സിപിഎമ്മുകാരെ പിൻവാതിലിലൂടെ ജീവനക്കാരാക്കാൻ ഗുരുവായൂർ ദേവസ്വത്തിൽ തിരിക്കിട്ട നീക്കം; താൽകാലിക ജീവനക്കാർക്കായി ബോർഡ് നടത്തുന്നത് വെറും വാക്ക് ഇൻ ഇന്റർവ്യൂ; ക്ലാർക്കുമാരെ 179 ദിവസത്തേക്ക് നിയമിക്കാൻ എഴുത്തു പരീക്ഷ ഒഴിവാക്കുന്നത് അഴിമതിക്കോ? പാർട്ടിക്കാരെ മാത്രം സ്ഥിരപ്പെടുത്താനുള്ള കള്ളക്കളിക്ക് പിന്നാലെ ഗുരുവായൂരിലെ നിയമന നടപടികളും വിവാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇഷ്ടക്കാരെയും പാർട്ടി പ്രവർത്തകരെയും തിരുകി കയറ്റാൻ ഗുരുവായൂരിൽ വീണ്ടും തിരക്കിട്ട നീക്കം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ നോക്കു കുത്തിയാക്കിയാണ് സ്വന്തക്കാരെ കൂത്തിയറ്റാനുള്ള നീക്കം. 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്താനനുള്ള ബോർഡിന്റെ നീക്കം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടികൾ. പുതിയ ബോർഡ് ചെയർമാൻ കെ ബി മോഹൻദാസാണ് പിൻവാതിൽ നിയമനത്തിന് പിന്നലെ സൂത്രധാരൻ.
നേരത്തെ ശബരിമലയിൽ സിപിഎമ്മുകാരെ താൽകാലിക ജീവനക്കാരായി നിയമിക്കാനായി ബോർഡ് നടത്തിയ നീക്കം വലിയ വിവാദത്തിന് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുവായൂർ ദേവസ്വവും താൽകാലിക നിയമനത്തിലൂടെ സ്വന്തക്കാരെ നിയമിക്കാൻ നീക്കം തുടങ്ങിയത്. ഫെബ്രുവരിയിൽ ദേവസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇത് അനുസരിച്ച് മാർച്ചിന് മുമ്പ് എല്ലാ ഒഴിവുകളും റിക്രൂട്ട്മെന്റ് ബോർഡിന് റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. നിശ്ചിത പ്രെർഫോർമയിൽ ഇത് നൽകാൻ ഗുരുവായൂർ ദേവസ്വത്തിനും നിർദ്ദേശം നൽകി. ദേവസ്വത്തിലെ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ വേണ്ടിയായിരുന്നു ഇത്തരത്തിൽ റിക്രൂട്ട്മെന്റ് ബോർഡും സ്ഥാപിച്ചത്. ഇതോടെ തന്നെ ദേവസ്വത്തിലെ നിയമന അധികാരം റിക്രൂട്ട്മെന്റ് ബോർഡുമായി. ഇതെല്ലാം മുഖവിലയ്ക്കെടുക്കാതെയാണ് ഗുരുവായൂർ ദേവസ്വം ബോർഡ് താൽകാലിക ജീവനക്കാരെ നിയോഗിക്കുന്നത്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുള്ളപ്പോഴാണ് 179 ദിവസത്തേക്ക് താൽകാലിക നിയമനം നടത്താനുള്ള ബോർഡ് നീക്കം. 16 എൽഡിസി തസ്തികയിലേക്കാണ് നിയമനം. സ്വന്തക്കാരെ നിയമിക്കാനായി വാൽക് ഇൻ ഇന്റർവ്യൂവാണ് നടത്തുന്നത്. അതായത് സർട്ടിഫിക്കറ്റുകൾ നോക്കി ഇഷ്ടാനുസരണം മാർക്ക് ഇട്ട് പാർട്ടിക്കാരെ നിയമിക്കാനാണ് നീക്കം. 18നും 36നും മധ്യേ പ്രായത്തിലുള്ളവരെയാണ് നിയമിക്കുന്നത്. എഴുത്തു പരീക്ഷ നടത്താതെയുള്ള താൽകാലിക നിയമനം പോലും അഴിമതിക്ക് വേണ്ടിയാണെന്നാണ് തീരുമാനം. പത്രക്കുറിപ്പ് നൽകിയാണ് ഇന്റർവ്യൂ. നാളെ നടക്കുന്ന ഇന്റർവ്യൂവിലൂടെ ജോലിക്ക് ലേലം വിളി ഗുരുവായൂരിൽ സജീവമാണെന്നാണ് ആരോപണം.
ഗുരുവായൂർ ദേവസ്വം ബോർഡിൽ പുതിയ ഭരണ സമിതി ചുമതലയേറ്റയുടൻ ഇഷ്ടക്കാരെയും പാർട്ടി പ്രവർത്തകരെയും സ്ഥിരപ്പെടുത്താനുള്ള നീക്കം തകൃതിയായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ഭരണ സമിതി വന്നയുടൻ ഇക്കാര്യം പ്രത്യേക അജണ്ടയായി പരിഗണിച്ച് ബോർഡ് യോഗം ചേരുകയും 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ ബോർഡ് തന്നെ സത്യവാങ്മൂലം നല്‍കുമെന്നും അറിയിച്ച് കത്തു നൽകുകയായിരുന്നു. ഈ കത്ത് മറുനാടൻ പുറത്തുവിട്ടിരുന്നു. കത്തിൽ പറയുന്നത് ബോർഡിൽ ജോലി ചെയ്യുന്ന പല ജീവനക്കാരുടെയും പ്രായ പരിധി കഴിഞ്ഞുവെന്നു അവർക്കിനി മറ്റു മത്സര പരീക്ഷകൾ എഴുതാനാവില്ലന്നും മാനുഷിക പരിഗണന നല്കി അവരെ സ്്ഥിരപ്പെടുത്തണമെന്നുമാണ്. ഇത് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ നിഷ്ക്രിയരാക്കുന്ന സംഭവമായിരുന്നു.
ദേവസ്വം മന്ത്രി കടകംപള്ളി സുരന്ദ്രേന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഈ നീക്കത്തിന് അനുമതി നല്‍കിയതായും കത്തിലുണ്ട് എന്നാൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്നുവെന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ബോർഡ് കൈമാറിയ കത്ത് ഇപ്പോൾ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. പുതിയ ബോർഡ് ചെയർമാൻ കെ ബി മോഹൻദാസിന്റെ നേതൃത്വത്തിൽ സ്ഥിരപ്പെടുത്താൻ പോകുന്ന 10 വർഷം പൂർത്തിയാക്കിയവരിൽ 126 പേരുണ്ട്. ഇതിൽ 110 പേരെയും നിയമിച്ചത് നോട്ടിഫിക്കേഷനോ മറ്റു അറിയിപ്പുകളോ നൽകാതെ തിരികി കയറ്റി തന്നെയാണെന്ന് ഗുരുവായൂർ ദേവസ്വം ബോർഡും സമ്മതിക്കുന്നു. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് 110 പേരെ നിയമിച്ചത്്് നിയമപരമായോ നടപടി ക്രമങ്ങളോ പാലിച്ചല്ലന്ന് ബോർഡ് സമ്മതിച്ചിരിക്കുന്നത്. ഇതിന് സമാനമാണ് ഇപ്പോഴത്തേയും കാര്യങ്ങൾ.
കഴിഞ്ഞ ഫെബ്രുുവരിയിൽ നിലവിൽ വന്ന കെ.ബി മോഹൻ ദാസ് ചെയർമാനായ എൽ.ഡി.എഫ് ഭരണസമിതി യു.ഡി.എഫ് ഭരണസമിതി എടുത്ത എല്ലാവരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനം റദ്ദ് ചെയ്തു. അതിന് ശേഷമാണ്് 2005മുതൽ 2011 വരെയുള്ള എൽ.ഡി.എഫ് ഭരണസമിതി പിൻ വാതിൽ നിയമനം നൽകിയ 126 പേരെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിൽ 110 പേരുടെ നിയമനവും സ്ഥിരപ്പെടുത്താനുള്ള നീക്കവുമാണ് കോടികളുടെ അഴിമതി ആരോപണത്തിലേക്ക് വിഷയം എത്തിച്ചിരിക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശനവിവാദത്തിന് പിന്നാലെ ഈയിടെ ഉയർന്ന് വലിയ ആരോപണങ്ങളിൽ ഒന്നാണ് ഹിന്ദു വിശ്വാസികൾക്കെതിരെയാണ് സർക്കാർ നയം എന്ന്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം സർക്കാർ കൊണ്ട് പോകുന്നു എന്ന ആരോപണവും ശക്തമായി സംഘപരിവാർ കേന്ദ്രങ്ങൾ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.
ഇതിനു മറുപടിയായി ശബരിമലയിൽനിന്ന് സർക്കാർ ഒരു നയാപ്പൈസപോലും എടുക്കുന്നില്ലെന്നും മറിച്ച് കോടികൾ അങ്ങോട്ട് നൽകുകയാണെന്നുമുള്ള മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു പക്ഷേ അപ്പോൾ ഗുരുവായൂരിലെ പണം സർക്കാർ കൊള്ളയടിക്കുന്നുവെന്നായിരുന്നു വിമർശനം. എന്നാൽ താൽകാലിക നിയമനങ്ങളിലൂടെ ദേവസ്വം ഫണ്ട് പാർട്ടിക്കാർക്ക് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍