ്രമായി നമ്മുടെ സ്വന്തം നാട് മാറിക്കഴിഞ്ഞു. ഇത്രയും സുവർണ്ണാവസരങ്ങൾ ഉണ്ടായിട്ടും നാടിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി നാടിനും സമൂഹത്തിനും പ്രയോജനവും അതുവഴി സമ്പത്സമൃദ്ധിയും പൂർണമായും കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടില്ലെന്നുള്ളത് മറ്റൊരു സത്യവുമാണ്. ഈയൊരു സാഹചര്യത്തെ മുന്നിൽക്കണ്ടുകൊണ്ട് പ്രവാസി മലയാളികൾക്ക് പ്രയോജനപ്പെടുത്തുവാൻ അവസരമൊരുക്കുകയാണ് ട്രൂവേഗാർഡൻ എന്ന ഡെവലപേഴ്സ്.
താൽപര്യമുള്ളവർ ബന്ധപ്പെടുക
[email protected], UK: 07877731744, India: +919445514023, +918300154023
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍