ആന്റി മുസ്ലീമാണെന്ന് കാണിച്ച് മാസ്സ് മെയിലിങ്ങിലൂടെ ഗൾഫിലെ ജോലി നഷ്ടപ്പെടുത്തി; ബോംബ് സ്ഫോടനം നടത്തി ഓയിൽപ്പാടം തകർക്കാൻ സാധ്യതയുള്ള ഭീകരനാക്കി ചിത്രീകരിച്ചു; പോപ്പുലർ ഫ്രണ്ട് പ്രവർത്തകനോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച ബന്ധുവായ പെൺകുട്ടിയെ കണ്ടുകിട്ടുന്നതിന് നിയമനടപടി സ്വീകരിച്ച സഹോദരൻ വഴിയാധാരമായി; പണി കൊടുത്തത് മതം മാറി മുസ്ലീമായി ജീവിക്കുന്ന പെൺകുട്ടിയുടെ ഭർത്താവു തന്നെ; സംഭവത്തിൽ എൻ ഐ എ അന്വേഷണം തുടങ്ങി
അർജുൻ സി വനജ്
കൊച്ചി: പോപ്പുലർഫ്രണ്ട് പ്രവർത്തകനോടൊപ്പം ഒളിച്ചോടിയെ ബന്ധുവിനെ കണ്ടുകിട്ടുന്നതിന് നിയമനടപടി സ്വീകരിച്ച സഹോദരന്റെ അബുദാബിയിലെ ജോലി മാസ്സ് മെയിലിംങ്ങിലൂടെ നഷ്ടപ്പെടുത്തിയതായി പരാതി. ആന്റി മുസ്ലീമാണെന്നും, ഹിന്ദു ഭീകരവാദിയാണെന്നും കാണിച്ച് മാസ്സ് മെയിലിങ്ങിലൂടെ കൊച്ചി സ്വദേശിയായ ശ്യാം മാധവദാസിന്റെ ജോലിയാണ് നഷ്ടപ്പെടുത്തിയത്. സംഭവത്തിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരിയിൽ ഒരുമാസത്തെ ലീവിന് നാട്ടിൽ വന്നപ്പോഴായിരുന്നു, ശ്യാമിന്റെ ഭാര്യാസഹോദര പുത്രി, മട്ടാഞ്ചേരി സ്വദേശിയായ മൻസീറിനൊപ്പം നാടുവിടുന്നത്. പത്താം ക്ലാസ്സിൽ ഒന്നിച്ച് പഠിച്ച മൻസീർ നിരന്തരം ശല്ല്യപ്പെടുത്തുന്നുവെന്ന് പെൺകുട്ടി എറണാകുളം സെൻട്രൽ സിഐയ്ക്ക് മുമ്പ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാണാതായ പെൺകുട്ടിയെ കണ്ട് കിട്ടുന്നതിനായി ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നതിന് മാതാവിനെ ശ്യാം സഹായിക്കുന്നത്.
സംഭവത്തെക്കുറിച്ച് ശ്യാം മാധവദാസ് പറയുന്നതിങ്ങനെ
2014 മുതൽ അബുദാബിയിലെ ബുറൂജ് എന്ന കമ്പനിയിൽ എച്ച്.പി.സി ടെക്നീഷ്യനായി ജോലി ചെയ്ത് വരുകയായിരുന്ന ഞാൻ ഒരു മാസത്തെ ലീവിന് ശേഷം ഫെബ്രുവരിയിലാണ് തിരികെ ജോലിക്ക് കയറുന്നത്. ജോലി ചെയ്യുന്നതിനിടയിൽ ഒരു ദിവസം എച്ച് ആറിൽ നിന്ന് വിളിച്ചിട്ട്, ആക്സസ് കാർഡും മറ്റ് തിരിച്ചറിയൽ രേഖകളും നൽകാൻ ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചിട്ട് ആരും ഒന്നും മറുപടി നൽകിയില്ല. എഞ്ചിനീയർമാരോടും സൂപ്പർവൈസേഴ്സിനോടും ചോദിച്ചിട്ടും അവർക്കും അറിയില്ല. തുടർന്ന് ക്യാമ്പിലേക്ക് എത്തിച്ചു. ഇനി തിരിച്ച് വരാൻ സാധിച്ചെന്ന് വരില്ല, അതുകൊണ്ട് എല്ലാസാധനങ്ങളും എടുത്തോളാൻ കമ്പനി അധികൃതർ നിർദ്ദേശിച്ചു. തുടർന്ന് അബുദാബി സിറ്റിയിലെ പത്ത് പേർ താമസിക്കുന്ന ഒരു ക്യാമ്പിൽ എന്നെ തനിച്ചാക്കി.
പുലർച്ചെ രണ്ട് മണിക്ക് കമ്പനി അധികൃതർ വന്ന് ചില പേപ്പറുകൾ കാണിച്ച്, ഒപ്പിടാൻ ആവശ്യപ്പെട്ടു. കാരണം അറിയാതെ ഞാൻ ഒപ്പിടില്ലെന്ന് പറഞ്ഞപ്പോൾ, എങ്കിൽ നാളെ എച്ച്.ആർ മാനേജർ വിളിക്കും അവരോട് നേരിട്ട് സംസാരിക്കാൻ പറഞ്ഞിട്ട് അവർ പോയി. ആ സമയത്ത് എന്റെ മൊബൈൽ ചെക്ക് ചെയ്തപ്പോൾ, വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് എല്ലാം ഡീ ആക്ടീവ് ആയിരിക്കുന്നു. കോളിങ് മാത്രമേ നടക്കുന്നുള്ളു. രാവിലെ പത്തര മണി ആയപ്പോൾ എച്ച്.ആർ മാനേജർ വിളിച്ചിട്ട്, ഇന്നലെ രാത്രി കൊടുത്തുവിട്ട പേപ്പറുകൾ ഒപ്പിടാതിരുന്നത് എന്താണെന്ന് ചോദിച്ചു. കാരണമറിയാതെ സ്വമേധയ രാജിവെയ്ക്കില്ലെന്ന് അറിയിച്ചു.അപ്പോൾ അവർ പറഞ്ഞു, നീ ആന്റിമുസ്ലിം പ്രവർത്തകനാണ്. എന്തെങ്കിലും ഇസ്ലാം വിരുദ്ധ പ്രവൃത്തി നാട്ടിൽ ചെയ്തിട്ടുണ്ടോയെന്ന് അവർ ചോദിച്ചു. ഇസ്ലാം വിരുദ്ധമായി ഞാൻ ഒന്നും ചെയ്തിട്ടില്ല, എന്റെ ഭാര്യാസഹോദര പുത്രിയെ തിരിച്ച് കിട്ടുന്നതിനായി നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഇസ്ലാമിന് എതിരെല്ല, ഞാൻ നാട്ടിൽ ഇല്ലാത്തതിനാൽ ഭാര്യയും മക്കളും അവരുടെ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. അവർക്ക് വേണ്ടിയാണ് നിയമനടപടിക്ക് പോയതെന്നും വിശദീകരിച്ചു.
എന്നാൽ ആ മറുപടിയിലൊന്നും അവർ തൃപ്തരായിരുന്നില്ല. യു.എ.ഇ ഹൈ ലെവൽ ഇന്റലിജൻസിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് നിങ്ങൾ ഈ രാജ്യത്ത് നിൽക്കുന്നത് അപകടമാണെന്നും ബോംബ് സ്ഫോടനം വഴി ഓയിൽപ്പാടം തകർക്കാനുള്ള സാധ്യതയുണ്ടെന്നും കാണിച്ച് കമ്പനിക്ക് വിവരം ലഭിച്ചതായി എച്ച്. ആർ മാനേജർ ചൂണ്ടിക്കാട്ടി. ഒന്ന് നാട്ടിൽ പോവുക അല്ലെങ്കിൽ ജയിലിൽ പോവുക എന്നീ രണ്ട് വഴികൾ മാത്രമെ നിങ്ങൾക്ക് മുന്നിലുള്ളുവെന്നും, ഇതിൽ ഏത് വേണമെന്ന് അവർ ചോദിച്ചു. വളരെപെട്ടന്ന് തന്നെ എല്ലാ പേപ്പേഴ്സും തയ്യാറാക്കി, സാലറി ബാലൻസ് പൂർണ്ണമായും തന്നുകൊണ്ട് മാർച്ച് ഒന്നാം തിയതി നാട്ടിലേക്ക് കയറ്റി വിട്ടു. നാട്ടിലെത്തിയപ്പോൾ ഇത് എങ്ങനെയാണ് സംഭവിച്ചത് എന്ന് കണ്ടെത്തണമെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഭാര്യാസഹോദര പുത്രിയാണ് വളരെ പെട്ടന്ന് മനസ്സിലായി. പാസ്പോർട്ടിന്റെ കോപ്പി മൻസീർ ആവശ്യപ്പെട്ട പ്രകാരം അയച്ചുകൊടുത്തെന്ന് പെൺകുട്ടി തന്നെ അംഗീകരിച്ചു. തുടർന്ന് മാർച്ച് അവസാനം പെൺകുട്ടി മൻസീറിനൊപ്പം ജീവിക്കുന്നതിനായി വീണ്ടും വീടുവിട്ട് ഇറങ്ങി. നിലവിൽ പെൺകുട്ടി, മൻസീറിനൊപ്പം മതം മാറി ജീവിക്കുകയാണ്. ആ പെൺകുട്ടിക്ക് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കുന്നതിൽ എനിക്ക് ഒരു എതിർപ്പുമില്ല, പക്ഷെ എന്തിനാണ് എന്റെ ജോലി കളയിച്ചതെന്ന് മാത്രമാണ് എനിക്ക് അറിയേണ്ടു. ഏത് സംഘടനയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്? ഇക്കാര്യം മാത്രമാണ് എനിക്കറിയേണ്ടത്. എന്തായാലും എൻ.ഐ.എ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട. അവരിൽ നിന്ന് നീതി ലഭിക്കുമെന്നാണ് വിശ്വാസം.
ശ്യാം മാധവദാസിന്റെ അഭിഭാഷകന്റെ ദിലീഷ് ജോൺ പറയുന്നതിങ്ങനെ
എറണാകുളത്തെ കോളേജിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ നിരന്തരമായി മൻസീർ ശല്ല്യപ്പെടുത്തുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം അന്നത്തെ സെൻട്രൽ സിഐ ആയിരുന്ന അനന്ദലാൽ, ഇരുവരേയും വിളിപ്പിച്ച് ആദ്യഘട്ടത്തിൽ സംസാരിച്ചത്. ആ സംസാരത്തിൽ പെൺകുട്ടി നിരവധി ആരോപണങ്ങൾ മൻസീറിനെതിരെ ഉന്നയിച്ചു. തുടർന്ന് ഈ വർഷം ജനുവരിയിൽ പെൺകുട്ടിയെ കാണാതാവുന്നത്. പിന്നീട് മൻസീർ വിളിച്ച് പെൺകുട്ടി തനിക്കൊപ്പം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. മട്ടാഞ്ചേരി പൊലീസിന് ഇരുവരും എവിടെയാണ് ഉള്ളതെന്ന് ടവർ ലൊക്കേഷൻ വഴി വിവരം ലഭിച്ചിട്ടും അവർ അന്വേഷിച്ചില്ല. തുടർന്ന് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിരവധി പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ അകമ്പടിയോടെ പെൺകുട്ടിയെ പള്ളുരുത്തി കോടതിയിൽ ഹാജരാക്കി. അവിടെ നിന്ന് പെൺകുട്ടിയെ സ്വയം തീരുമാനമെടുക്കുന്നതിനുള്ള സാവകാശത്തിനായി ചമ്പക്കര മഹിളാമന്ദിരത്തിലേക്ക് കോടതി ഉത്തരവ് പ്രകാരം മാറ്റുന്നത്.
എന്നാൽ തിരിച്ചെത്തിയ പെൺകുട്ടി വീട്ടുകാർക്കൊപ്പം പോകണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം ഉണ്ടായത്. അന്ന് കോടതി പരിസരത്ത് തടിച്ചുകൂടിയ സംഘടന പ്രവർത്തകർ തന്നെയാണോ ശ്യാമിന്റെ ജോലി കളയുന്നതിനും ഇസ്ലാം വിരുദ്ധനായി അബുദാബിയിൽ ചിത്രീകരിക്കുന്നതിനും പിന്നിൽ പ്രവർത്തിച്ചതെന്നാണ് ഇപ്പോഴത്തെ സംശയം. ശ്യാം ജോലി നഷ്ടപ്പെട്ട് വന്നതിന് ശേ്ഷം പെൺകുട്ടി മാർച്ച് അവസാനം, മൻസീറിനൊപ്പം പോയെങ്കിലും കോടതിയിൽ മൻസീറിനൊപ്പം ജീവിക്കാനാണ് താൽപര്യം എന്ന് അറിയിക്കുകയായിരുന്നു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കാണിച്ച് സത്യവാങ്ങ്മൂലവും ഇവർ നൽകിയിരുന്നു.
Stories you may Like
- നൂറനാട്ട് നിന്ന് ഒരു സൈക്കോ പ്രതികാരകഥ
- ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു
- ഡോ ശ്യാം സുന്ദർ കൊട്ടിലിൽ മലയാളിക്ക് അഭിമാനമാകുമ്പോൾ
- അൻപതോളം പേർക്ക് അശ്ലീല ഊമക്കത്ത്; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
- കർഷക മോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി;
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്