ഉപജാപക്കാരെയും ഇടനിലക്കാരെയും കമ്മീഷണറേറ്റിൽ നിന്നും ശുദ്ധികലശം; ഗവാസ്കറെ മകൾ മർദ്ദിച്ചതിന്റെ പേരു ദോഷം മാറ്റാൻ കിണഞ്ഞ് പരിശ്രമിച്ച ഐപിഎസുകാരന് കിട്ടിയത് എട്ടിന്റെ പണി; ഓഫീസറുടെ തൊപ്പിയും ഷൂവുംമോട്ടോർ വാഹന വകുപ്പിലെ ഡ്രൈവർമാരുടെ യൂണിഫോമാക്കുന്ന വിചിത്ര ഉത്തരവിന് പിന്നിൽ ജീവനക്കാരുടെ ചതിയോ? മലയാളം വായിക്കാനറിയാത്ത എഡിജിപിക്ക് വിനയായത് ഭരണഭാഷയിലെ കരട്; സുധേഷ് കുമാർ വീണ്ടും പ്രതിസന്ധിയിൽ; യൂണിഫോം വിവാദത്തിൽ വിശദീകരണം തേടി മന്ത്രി
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. മോട്ടോർ വാഹന വകുപ്പിൽ ഇറങ്ങിയ വിചിത്ര ഉത്തരവാണ് ഇപ്പോൾ ആർ ടി ഒ ഓഫീസുകളിൽ ചർച്ചാ വിഷയം. വാഹന പരിശോധനയ്ക്ക് ഇറങ്ങുന്ന എം വി ഐ മാരും എ എം വി ഐ മാരും വാഹനങ്ങൾ കൈ കാണിച്ചു നിർത്താൻ ചുമതലപ്പെടുത്തുന്നത്് ഓഫീസ് വാഹനങ്ങളിലെ ഡ്രൈവർമാരെയാണ് എന്നാൽ യൂണ്ഫോം ഇല്ലാത്ത ഇവരെ കണ്ടാൽ പലരും വാഹനം നിർത്താറില്ല. ഇതിന് പരിഹാം കാണാനാണ് ഡ്രൈവർമാർക്ക് യൂണിഫോം വേണമെന്ന ആവിശ്യം എം വി ഐ മാർ തന്നെ ഉന്നയിച്ചത്. ഇക്കാര്യം രേഖാ മൂലം തന്നെ പല ആർ ടി ഒ മാരും ട്രാൻസ്പോർട്ട് കമ്മീഷണറെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഡ്രൈവർമാർക്ക് യൂണിഫോം അനുവദിക്കാൻ ഉത്തരവായി ഇതിനെ എല്ലാ ജീവനക്കാരും കൈയടിച്ച പാസാക്കിയെങ്കിലും ഉത്തരവ് കണ്ട് എല്ലാവരും ഞെട്ടി സാധാരണ ഗതിയിൽ പൊലീസ് സേനയിലെ ഡ്രൈവർമാർക്കുള്ള യൂണിഫോം ആണ് അനുവദിക്കേണ്ടിയിരുന്നത്. എന്നാൽ ഡ്രൈവർമാർ ധരിക്കേണ്ടത് ഓഫീസർമാർക്കുള്ള കാക്കി തൊപ്പി, ഷൂ ഓഫീസർമാരുടെ തന്നെ ബ്രൗൺ കളർ , യൂണിഫോമും അങ്ങനെ തന്നെ ബെൽറ്റ് മാത്രം കറുത്തത് അതും കൂടി ബ്രൗൺ ആയിരുന്നെങ്കിൽ സാക്ഷാൽ എം വി ഐ തന്നെ. ഉത്തരവ് കണ്ട് ഡ്രൈവർമാരും ഞെട്ടി അതു കൊണ്ട് തന്നെ പല ഡ്രൈവർമാരും പുതിയ യൂണിഫോം തയ്പ്പിച്ചിട്ടില്ല , ഷൂ എം വി ഐ മാരിൽ നിന്നും കടം വാങ്ങി ഉപയോഗിച്ചു തുടങ്ങി.
വിചിത്ര ഉത്തരവ് ഇറക്കിയതിൽ പ്രതി കൂട്ടിൽ നില്‍ക്കുന്നത് പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ സുധേഷ്കുമാർ ഐ പി എസ് ആണെങ്കിലും അദ്ദേഹത്തിന് വിശ്വസ്തരായ ചില ഉദ്യോഗസ്ഥർ കൊടുത്ത പണിയാണന്നാണ് അറിയുന്നത്. സേനയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള എ ഡി ജി പി സുധേഷ് കുമാറിന് ഓരോ ഉദ്യോഗസ്ഥനും ഏതൊക്കെ തരത്തിലുള്ള യൂണിഫോം വേണമെന്ന് കൃത്യമായ കാഴ്ചപ്പാട് ഉണ്ട്്. ഒപ്പം സേനയിലെ ഡ്രസ് കോഡും അറിയാം. എന്നിട്ടും പണി കിട്ടിയത് ഭരണഭാഷയായ മലയാളത്തിലുള്ള ഉത്തരവിന്റെ കരട് വായിക്കാൻ അറിയാത്തതു കൊണ്ടാണന്ന് വ്യക്തമാണ്. ഉത്തരവിൽ പിഴവ് ഉണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടവർ മിണ്ടിയതുമില്ല. അതാണ് വിചിത്ര ഉത്തരവ് ഇറങ്ങാൻ കാരണം. സുധേഷ് കുമാർ ഒപ്പിട്ട കരട് അതേ പടി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒപ്പിട്ടിറക്കി.
സാധാരണ ഗതിയിൽ കേരളത്തിൽ ജോലി ചെയ്യാൻ ചുമതലപ്പെട്ട ഐ എ എസ് ഐ പി എസ്്് ഉദ്യോഗസ്ഥർ നാലാം ക്ലാസ് മലയാളം പാസായിരിക്കണമെന്നാണ് ചട്ടം. പി എസ് സി നടത്തുന്ന ഈ പരീക്ഷ പലപ്പോഴും ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർ ജയിച്ചു വരുമെങ്കിലും മലയാളം അക്ഷരങ്ങൾ പോലും നേരെ വായിക്കാൻ അറിയില്ല. അതു തന്നെയാണ് സുധേഷ്കുമാറിനും പണിയായതെന്നാണ് വിലയിരുത്തൽ. ട്രാൻസ്പോർട്ട് കമ്മീഷറുടെ ഉത്തരവിൽ മാറ്റം വരുമെന്ന് കരുതി യൂണിഫോമും തൊപ്പിയും ഷൂവും വാങ്ങാൻ ബഹു ഭൂരിപക്ഷം ഡ്രൈവർമാരും തയ്യാറായിട്ടില്ല. എന്തായാലും കോഴിക്കോട് ആർ ടി ഓ ഓഫീസിലെ ചില ഡ്രൈവർമാരും മന്ത്രിയുടെ പാർട്ടിയുടെ ചില ജില്ലാ നേതാക്കളും ഗതാഗത മന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടരിക്കയാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ.
മന്ത്രി നേരിട്ടു വിളിച്ചു കാര്യങ്ങൾ തിരിക്കിയതോടെ പണി കിട്ടിയത് ഉദ്യോഗസ്ഥരിൽ നിന്നാണന്ന് ബോധ്യപ്പെട്ട കമ്മീഷണർ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ്. കാരണം താൻ ഒപ്പിട്ട കരടാണ് ഉത്തരവായി മാറിയത്. അതുകൊണ്ട് ഉദ്യോഗസ്ഥരോടു തട്ടി കയറിയാൽ പിന്നെയും പണി കിട്ടും. മലയാള ഭാഷയിൽ ഉത്തരവുകൾ ഇറക്കേണ്ടതിനാൽ അവരെ പിണക്കാനും വയ്യ. എന്നാൽ കാർക്കശ്യ നിലപാടിൽ നിന്നും വ്യതിചലിക്കാനും കമ്മീഷണർ തയ്യാറായിട്ടില്ല. ചാർജ്ജെടുത്തയുടൻ ഉപജാപക്കാരെയും ഇടനിലക്കാരെയും കമ്മീഷണറേറ്റിൽ നിന്നും പുറത്താക്കിയതോടെ ബഹു ഭൂരിപക്ഷം ജീവനക്കാരുടെയും ശത്രുവായി സുധേഷ്കുമാർ മാറിയിരുന്നു. ഇതാണ് ചതിക്ക് പിന്നിലെ യഥാർത്ഥകാരണമെന്നും വിലയിരുത്തലുണ്ട്.
സ്ഥാനം എറ്റെടുക്കും മുൻപ്് പൊലീസ് ഇന്റലിജൻസിന്റെ സഹായം തേടിയ ശേഷമാണ് സുധേഷ് കുമാർ ട്രാൻസ്പോർട്ട് കമ്മീഷണർ ആസ്ഥാനത്ത്എത്തിയത്. ഇന്റലിജൻസ് നല്കിയ റിപ്പോർട്ട്് പ്രകാരമാണ് ഉപജാപക്കാരെ പടിക്ക പുറത്താക്കിയത്. ഒപ്പം ഉദ്യോഗസ്ഥർക്ക് താക്കീതും നല്‍കിയെന്നാണ് വിവരം.അതു കൊണ്ട് തന്നെ ഉദ്യോഗസ്ഥരിൽ ബഹു ഭൂരിപക്ഷവും അസംതൃപ്തരുമായിരുന്നു. . മുൻപൊക്കെ ട്രാൻസ്പോർട്ട് കമ്മീഷണർമാർ ആർ ടി ഒ ഓഫീസുകളിൽ ഇൻസ്പെക്ഷന് ചെന്നാൽ ഉദ്യോഗസ്ഥ ആതിഥ്യം സ്വീകരിച്ച് ഗുഡ് സർട്ടിഫിക്കറ്റ് നല്കി മടങ്ങുകയായിരുന്നു പതിവ്. എന്നാൽ ആ പതിവിനും സുധേഷ്കുമാർ അന്ത്യം കുറിച്ചു. ചുമതലയേറ്റ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗതാഗത വകുപ്പിന്റെ ഒരു ഉദ്ഘാടന പരിപാടിക്ക് കോഴിക്കോട് പോയ ഗതാഗത കമ്മീഷണർ അവിടെ നിന്നും നേരെ പോയത് മലപ്പുറം ആർ ടി ഒ ഓഫീസിൽ മിന്നൽ പരിശോധന കണ്ട ഉദ്യോഗസ്ഥർ പഴയ കമ്മീഷണർമാർക്ക് ഒരുക്കും പോലെ വേണ്ട സ്വീകരണവും ആതിഥ്യവും നല്കി മടക്കി അയക്കാൻ നോക്കിയെപ്പോഴാണ് തങ്ങളുടെ പിടിയിൽ നില്ക്കുന്ന ആളല്ല പുതിയ കമ്മീഷണർ എന്ന് തിരിച്ചറിയുന്നത്. ആതിഥ്യം സ്വീകരിച്ചില്ലന്ന് മാത്രമല്ല മുഴുവൻ ഫയലകളും പരിശോധിച്ച് തീർപ്പാക്കാത്ത ഫയലുകളിന്മേൽ ആർ ടി ഒ യോടു വിശദീകരണവും തേടി കൂടാതെ ഉദ്യോഗസ്ഥരോടെല്ലാം കാർക്കശ്യത്തോടെ പെറുമാറുകയും ചെയ്തു.
സുധേഷ് കുമാറിന്റെ മിന്നൽ പരിശോധന അറിഞ്ഞ മറ്റു ആർ ടി ഒ മാർ ഇടനിലക്കാരോടു ജാഗ്രത കാട്ടാനും അനാവിശ്യമായി ഓഫീസിൽ കയറി ഇറങ്ങരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. മകൾ പൊലീസുകാരനെ അടിച്ചതു മൂലം ഉണ്ടായ മാനഹാനി മാറ്റി എടുക്കാനുള്ള തീവ്ര ശ്രമത്തിനിടയിലാണ് പുതിയ കമ്മീഷണർക്ക് ജീവനക്കാർ തന്ന ഐട്ടിന്റെ പണി കൊടുത്തത്. ബറ്റാലിയൻ എ.ഡി.ജി.പിയായരിക്കെയാണ് സുധേഷ് ' കുമാറിന്റെ മകൾ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായ പൊലീസുകാരനെ മർദ്ദിച്ചത്. ഇത് ഏറെ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു.
Stories you may Like
- 'കാറിൽ വെച്ച് കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചു'
- പ്രതി പത്മകുമാറിന് കുട്ടിയുടെ പിതാവുമായോ യുഎൻഎയുമായോ യാതൊരു ബന്ധവുമില്ല
- മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എഡിജിപി-ദേവസ്വം ബോർഡ് പ്രസിഡന്റ് വാക്പോര്
- അടുത്ത തലവൻ പത്മകുമാർ? പൊലീസിൽ ഇനി അഴിച്ചു പണിക്കാലം
- സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍