ഈ മഴക്കാലത്ത് നിങ്ങൾ കാർത്തുമ്പി കുടകൾ വാങ്ങിയാൽ അത് ആദിവാസി കുടിലുകളിലും സന്തോഷമെത്തിക്കും; ആദിവാസി അമ്മമാർക്ക് കുടനിർമ്മിക്കാൻ പരിശീലനമൊരുക്കി തമ്പ്; കുടകൾ വിപണനത്തിന് മാർഗമൊരുക്കി ടെക്കി കൂട്ടായ്മ; ബഹുവർണ്ണത്തിൽ ത്രീഫോൾഡ് കുടകൾ തയ്യാറാക്കുമ്പോൾ ലാഭമെല്ലാം പോകുന്നത് ആദിവാസി ക്ഷേമത്തിന്
കൊച്ചി: കാടിന്റെ മക്കൾ എന്നറിയപെടുന്ന ആദിവാസി സമൂഹം നമ്മെക്കാളേറെ പ്രകൃതിയെ നേഞ്ചോട് ചേർത്ത് പിടിക്കുന്നവരാണ് . അവരെ സഹായിക്കാൻ ടെക്കികളുടെ കൂട്ടായ്മ രംഗത്തെത്തുന്നു. മാന്യമായ തൊഴിൽ ചെയ്യാനായി അവരെ പരിശീലിപ്പിച്ച് കുട നിർമ്മിച്ച് വിപണനത്തിന് എത്തിക്കുകയാണ് ഒരു സംഘം സാമൂഹ്യ, ഐടി കൂട്ടായ്മയിലൂടെ.
മണ്ണിനെയും മരത്തെയും കാടിനെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഇവരെ അവഗണനയിലും അവജ്ഞയിലും പൊതിഞ്ഞ സഹതാപ തലോടലുകൾക്ക് സഹായിക്കാനില്ല എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. സഹതാപത്തെക്കാളേറെ അവരുടെ അദ്ധ്വാനത്തിന് മാന്യമായ വില നൽകാൻ തയ്യാറായാൽ, ഒരു സ്ഥിരം തൊഴിൽ ചെയ്യാനുള്ള അവസരം സൃഷ്ടിച്ചാൽ അത് മതി അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ വക്കാൻ. ഈ തിരിച്ചറിവിൽ നിന്നാണ് ആദിവാസി അമ്മമാരെ പരിശീലനം നൽകി കുട നിർമ്മാണത്തിലേക്ക് കൊണ്ട് വരാൻ കാർത്തുമ്പി എന്ന സാമൂഹിക കൂട്ടായ്മ ശ്രമിക്കുന്നത്.
ആദിവാസി സംഘടനയായ 'തമ്പ്' ഉം ഓൺലൈൻ കൂട്ടായ്മ ആയ 'പീസ് കളക്റ്റീവ്' ഉം സംയുക്തമായി ആരംഭിച്ചതാണ് കുട നിർമ്മാണ സംരംഭം. കുട നിർമ്മാണത്തിൽ പരിശീലനം നേടിയ ദാസന്നൂർ ആദിവാസിയൂരിലെ ഈ ലക്ഷ്മി എന്ന വീട്ടമ്മയാണ് മറ്റുള്ളവരെ കുടനിർമ്മാണത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചത്. വിവിധ സന്നദ്ധ സംഘടനകൾ വഴിയും വിദ്യാലയങ്ങൾ, കലാലയങ്ങൾ, ഇതര സ്ഥാപനങ്ങൾ എന്നിവയിലൂടെയുമാണ് ഈ കുടകൾ സമൂഹത്തിലേക്ക് എത്തിക്കുന്നത്. അട്ടപ്പാടിയിലെ അമ്പതോളം യുവതികൾക്ക് കുടനിര്മാണത്തിൽ പരിശീലനം നല്‍കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്..
ഇവരോടൊപ്പം പ്രോഗ്രസ്സീവ് ടെക്കീസ് എന്ന ഐടി സാംസ്കാരിക സംഘടനയും ഇതിനായി കൈകോർക്കുന്നു. അട്ടപ്പാടിയിലെ അമ്മമാർ നിർമ്മിക്കുന്ന കർത്തുമ്പി കുടകളുടെ ഗുണനിലവാരം മറ്റുള്ളവയോട് കിടപിടിക്കത്തക്കതാണ്. ഇവ വഴിയുള്ള വരുമാനം ഇവർക്കൊരു കൈത്താങ്ങാവും. ലാഭവിഹിതം പൂർണ്ണമായും ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്.
ആദിവാസി വീട്ടമ്മമാരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയാണ് അവരുടെ സ്വന്തം ബ്രാൻഡായി ഒരുക്കുന്ന 'കാർത്തുമ്പി' കുടകളുടെ നിർമ്മാണത്തിലൂടെ. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ സ്വപ്രയത്നം തന്നെയാണ് ഇതിന്റെ മൂലധനം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇതിനോടകം തന്നെ ഈ സംരംഭം ചർച്ചയായി കഴിഞ്ഞു. വിദ്യാലയങ്ങൾ, കലാലയങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവ വഴിയാണ് പ്രധാനമായും ഈ കുടകൾ വിറ്റഴിക്കപ്പെടുന്നത്.
ഈ അവസരത്തിലാണ് കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്തു ഈ സംരംഭത്തിന് പിന്തുണയുമായി ഒരു കൂട്ടം ടെക്കികൾ കടന്നു വരുന്നത്. 'പ്രോഗ്രെസ്സീവ് ടെക്കീസ്' എന്ന ടെക്കി കൂട്ടായ്മയാണ് കൊച്ചി ഇൻഫോപാർക്കിൽ ഇതവതരിപ്പിക്കുന്നത്. സമൂഹത്തിന്റെ ഏതു തലത്തിൽ എന്ന പോലെ ഐ ടി ജീവനക്കാരുടെ ഇടയിലും ശാക്തീകരണത്തിന്റെ ഈ സന്ദേശം എത്തിപ്പെടണം എന്ന ഉത്തമ ബോധ്യം തന്നെയാണ് കൊച്ചി ഇൻഫോപാർക്കിൽ 'കർത്തുമ്പി' കുടകളുടെ പ്രചാരണവും അതിലൂടെ വില്പനയും പ്രോഗ്രസ്സീവ് ടെക്കീസ് ഏറ്റെടുത്തത്.
വിവിധ വർണങ്ങളിൽ ഉള്ള ത്രീ ഫോൾഡ് കുടകളാണ് കാർത്തുമ്പി ബ്രാൻഡിലൂടെ നിർമ്മിക്കപ്പെടുന്നത്. ഇപ്പോൾ വിതരണം ചെയ്യുന്ന പ്രീ സെയ്ൽ കൂപ്പണുകൾ അനുസരിച്ചു കുടകൾ മെയ് അവസാന വാരത്തോടെ ടെക്കികളുടെ പക്കൽ എത്തിച്ചു കൊടുക്കും.
350 രൂപയാണ് ഒരു കുടയുടെ വില. ഓരോ ആദിവാസി അമ്മമാരുടെ കയ്യിലും എത്തുന്ന വേതനവും മുഖത്തു വിരിയുന്ന ആനന്ദവും തന്നെയാണ് ഇതിലൂടെ ലഭിക്കുന്ന ഏക പ്രതിഫലം. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ടെക്കികളുടെ ഇടയിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം, കൊരട്ടി, കോഴിക്കോട് തുടങ്ങിയ മറ്റു ഐ ടി പാർക്കുകളിലെ പ്രോഗ്രസ്സീവ് ടെക്കീസിന്റെ പ്രവർത്തകരും ഈ സംരംഭത്തിന് പ്രചോദനമായി കൂടെയുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരുടെ നിസ്വാർത്ഥമായ സഹകരണം ഉണ്ടാകും എന്ന പ്രതീക്ഷയോടെ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു...
ഒന്നിച്ചു നിന്നാൽ വിജയിപ്പിക്കാവുന്ന ഈ അതിജീവന ശ്രമത്തിൽ കാർത്തുമ്പി കുടകൾ വാങ്ങി ഭാഗമാകാൻ സുമനസ്സുകളായ ഓരോരുത്തരേയും ക്ഷണിക്കുന്നുമുണ്ട് ഇതിന്റെ അണിയറ പ്രവർത്തകർ. പ്രോഗ്രസ്സീവ് ടെക്കീസിന്റെ ഫേസ്ബുക് പേജ് വഴി കുട ബുക്ക് ചെയ്യാം.
https://www.facebook.com/progressive.techies/
Stories you may Like
- പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
- സിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിക്കാൻ അട്ടപ്പാടി തിരഞ്ഞെടുത്തത് ഷിബിലി
- അമ്മയെന്ന പുണ്യം രാമപുരത്തു അനേകം അമ്മമാർക്ക് സ്നേഹത്തണലാകും
- കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ കാർ ചെറുതുരുത്തിയിൽ കണ്ടെത്തി
- ജോലിയിൽ തുടരാൻ കെ വിദ്യ വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍