മറുനാടൻ മലയാളിയിൽ ഫുൾ ടൈംപാർട്ട് ടൈം ഒഴിവുകൾ ഏറെ; സർവ്വ നഗരങ്ങളിലും പാർട്ട് ടൈം ലേഖകരെ നിയമിക്കുന്നു; പ്രാദേശിക ലേഖകർക്ക് വൻ അവസരം
മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ ന്യൂസ്പോർട്ടലായ മറുനാടൻ മലയാളിയിൽ ഒട്ടേറെ ഒഴിവുകൾ. എഡിറ്റർ ഇൻ ചാർജ്ജിന് പുറമേ നാല് പ്രധാന നഗരങ്ങളിൽ ഫുൾ ടൈം റിപ്പോർട്ടർമാരേയും ഉടനടി നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം, കൊച്ചി എന്നിവിടിങ്ങളിലാണ് പുതിയ നിയമനം. കൊച്ചിയിലും തിരുവനന്തപുരത്തും റിപ്പോർട്ടർമാരുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് നിയമനം. ഇത് കൂടാതെ കേരളത്തിലെ നൂറോളം നഗരങ്ങളിൽ പാർട്ട്ടൈം ലേഖകരെയും തേടുന്നുണ്ട്. മറ്റു പത്രങ്ങളുടെ പ്രാദേശിക ലേഖകരായി പ്രവർത്തിക്കുന്നവരേയാണ് പാർട്ട് ടൈം ലേഖകരായി തെരഞ്ഞൈടുക്കുന്നത്.
പത്ത് വർഷത്തെ പരിചയം ഉണ്ടെങ്കിൽ എഡിറ്റർ ഇൻ ചാർജ് ആകാം
നിങ്ങൾ പത്തു വർഷം എങ്കിലും പരിചയം ഉള്ള പത്രപ്രവർത്തകൻ ആണോ? സത്യസന്ധമായ വാർത്തകൾ പുറംലോകം അറിയാത് മുങ്ങി പോകുന്നതിൽ അസ്വസ്ഥത ഉള്ള പത്രപ്രവർത്തകൻ ആണോ? ആരും പറയാൻ മടിക്കുന്ന വാർത്തകൾ പുറംലോകത്തോട് വിളിച്ചു പറയാൻ തന്റേടമുള്ള, പൂർണമായ പ്രവർത്തന സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മാദ്ധ്യമ പ്രവർത്തകൻ ആണോ? മലയാളത്തിൽ ടൈപ്പ് ചെയ്യാൻ നല്ല സ്പീഡ് ഉണ്ടോ? നവ മാദ്ധ്യമങ്ങളോട് ആദരവും മതിപ്പും ഉണ്ടോ? ഡസ്ക് കോർഡിനേറ്റ് ചെയ്യാനും റിപ്പോർട്ടർമാരെ കോർഡിനേറ്റ് ചെയ്യാനും സാധിക്കും എന്ന ആത്മവിശ്വാസവും പ്രവർത്തി പരിചയവും ഉണ്ടോ? എങ്കിൽ മറുനാടനിൽ എഡിറ്റർ ഇൻചാർജ്ജ് ആകാൻ അവസരം ഉണ്ട്. കഴിവും അനുഭവവും അനുസരിച്ച് മികച്ച പ്രതിഫലം ലഭിക്കും. സമയ നിബന്ധനകൾ ഇല്ലാതെ ടെടികെയ്റ്റ് ചെയ്തു വർക്ക് ചെയ്യാൻ പറ്റുന്നവർക്കാണ് ഈ അവസരം.
അപേക്ഷകർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മറുനാടൻ ബുദ്ധി ജീവികൾക്ക് വേണ്ടിമാത്രമുള്ള ഒരു പത്രമല്ല. നല്ല വാർത്തകൾക്കൊപ്പം ലൈറ്റ് റീഡിങ്ങിനുള്ള ജീവിത കഥകളും ഫീച്ചറുകളും സെലിബ്രിറ്റികളുടെ ജീവിതത്തിലെ ഗോസിപ്പുകളും ഒക്കെ കലർന്ന ഒരു ശൈലിയാണ് മറുനാടന്റേത്. അതൊക്കെ അംഗീകരിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാവും. പത്രപ്രവർത്തനത്തിലെ പരിചയം മാത്രം ഒരു ഘടകമല്ല, മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നിർബന്ധമായും ശ്രദ്ധിക്കണം. മുഖ്യധാരാ പത്രങ്ങളുടെ ഓൺലൈൻ എഡിഷനിൽ ജോലി ചെയ്ത് പരിചയം ഉള്ളവർക്കാണ് മുൻഗണന. പത്തും പതിനഞ്ചും വർഷം പരിചയം ഉള്ളവർ ഡസ്കിൽ ഉള്ളതിനാൽ തൊഴിൽ പരിചയം നിർബന്ധമാണ് താനും. മുകളിൽ സൂചിപ്പിച്ച യോഗ്യതകൾ ഇല്ലാത്തവർ ദയവായി അപേക്ഷിക്കരുത്. നിങ്ങളുടെ വിവരം ഞങ്ങൾ പൂർണമായും രഹസ്യമാക്കി വയ്ക്കുമെന്ന് അറിയിക്കട്ടെ.
നല്ല വാർത്തകൾ ചെയ്യാൻ പറ്റുന്നവർക്ക് റിപ്പോർട്ടർ ആകാൻ അവസരം
കണ്ണൂർ, കാസർഗോഡ്, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിൽ ആണ് റിപ്പോർട്ടർമാരെ തേടുന്നത്. ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നതിന് പകരം ഇറങ്ങി നടന്ന് വാർത്ത കണ്ടെത്താൻ മനസ്സുള്ളവർക്കാണ് പരിഗണന. ഒന്നോ രണ്ടോ വർഷത്തെ തൊഴിൽ പരിചയം ഉള്ളവർക്കും ട്രയിനികൾക്കും അവസരം ഉണ്ടാകും. മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള കഴിവ് നിർബന്ധമാണ്. സ്വന്തമായി മുൻകൈ എടുത്ത് വാർത്തകൾ കണ്ടെത്താനും മറുനാടൻ ഡസ്കിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വാർത്ത കണ്ടെത്താനും കഴിയണം. ഫുൾ ടൈം ആയി ജോലി ചെയ്യാൻ താത്പര്യം ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെ പരിചയം ഉള്ളവർക്കായിരിക്കും മുൻഗണന. ആദ്യ മൂന്നു മാസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സ്ഥിര നിയമനം. ജില്ലക്ക് പുറത്ത് പോയും ജോലി ചെയ്യാൻ മനസ്സുള്ളവരാകണം. ഓരോരുത്തരുടേയും പരിചയവും ഇപ്പോൾ ലഭിക്കുന്ന പ്രതിഫലവും അനുസരിച്ചായിരിക്കും പ്രതിഫലം നിശ്ചയിക്കുക. പരിചയം ഇല്ലാത്തവർ ജേർണലിസം കഴിഞ്ഞ തുടക്കക്കാർ ആകണം. മറ്റേതെങ്കിലും മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ട്രയിനിയായി നിയമനം നൽകുന്നതല്ല.
പ്രാദേശിക ലേഖകർക്ക് വമ്പൻ അവസരം
കേരളത്തിലെ പത്രങ്ങളുടെ പ്രാദേശിക ലേഖകരായി പ്രവർത്തിക്കുന്നവർക്കും ലോക്കൽ ചാനലുകളിൽ പ്രവർത്തിക്കുന്നവർക്കും പാർട്ട് ടൈം ആയി മറുനാടനിൽ ജോലി ചെയ്യാം. കേരളത്തിലെ നൂറോളം നഗരങ്ങളിൽ ഇങ്ങനെ പ്രാദേശിക ലേഖകരെ നിയമിക്കാൻ ആണ് പദ്ധതിയിടുന്നത്. ഒരു വാർത്ത ലഭിച്ചാൽ അത് ഡസ്കിൽ വിളിച്ച് സംസാരിച്ച് അനുമതി വാങ്ങിയ ശേഷം ചെയ്താൽ അർഹിക്കുന്ന പ്രതിഫലം നൽകുന്നതാണ്. പ്രത്യേക വാർത്തകൾ, അഭിമുഖങ്ങൾ എന്നിവ മറുനാടൻ ഓഫീസിൽ നിന്നും ആവശ്യപ്പെടുന്നത് അനുസരിച്ചാകണം ചെയ്യേണ്ടത്. ചെയ്യുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രതിഫലം നൽകുന്നത്. ഇവർക്ക് മലയാളം ടൈപ്പ് ചെയ്യാൻ വശമില്ലെങ്കിലും പ്രശ്നമില്ല. മലയാളത്തിൽ എഴുതി സ്കാൻ ചെയ്ത് അയച്ച് തന്നാൽ മതിയാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ്.
ഈ വിഭാഗത്തിൽ അപേക്ഷിക്കാൻ പരിചയവും അനിവാര്യമില്ല. പ്രാദേശിക ലേഖകർക്ക് മുൻഗണന ഉണ്ടെങ്കിലും സമയവും ബന്ധങ്ങളും ഉള്ള ആർക്കും അപേക്ഷിക്കാം. വിവരാവകാശ നിയമങ്ങളും മറ്റും ഫലപ്രദമായി ഉപയോഗിക്കാൻ അറിഞ്ഞിരിക്കുകയാണ് വേണ്ടത്. മുകളിൽ പറഞ്ഞ ഏതെങ്കിലും തസ്തികയിലേക്ക് അപേക്ഷിക്കാൻ താത്പര്യം ഉള്ളവർ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുക.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍