പാണക്കാട് കുടുംബത്തിലെ ഉന്നതനേതാവിനെ ഹണിട്രാപ്പിൽ കുടുക്കി ബ്ലാക്ക്മെയിലിങ്; വിലപേശി നേടിയെടുത്തത് മുസ്ലീ ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി പദം; വ്യവസായ പ്രമുഖൻ യൂനിസ് കുഞ്ഞിന്റെ മകൻ നൗഷാദിനെ രാജി വെപ്പിച്ച് സുൾഫിക്കർ സലാം പദവിയിൽ എത്തിയതോടെ ലീഗ് അണികളിൽ കാട്ടുതീ പോലെ രോഷം കത്തിക്കയറുന്നു; ഏതുതമ്പ്രാനായാലും ബ്ലാക്ക് മെയിലിങ് രാഷ്ട്രീയം കൊല്ലത്ത് ചെലവാകാൻ അനുവദിക്കില്ലെന്ന് വാട്സാപ് ഗ്രൂപ്പുകളിൽ പടപ്പുറപ്പാട്; ഐസ്ക്രീംകേസിന് ശേഷം ലീഗിനെ പിടിച്ചുകുലുക്കി ഹണിട്രാപ് വിവാദം
എം മനോജ് കുമാർ
കൊല്ലം: മുസ്ലിം ലീഗിന്റെ ഉന്നത നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്ക്രീം കേസിന്റെ അനുരണനങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഐസ്ക്രീം ലൈംഗികാപവാദക്കേസ് ആഞ്ഞു വീശിയപ്പോൾ ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മുസ്ലിം ലീഗിന് അടിപതറി. ലീഗിന്റെ എക്കാലത്തെയും ശക്തനായ നേതാവായ കുഞ്ഞാലിക്കുട്ടിക്ക് വരെ ഐസ്ക്രീം പാർലർ കേസിന്റെ പേരിൽ കെ.ടി.ജലീലിനോടു കുറ്റിപ്പുറത്ത് പരാജയം രുചിക്കേണ്ടി വന്നു. ഐസ്ക്രീം കേസ് ഇപ്പോഴും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അസ്വസ്ഥതയായി നിലനിൽക്കുമ്പോൾ തന്നെയാണ് കൊല്ലത്ത് മുസ്ലിം ലീഗിൽ നിന്നും മറ്റൊരു ഹണിട്രാപ്പ് കഥ പുറത്തു വരുന്നത്. പാണക്കാട് കുടുംബത്തിൽ നിന്നുള്ള ഒരു ഉന്നത മുസ്ലിം ലീഗ് നേതാവിനെ ഹണിട്രാപ്പിൽ കുരുക്കിയെന്ന ആരോപണം കൊല്ലം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയിൽ ഇപ്പോൾ പുകയുകയാണ്.
ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റ് ഇങ്ങിനെ ഹണി ട്രാപ്പിൽ കുരുക്കി വാങ്ങിച്ചെടുത്തു എന്ന് കൂടി ആരോപണം വന്നതോടെ പാർട്ടിയിൽ ഉരുൾപൊട്ടൽ രൂപപ്പെടുകയാണ്. ഹണിട്രാപ്പിൽ കുരുങ്ങിയെന്ന ആരോപണം നേരിടുന്നത് പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെയുള്ള ഉന്നത നേതാവ് ആയതിനാൽ എന്ത് സംഭവിക്കും എന്ന ഉത്കണ്ഠ ലീഗ് അണികളിൽ ശക്തമാണ്. വരുന്ന ഏഴാം തീയതി നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയോഗത്തിൽ അടി ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുമെന്നാണ് ലീഗണികൾ തന്നെ അടക്കം പറയുന്നത്. നിലവിലെ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് രാജി വയ്ക്കുകയും പകരം സുൾഫിക്കർ സലാം എത്തുകയും ചെയ്തതിൽ കൊല്ലത്തെ ലീഗ് മണ്ഡലം കമ്മറ്റികളിൽ പ്രതിഷേധം രൂക്ഷമാണ്.
കൊല്ലത്തെ പൊട്ടിത്തെറി സംസ്ഥാന കമ്മറ്റിയിലേക്കും വ്യാപിക്കുകയാണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ലീഗിന്റെ കീഴ്കമ്മിറ്റികളുടെ പിന്തുണയില്ലാതെ സുൾഫിക്കർ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റിൽ എത്തിപ്പെട്ടതിനെതിരെയാണ് പ്രതിഷേധം രൂക്ഷമാകുന്നത്. ഈ പ്രതിഷേധത്തിന്റെ ഒപ്പം തന്നെയാണ് ലീഗ് ഉന്നത നേതാവ് ഉൾപ്പെട്ട ഹണി ട്രാപ്പ് വിവാദവും പുകയുന്നത്. ആറുമാസമായി ഈ വിഷയം ലീഗിൽ ആളിക്കത്തുകയാണ്. ലീഗിന്റെ നോർത്ത്-സൗത്ത് വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ ഈ വിവാദം ഇപ്പോൾ അരങ്ങു തകർക്കുകയാണ്. സൗത്തിലെ ഈ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ലീഗിന്റെ ഉന്നത നേതാക്കൾ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ കൊല്ലം വിവാദം ലീഗ് ഉന്നത നേതാക്കളുടെ സവിശേഷ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗിന് നേതാവ് വഴങ്ങരുതായിരുന്നു, ബ്ലാക്ക് മെയിൽ രാഷ്ട്രീയം കൊല്ലം ജില്ലയിൽ നടക്കില്ല എന്ന കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വന്നുകൊണ്ടിരിക്കുന്നത്.
ഹണിട്രാപ്പ് ആരോപണത്തിൽ പ്രതി സ്ഥാനത്തുള്ളത് ലീഗിന്റെ പുതിയ ജില്ലാ ജനറൽ സെക്രട്ടറി സുൾഫിക്കർ സലാം ആണെന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെയുള്ള ഈ ഉന്നത നേതാവിനെ സ്വാധീനിച്ചാണ് സുൾഫിക്കർ സലാം നേരത്തെ തന്നെയുള്ള യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പോസ്റ്റ് വാങ്ങിച്ചെടുത്തത് എന്ന ആരോപണം ലീഗിൽ നിലനിൽക്കുന്നുണ്ട്. ഇതു കൂടാതെയാണ് ഇതേ നേതാവിനെ ഹണിട്രാപ്പിൽ കുരുക്കി ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റും സുൾഫിക്കർ സലാം അടിച്ചു മാറ്റിയത് എന്നാണ് ഒരു വിഭാഗം ലീഗ് അണികൾ ആരോപിക്കുന്നത്. ഉന്നത മുസ്ലിം ലീഗ് നേതാവ് യൂനിസ് കുഞ്ഞിന്റെ മകൻ നൗഷാദ് യൂനുസ് ഒരു സുപ്രഭാതത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റ് രാജിവയ്ക്കുന്നതോടെയാണ് കൊല്ലം മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയിൽ പൊട്ടിത്തെറി നടക്കുന്നത്. ഒരു കാരണവുമില്ലാതെ പൊടുന്നനെയാണ് നൗഷാദ് യൂനുസ് രാജിവയ്ക്കുന്നത്.
നൗഷാദും സുൾഫിക്കർ സലാമും അടുപ്പക്കാരാണ്. നൗഷാദ് രാജി വെച്ചതോടെ പകരം ജില്ലാ ജനറൽ സെക്രട്ടറിയായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സുൾഫിക്കർ സലാം നിയമിതനായതോടെയാണ് കൊല്ലം ജില്ലാ കമ്മറ്റിയിൽ വിവാദം പുകഞ്ഞു തുടങ്ങുന്നത്. ലീഗ് നേതാക്കളെ ഞെട്ടിച്ചാണ് സുൾഫിക്കർ സലാം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി മാറുന്നത്. ഇതേ സുൽഫിക്കർ സലാം യൂനുസ് കുഞ്ഞു പോലുള്ള സീനിയർ നേതാവിന്റെ മകനെ രാജിവെപ്പിച്ച് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഏറ്റെടുത്തതോടെയാണ് ഇതിനു പിന്നിലുള്ള വിവാദങ്ങൾ മറ നീക്കി പുറത്തു വരുകയും ചെയ്തു. ഹണിട്രാപ്പ് ആരോപണം കൂടി ഇങ്ങിനെ പൊന്തിവന്നതാണ്. പാണക്കാട് കുടുംബത്തിൽ നിന്നുള്ള ഉന്നത മുസ്ലിം ലീഗ് നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്താണ് സുൾഫിക്കർ സലാം നൗഷാദിനെക്കൊണ്ട് പദവി രാജി വെപ്പിച്ചത് എന്നാണ് ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ഇതേ രാഷ്ട്രീയ വിവാദമാണ് ഇപ്പോൾ ആളിക്കത്തുന്നത്.
നൗഷാദും-സുൽഫിക്കറും തമ്മിൽ അടുപ്പമുണ്ടെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ഇതേ അടുപ്പം വെച്ച് ഉന്നത ലീഗ് നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തത് പോലെ നൗഷാദിനെയും സുൾഫിക്കർ ബ്ലാക്ക് മെയിൽ ചെയ്ത് രാജിവെപ്പിച്ച് പോസ്റ്റ് സ്വന്തമാക്കിയെന്നാണ് ലീഗ് നേതാക്കളിൽ നിന്നും വരുന്ന ആരോപണം. പാണക്കാട് കുടുംബത്തിൽ നിന്നുള്ള നേതാവ് ഹണിട്രാപ്പിൽ കുരുങ്ങിയെന്ന വാർത്ത ലീഗിന്റെ ഉന്നത നേതാക്കൾ ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ നിരന്തരം ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ലീഗിന്റെ ഉന്നത നേതാവിനെ തനിക്ക് അടുപ്പമുള്ള ഒരു പെൺകുട്ടിയെ ഉപയോഗിച്ച് കെണിയിൽ വീഴ്ത്തി എന്നാണ് സുൾഫിക്കറിനെതിരെ ലീഗണികൾ ഉയർത്തുന്ന ആരോപണം.
ഈ സ്വാധീനത്തിന്റെ ബലത്തിലാണ് സുൽഫിക്കറിന്റെ തുടർ നീക്കങ്ങൾ എന്നാണ് ലീഗിൽ നിന്ന് തന്നെ ആക്ഷേപം വരുന്നത്. അതുകൊണ്ട് തന്നെ ഏഴാം തീയതിയിലെ ജില്ലാ പ്രവർത്തക സമിതിയോഗം നേതാക്കൾ ഉറ്റുനോക്കുകയാണ്. അതേസമയം രാജിവെച്ച നൗഷാദിന്റെ പിതാവും മുൻ എംഎൽഎകൂടിയായ യൂനുസ് കുഞ്ഞിനു അർഹമായ പദവികൾ നൽകാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അമർഷമുണ്ട്.
പാർട്ടി സംസ്ഥാന ഭാരവാഹിത്വം യൂനുസ് കുഞ്ഞിനു നൽകുമെന്ന് പറഞ്ഞെങ്കിലും ഇതേവരെ നൽകിയിട്ടില്ല. ഇതിന്റെ പേരിലും യൂനുസ് കുഞ്ഞുമായി അടുപ്പം വയ്ക്കുന്ന ലീഗ് നേതാക്കൾക്ക് അമർഷമുണ്ട്. നൗഷാദ് ജില്ലാ ജനറൽ സെക്രട്ടറി പദവി രാജി വയ്ക്കുക കൂടി ചെയ്തതോടെ ഇതിന്റെ പേരിലും യൂനുസ് കുഞ്ഞുമായി അടുപ്പമുള്ള നേതാക്കൾ ഇടഞ്ഞു നിൽക്കുകയാണ്. പക്ഷെ ബ്ലാക്ക് മെയിൽ വിവാദം വന്നത് ഇത്തരം നേതാക്കളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്