നാട്ടിലെ അറിയപ്പെടുന്ന ഗായിക കോൺഗ്രസ് നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി മൽസരിച്ചത് പ്രസവം കഴിഞ്ഞ് കുഞ്ഞിന് 28 കഴിയുന്നതിന് മുമ്പ്; 1958ലെ കെപിസിസി. സമ്മേളനത്തിൽ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസ്സിൽ ഇടംനേടി; കോൺഗ്രസുകാരിയായിരുന്നിട്ടും അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നു; കെ കരുണാകരന്റെ പിന്തുണയിലൂടെ മന്ത്രിസ്ഥാനത്തേക്ക്; കോഴിക്കോടിന്റെ പ്രിയപ്പെട്ട കമലേടത്തി ഓർമ്മയാവുമ്പോൾ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: മലബാറിന് മറക്കാൻ കഴിയാത്ത വ്യക്്തിത്വങ്ങളിൽ ഒന്നായിരുന്നു അന്തരിച്ച മൂൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം കമലം (96) . ഒരു ഗായികയായും വീട്ടമ്മയായും അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു അവർ തീർത്തും അപ്രതീക്ഷമായാണ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. കോഴിക്കോട് നടക്കാവിലെ വീട്ടിൽ ഭർത്താവ് സാമിക്കും തന്റെ കടിഞ്ഞൂൽ കുഞ്ഞിനുമൊപ്പം സതൃപ്ത കുടുംബിനിയായി കഴിഞ്ഞ കാലത്ത് ഓർക്കാപ്പുറത്താണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന അവർ നേരെത്ത നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അന്ന് ജനിച്ച് 28 തികയാത്ത ഒരു കുഞ്ഞിക്കാൽ വളർന്നു വലുതാകുന്നതായിരുന്നു കമലത്തിന്റെ സ്വപ്നം. പക്ഷേ പ്രസവശുശ്രൂഷ കഴിയുന്നതിന് മുമ്പ് പൊതുപ്രവർത്തനത്തിനിറങ്ങിയ കമലം അവസാനനാളുകളിൽ പോലും വിശ്രമമില്ലാതെ കോഴിക്കോട്ടെ കോൺഗ്രസിന്റെ വേദികളിൽ സജീവമായി നിലകൊണ്ടു. അതുകൊണ്ട് തന്നെ തലമുറകളുടെ സ്നേഹം കമലേടത്തിയെ തേടി അവരുടെ വീട്ടിലെത്തി. കമലത്തെ വീട്ടിലെത്തി കാണാതെ ഒരു കോൺഗ്രസ് നേതാവുപോലും കോഴിക്കോട് നിന്ന് മടങ്ങാറുണ്ടായിരുന്നില്ല.
ഭർത്താവ് പറഞ്ഞതുകൊണ്ടുമാത്രം ഒരു വെള്ള പേപ്പറിൽ ഒപ്പിട്ടു കൊടുത്തതാണ് കമലത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. പക്ഷേ അപ്പോഴും താനൊരു നാമനിർദ്ദേശ പത്രിമ സമർപ്പിക്കാനുള്ള സമ്മത പത്രത്തിലാണ് ഒപ്പിട്ടതെന്ന് കമലത്തിന് അറിയുമായിരുന്നില്ല. കോഴിക്കോട് നടക്കാവിൽ സ്ഥാനാർത്ഥിയെ തിരയുകയായിരുന്ന കോൺഗ്രസ് നേതൃത്വം കമലത്തെ സമീപിച്ചു. പക്ഷേ പ്രസവം കഴിഞ്ഞ് വെറും മൂന്നാഴ്ച്ച മാത്രം പിന്നിട്ടിരുന്നതിനാലും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലാതിരുന്നതിനാലും കമലം അവരെ മടക്കിയയച്ചു. പക്ഷേ കോഴിപ്പുറത്ത് മാധവമേനോനും കെ.പി കൃഷ്ണൻ നായരും ഉൾപ്പെടെയുള്ള പ്രദേശിക കോൺഗ്രസ് നേതൃത്വം കമലത്തെ അങ്ങനെ വിടാൻ തയ്യാറായില്ല. അവർ കമലത്തിന്റെ ഭർത്താവ് സ്വാമിയെ സമീപിച്ചു. സ്വാമി സമ്മതം മൂളിയെന്ന് മാത്രമല്ല കമലത്തെകൊണ്ട് നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം ഉച്ചയോടെ ഭർത്താവും കോൺഗ്രസ് പ്രാദേശിക നേതൃത്വവും ഒരു കുതിരവണ്ടിയുമായി വീട്ടിലെത്തി. ആ കുതിര വണ്ടി കമലെത്തെയും കൊണ്ട് ചെന്ന് നിന്നത് മുൻസിപ്പൽ ഓഫീസിന് മുന്നിലാണ്. ഭർത്താവ് ഒരു ഫോറത്തിൽ ഒപ്പിടാൻ പറഞ്ഞു. ഭർത്താവിനെ കണ്ണടച്ചു വിശ്വസിച്ചിരുന്ന കമലം ഒപ്പിടുകയും ചെയ്തു. ഭർത്താവ് പിന്നെ കമലത്തെ മുൻസിപ്പൽ കമ്മീഷണറുടെ അടുത്തേക്ക് പറഞ്ഞുവിട്ട്. കയ്യിലുള്ള ഫോറം അവിടെ ഏൽപ്പിക്കാൻ പറഞ്ഞു. കമലം അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. മുൻസിപ്പൽ കമ്മീഷണർ ഫോറം വാങ്ങിവച്ച് സൂക്ഷ്മമായി പരിശോധിക്കുന്നത് കണ്ടപ്പോൾ മാത്രമാണ് താൻ നാമനിർദ്ദേശ പത്രികയാണ് നൽകിയതെന്ന് കമലത്തിന് മനസിലായത്
അതേ നാമനിർദ്ദേശ പത്രിക കൊടുത്ത ഉടൻ വിജയിക്കാൻ കഴിഞ്ഞു എന്ന അപൂർവ ഭാഗ്യവും കമലത്തിനു സ്വന്തം. മറ്റാരും പത്രിക സമർപ്പിക്കാതിരുന്നതിനാൽ കമലം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ സ്വമിയുടെ ഭാര്യയായി വന്നിറങ്ങിയ കമലം തിരികെ മടങ്ങുന്നത് ജനപ്രതിനിധിയായാണ്. കമലത്തെ മത്സരപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ തീരുമാനിക്കാനുള്ള കാരണം അന്ന് കമലം നാട്ടിലെ അറിയപ്പെടുന്ന ഗായികയായിരുന്നു. ഈ പ്രശസ്തി വോട്ടായി മാറുമെന്ന് കണക്കുകൂട്ടിയാണ് കോൺഗ്രസ് നേതൃത്വം കമലത്തെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുന്നത്.
കെ പി സി സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് (ഒ)-ൽ നിലകൊണ്ട അവർ ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ചെയർപേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വിമോചന സമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കമലത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്ന് 1954ൽ കണ്ണൂർ കേന്ദ്രമായി 200 മഹിളാ സഹകരണസംഘങ്ങളും സമിതികളും രൂപവത്കരിച്ചതാണ്. പാർട്ടിതന്നെയാണ് ഈ ചുമതലയും കമലത്തെ ഏൽപ്പിച്ചത്. 1958ൽ കണ്ണൂരിൽ നടന്ന കെപിസിസി. സമ്മേളനത്തിൽ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസ്സിൽ കമലം ഇടംനേടിയത്.ജനസേവനത്തിന്റെ ഔന്നിത്യങ്ങളിലേക്ക് കയറിപ്പോയപ്പോഴെല്ലാം മുനിസിപ്പാലിറ്റിയിലെ പ്രവർത്തനപരിചയമായിരുന്നു തുണച്ചത്.
കോൺഗ്രസുകാരിയായിരുന്നിട്ടും അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നിട്ടുള്ള ആളാണ് കമലം. അന്ന് അജിതയും മന്ദാകിനിയുമായിരുന്നു സഹതടവുകാർ. ഒരിക്കൽ കേരളത്തിൽ കോൺഗ്രസിന് വെറും മൂന്ന് കെപിസിസി സെക്രട്ടറിമാരുണ്ടായിരുന്ന കാലത്ത് അതിലൊരാൾ കമലമായിരുന്നു. ജംബോ പട്ടികയുടെ ഇക്കാലത്ത് നിന്ന് നോക്കുമ്പോഴാണ് അന്ന് കമലമെന്ന സ്ത്രീയുടെ രാഷ്ട്രീയ പ്രാധാന്യം എത്രയെന്ന് തിരിച്ചറിയാനാകുക.അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാദളിൽ ചേർന്ന കമലം പാർട്ടി ടിക്കറ്റിൽ കോഴിക്കോട് നിന്ന് ജനവിധി തേടി. പക്ഷേ പരാജയമായിരുന്നു ഫലം. പിന്നീട് കമലം കോൺഗ്രസിലേക്ക് തിരികെയെത്തുകയും ചെയ്തു. വിജയവും തോൽവിയും കമലത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു പോലെ ഉണ്ടായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ 82 മുതൽ 87 വരെ സഹകരണമന്ത്രിയിരുന്നു കമലം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നീണ്ട കാലത്തെ പ്രവൃത്തി പരിചയമാണ് കമലത്തെ ഇത്രയും സുപ്രധാനമായൊരു പദവി ഏൽപ്പിക്കാൻ കരുണാകരനെ പ്രേരിപ്പിച്ചത്.
ഒടുവിൽ സ്ഥാനമാനങ്ങളെല്ലാം വിട്ടൊഴിഞ്ഞു വിശ്രമ ജീവിതത്തിലേക്ക് മടങ്ങിയപ്പോഴും കമലം കർമ്മനിരതായിരുന്നു. അത് മരണം വരെയും തുടർന്നു. ഭർത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടിയാണ്. എം.യതീന്ദ്രദാസ് പത്മജ ചാരുദത്തൻ, എം. മുരളി, എം. രാജഗോപാൽ, എം. വിജയകൃഷ്ണൻ എന്നിവരാണ് മക്കൾ.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍