വിളക്കുകെട്ടിനു പ്രശ്നമുണ്ടായപ്പോൾ ആളുകളെ പിടിച്ചു മാറ്റാനാണ് മകൻ മുന്നോട്ട് വന്നത്; എന്നിട്ടു അവനെ തട്ടിക്കൊണ്ടുപോയി മൃഗീയമായി മർദ്ദിച്ചു കൊന്നു; അത്ര വലിയ എന്ത് പ്രശ്നമാണ് അവിടെ നടന്നത്? എന്തിനാണ് അവർ എന്റെ മകനെ കൊന്നത്; എന്റെ ആകെയുള്ള പ്രതീക്ഷ പൊലിഞ്ഞു പോയല്ലോ; വിങ്ങിപ്പൊട്ടി അച്ഛൻ ഗിരീശൻ; കണ്ണീർ തോരാതെ പൊട്ടിക്കരയുന്ന 'അമ്മ മിനി; എങ്ങനെ സമാധാനിപ്പിക്കാൻ കഴിയുമെന്ന് അറിയാതെ ബന്ധുക്കൾ; ക്രിമിനൽസംഘം മർദ്ദിച്ചു കൊന്ന അനന്തുവിന്റെ വീട്ടിൽ ഹൃദയഭേദകമായ വിലാപങ്ങൾ
എം മനോജ് കുമാർ
തിരുവനന്തപുരം: തട്ടിക്കൊണ്ടു പോകപ്പെട്ട ശേഷം നിഷ്ടുരമായി കൊലചെയ്യപ്പെട്ട കൊഞ്ചിറവിള ഒരിക്കൊമ്പിൽ അനന്തുവിന്റെ വീട്ടിൽ നിന്ന് ഇപ്പോഴുയരുന്നത് ഹൃദയഭേദകമായ വിലാപങ്ങളാണ്. അനന്തുവിനെ കൊലപാതകത്തെ തുടർന്ന് ഈ ചെറിയ കുടുംബം ആകെ തകർന്നു പോയിരിക്കുന്നു. ആകെയുള്ള പ്രതീക്ഷയാണ് കഞ്ചാവും മദ്യവും പതിവാക്കിയ ക്രിമിനൽ സംഘത്തിന്റെ പിടിയിൽപ്പെട്ടു അതിക്രൂരമായി വധിക്കപ്പെട്ടത്. ഈ മരണം താങ്ങാൻ കഴിയാത്ത വിധം ഈ കുടുംബം ആകെ തകർന്നിരിക്കുകയാണ്.
വളരെ നിർദ്ധന കുടുംബമാണ് അനന്തുവിന്റേത്. ഓട്ടോ ഡ്രൈവർ ആയ ഗിരീശന്റെയും മിനിയുടെയും മൂത്ത മകനാണ് 21 വയസുള്ള അനന്തു. ഓട്ടോ ഓടിച്ചുള്ള ഗിരീശന്റെ വരുമാനം മാത്രമാണ് ഈ കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. വളരെ ചെറിയ ഒരു വീടാണ് കൊഞ്ചിറവിളയിലെ ഒരിക്കൊമ്പിൽ വീട്. അതുകൊണ്ട് തന്നെ മൂത്ത പുത്രനായ അനന്തുവിലായിരുന്നു കുടുംബത്തിന്റെ ഏക പ്രതീക്ഷ. രണ്ടാമത്തെ മകൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. അനന്തു പ്ലസ് കഴിഞ്ഞ ശേഷം ഐടിഐയിലാണ് തുടർന്ന് പഠിച്ചത്. ഐടിഐ പാസായ ശേഷം ഗൾഫിലേക്ക് പോകാനിരിക്കുകയായിരുന്നു.ഈ പ്രതീക്ഷകൾക്ക് അന്ത്യമായാണ് പൊടുന്നനെ ആഘാതമായി അനന്തുവിനെ കൊലപാതക വാർത്ത കുടുംബത്തെ തേടി എത്തുന്നത്.
അനന്തുവിനെ കാണാതായി എന്ന് പറയുമ്പോഴും അനന്തു തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിലായിരുന്നു കുടുംബം. വൈകീട്ട് നാലോടെ അനന്തുവിനെ ബൈക്കിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞപ്പോഴും കുടുംബത്തിന് പ്രതീക്ഷയുണ്ടായിരുന്നു. അതിനാൽ ഉടൻ തന്നെ അവർ കരമന പൊലീസിൽ ധപരാതി നൽകി കാത്തിരിക്കുകയായിരുന്നു. ഒരു പരാതിക്കും രക്ഷിക്കാൻ കഴിയാത്ത വിധം അനന്തുവിനെ ജീവൻ കൊലയാളി സംഘത്തിന്റെ കയ്യിൽപ്പെട്ടു ആ നിമിഷങ്ങളിൽ ചിറകടിച്ച് പറക്കുകയായിരുന്നു എന്ന കാര്യം വീട്ടുകാർ ഒരിക്കലും അറിഞ്ഞതുമില്ല. എന്റെ മോൻ പോയി. അവരെന്റെ മോനെ കൊന്നു. എന്ത് തെറ്റാണ് എന്റെ മോൻ ചെയ്തത്. ക്ഷേത്ര ഉത്സവവേളയിലെ വിളക്കുകെട്ട് ഉത്സവത്തിനു സംഘർഷം ഉണ്ടായപ്പോൾ ആളുകളെ പിടിച്ചു മാറ്റുകയാണ് എന്റെ കുട്ടി ചെയ്തത്. അതിനു പകരം അവർ എന്റെ മകനെ തന്നെ കരുവാക്കി. മൃഗീയ രീതിയിൽ മർദ്ദിച്ചു കൊല്ലുകയും ചെയ്തു. എന്റെ മോൻ പോയി. ഇനി ഞങ്ങൾ എന്തുചെയ്യും? ഘാതകർ പിടിയിലായാലും എന്റെ മോൻ ഇനി തിരികെ വരുമോ? അനന്തുവിനെ അച്ഛൻ ഗിരീശൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
വിലാപങ്ങൾ പോലെ അനന്തുവിനെ അച്ഛന്റെ കരച്ചിൽ ഉയർന്നു പൊങ്ങുകയാണ്. വീടിന്റെ പുറത്തിരുന്നു അനന്തുവിനെ അച്ഛൻ കരയുമ്പോൾ തൊട്ടടുത്ത മുറിയിലുരുന്നു അനന്തുവിനെ 'അമ്മ മിനിയും പൊട്ടിക്കരയുകയാണ്. ആർക്കെങ്കിലും എന്റെ മോനെ തിരികെ തരാൻ കഴിയുമോ? ഒരു പ്രശ്നത്തിനും നിൽക്കാത്ത മോനാണ്. എല്ലാവരും കൂടി തല്ലിക്കൊന്നില്ലേ എന്റെ മകനെ-മുളച്ചീന്തും പോലെ പൊട്ടിക്കരയുന്ന മിനിയെ ബന്ധുക്കൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. ഈ ശ്രമങ്ങൾക്കിടയിൽ ബന്ധുക്കളും ആർത്തു കരയുകയാണ്. ഇനി അനന്തു ഒരിക്കലൂം ഈ വീട്ടിലേക്ക് തിരികെ വരുന്നില്ലെന്ന് അവർ മനസ്സിലാക്കുമ്പോൾ ഈ വിലാപത്തിന്റെ ശക്തി കൂടുകയുമാണ്. കൊഞ്ചിറവിള ക്ഷേത്രോത്സവം നെഞ്ചോട് ചേർത്ത് ആഘോഷിക്കുന്ന കുടുംബങ്ങളിൽ ഒന്നാണ് അനന്തുവിന്റെ കുടുംബം. ഈ ക്ഷേത്രോത്സവസമയത്തുള്ള പ്രശ്നങ്ങളിൽ കുടുങ്ങി അനന്തു കൊല്ലപ്പെട്ടത് കുടുംബത്തിന് താങ്ങാനും കഴിയാത്ത അവസ്ഥയാണ്.
കഴിഞ്ഞയാഴ്ചയാണ് കൊഞ്ചിറവിള ദേവീക്ഷേത്രത്തിൽ ഉത്സവം വന്നത്. ക്ഷേത്രത്തിനു തൊട്ടടുത്തുള്ള വീടുകളിലാണ് ആയതിനാൽ ആ പരിസരത്തുള്ള എല്ലാവര്ക്കും കൊഞ്ചിറവിള ക്ഷേത്രോത്സവം ആഘോഷരാവ് തന്നെയാണ് സമ്മാനിക്കുന്നത്. അനന്തുവിനെ കുടുംബവും സമീപ കുടുംബങ്ങളും സുഹൃത്തുക്കളുമെല്ലാം വളരെ സജീവമായാണ് കൊഞ്ചിറവിള ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാറുള്ളത്. കഴിഞ്ഞ ആഴ്ചയാണ് ക്ഷേത്രോത്സവം നടക്കുന്നത്. ഈ സമയത്തു വിളക്കുകെട്ട് സാധാരണമാണ്. ആഘോഷമായി ക്ഷേത്രത്തിലേക്ക് വരുന്ന വിളക്കുകെട്ടുകൾ ആണ് മിക്ക ക്ഷേത്രങ്ങളെയും പോലെ കൊഞ്ചിറവിള ക്ഷേത്രോത്സവത്തിന്റെയും പ്രത്യേകത. മറ്റുള്ള സംഘങ്ങൾ പോലെ അനന്തുവിനെ സംഘവും ഇക്കുറി വിളക്ക്കെട്ട് നടത്തിയിരുന്നു.
വിളക്ക്കെട്ടു ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ അനന്തുവിന്റെ കൊലപാതകം നടത്തിയ ക്രിമിനൽ സംഘത്തിൽപെട്ടവർ വിളക്കുകെട്ടിന് നൃത്തം ചെയ്തു ഒപ്പം കൂടി. ഇവർ മദ്യത്തിന്റെ പിടിയിലായിരുന്നു എന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നത്. വിളക്ക്കെട്ടു സമയത്ത് ക്രിമിനൽ സംഘം പ്രശ്നമുണ്ടാക്കിയപ്പോൾ അനന്തുവിനെ ഒപ്പമുണ്ടായിരുന്ന ചിലർ ചോദ്യം ചെയ്തു. ഇത് സംഘട്ടനത്തിലേക്ക് നീങ്ങിയപ്പോൾ അനന്തു പ്രശ്നമുണ്ടാക്കിയ സംഘങ്ങളെയും ഒപ്പമുള്ളവരെയും ഒഴിവാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. ഈ സമയത്ത് അനന്തുവിനെ സംഘം മാർക്ക് ചെയ്തു. പ്രശ്നമുണ്ടാക്കിയ മറ്റുള്ളവരെ തിരിച്ചറിയാൻ സംഘത്തിലുള്ളവർക്ക് കഴിഞ്ഞില്ല. പക്ഷെ പിടിച്ചുമാറ്റാൻ ചെന്ന അനന്തുവിനെ സംഘം മനസിലാക്കി വെച്ചു. അതിനു ശേഷം അനന്തുവിനെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് തളിയിൽ മാടൻ കോവിലിനു സമീപം ഇവർ അനന്തുവിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ നാലുപേർ ചേർന്നാണ് തളിയിൽ അരശുംമൂട്ടിൽനിന്ന് അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. അരശുംമൂട്ടിലെ കടയിൽ ജ്യൂസ് കുടിക്കാൻ നിർത്തിയപ്പോഴാണ് ഈ തട്ടിക്കൊണ്ടുപോകൽ നടന്നത്. വിവരം വീട്ടുകാർ ഉടൻതന്നെ പൊലീസിൽ അറിയിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ പത്തരയോടെ കൈമനം - നീറമൺകര റോഡിൽ അനന്തുവിന്റെ ബൈക്ക് കണ്ടെത്തി. പൊലീസെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് അടുത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യകുപ്പിയും സിറിഞ്ചും കിട്ടി. കൈയും കാലും വെട്ടിയ നിലയിലായിരുന്നു അനന്തുവിനെ മൃതദേഹം. അതേസമയം :അനന്തുവിനെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. .
അനന്തുവിനെ ബൈക്കിലിരുത്തി പ്രതികൾ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തായത്. അനന്തുവിന്റെ ബൈക്ക് മറ്റൊളാണ് ഓടിക്കുന്നത്. മൂന്നര മണിക്കൂറോളം അനന്തുവിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രതി ബാലുവാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോകുന്ന ബൈക്ക് ഓടിച്ചത്. കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച് മുഖ്യപ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടത്തിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടു പോകലിന് മുൻപ് ക്രിമിനൽ സംഘം കാട്ടിനുള്ളിൽ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുൻപാണ് നടന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. അതേസമയം വധത്തിലെ രണ്ടുപ്രതികൾ പൊലീസ് പിടിയിലുണ്ട് പ്രതികളായ ബാലു, റോഷൻ എന്നിവരാണ് പിടിയിലുള്ളത്. കൂടുതൽ പ്രതികൾ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍