മുസ്ലിം സമുദായത്തിന്റെ വൈകാരിക വിഷയമായിട്ടും മുത്തലാഖ് വോട്ടെടുപ്പ് വേളയിൽ പാർലമെന്റിൽ നിന്നും മുങ്ങി പി കെ കുഞ്ഞാലിക്കുട്ടി; ബില്ല് ലോക്സഭ പാസ്സാക്കുമ്പോൾ പ്രതിഷേധം ഉയർത്താനോ എതിർ വോട്ട് രേഖപ്പെടുത്താനോ നിൽക്കാതെ മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ വീട്ടിലെ സൽക്കാരത്തിൽ അഭിരമിച്ച് ലീഗിന് നേതാവ്; നിർണായക വേളയിൽ സഭയിൽ എത്താത്ത കുഞ്ഞാലിക്കുട്ടിക്കെതിരെ അണികൾക്കിടയിൽ കടുത്ത അമർഷം; ആക്ഷേപം ശക്തമാകുമ്പോൾ ഇ.ടി.യുടെ പ്രസംഗം പ്രചരിപ്പിച്ച് പിടിച്ചു നിൽക്കാൻ ശ്രമം
ടി പി ഹബീബ്
കോഴിക്കോട്: തല്ലണ്ടമ്മാവാ നന്നാവൂല്ല എന്ന രീതിയിലാണ് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുത്തലാഖ് ബില്ല് പാസാക്കിയതിനെതിരെ മോദിക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്ന ലീഗ് പ്രവർത്തകർ അതേ രീതിയിൽ തങ്ങളുടെ നേതാവിനെതിരെയും പ്രതിഷേധിക്കേണ്ട ഗതികേടിലാണ്. ഏക ആശ്വാസമായി ലീഗ് അണികൾ എതിരാളികൾക്ക് മുമ്പിൽ എടുത്തുപയോഗിക്കുന്നത് ഇ.ടി.മുഹമ്മദ് ബഷീർ സാഹിബ് മുത്തലാഖ് ബില്ലിനെതിരെ കഴിഞ്ഞ ദിവസം ലോകസഭയിൽ നടത്തിയ പ്രസംഗമാണ്. ലീഗനുകൂല സോഷ്യൽ മീഡിയയിൽ ഇ.ടി.യുടെ പ്രസംഗം ഇപ്പോൾ വൈറലാണ്.
ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന മുത്തലാഖ് ബില്ല് ലോകസഭ പാസ്സാക്കുമ്പോൾ,പ്രതിപക്ഷം ഒറ്റ സ്വരത്തിൽ മുത്തലാഖ് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ശക്തിയുക്തം വാദിക്കുന്ന ഘട്ടത്തിൽ,മുസ്ലിം പുരുഷന്മാരെ മാത്രം കുറ്റക്കാരനാക്കുന്നതാണ് ബില്ലെന്ന് കോൺഗ്രസ് അംഗം എംപി.സുധാദേവ് വാദിക്കുന്ന ഘട്ടത്തിൽ,രാഷ്ട്രീയ പ്രേരിതമായാണ് സർക്കാർ മുത്തലാഖ് ബിൽ കൊണ്ട് വന്നതെന്ന് ആർ.എസ്പി.നേതാവ്
എൻ കെ പ്രേമചന്ദ്രൻ എംപി.പ്രസംഗിക്കുന്ന അവസരത്തിൽ എസ്പി.യും,അണ്ണാ ഡി.എം.കെ.യും.ഡി.എം.കെ.യും ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാതെ ഇറങ്ങിപ്പോകുന്ന ഘട്ടത്തിൽ മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം പറയുന്ന ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ വീട്ടിലെ സൽക്കാരത്തിലായിരുന്നുവെന്നതാണ് ലീഗ് അണികളുടെ പ്രതിഷേധത്തിന്റെ കാതൽ.
ആദ്യ തവണയാണ് അബദ്ധം സംഭവിച്ചതെങ്കിൽ മാപ്പ് കൊടുക്കാൻ പാകത്തിലായിരുന്നുവെന്നാണ് ലീഗ് അണികളും നേതാക്കളും പറയുന്നത്. ഭീമാബന്ധം നേരത്തെ തന്നെ ഉണ്ടായിരുന്നു. പിണറായി പേടിയിൽ നിയമസഭാ അംഗത്വം രാജിവെച്ച് മലപ്പുറത്ത് ഇ.അഹമമ്മദ് മരണപ്പെട്ടതിന്റെ ഒഴിവിൽ ലോകസഭയിലേക്ക് മൽസരക്കാൻ സ്വയം ഇറങ്ങി പുറപ്പെട്ട നേതാവായിരുന്നു കുഞ്ഞാലിക്കുട്ടി. അടുത്ത ഭരണം കോൺഗ്രസിന്റ നേതൃത്വത്തിലുള്ള യു.പി.എ.ക്കായിരിക്കുമെന്ന് മണത്തറിഞ്ഞാണ് ഒരു മുഴം മുമ്പേ ന്യൂഡൽഹിയിലേക്ക് വിമാനം കയറിയതെന്ന് ലീഗ് നേതാക്കൾ തന്നെ പറയുന്നു.
ന്യൂഡൽഹിയിലെ രാഷ്ട്രീയത്തിൽ ഒരു കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാനുള്ള നടപടികൾക്ക് ഇപ്പോഴേ ശ്രമം നടത്താനായിരുന്നു പദ്ധതി. അതിന് തടസ്സം ഉയരാൻ സാധ്യതയുള്ള ഇ.ടി.മുഹമ്മദ് ബഷീറിനെ സീനിയോരിറ്റി പറഞ്ഞും പാണക്കാട്ടെ കുടുംബത്തിൽ തനിക്കുള്ള സ്വാധീനം പറഞ്ഞ് പ്രചരിപ്പിച്ചും കേന്ദ്രമന്ത്രി സ്ഥാനത്തിലേക്കുള്ള വഴിയിൽ പരവതാനി വിരിക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പദ്ധതി. പാർട്ടിയിൽ തനിക്ക് വിമത സ്വരമില്ലാത്തതും പാണക്കാട് കുടുംബം താൻ പറയുന്നത് പോലെ കേൾക്കുമെന്നതും കുഞ്ഞാലിക്കുട്ടിക്ക് അനുകൂല ഘടകമാണ്.
ഇന്ത്യൻ രാഷ്ട്രീയം ഏറെ ചർച്ച ചെയ്ത ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിമാനം വൈകിയെന്ന കാരണം പറഞ്ഞ വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത് നേതാക്കൾക്ക് ഉണ്ടാക്കിയ ക്ഷീണം ചില്ലറയൊന്നുമല്ല. പി.വി.അബ്ദുൽവഹാബും ,പി.കെ.കുഞ്ഞാലിക്കുട്ടിയും കയറിയ വിമാനമാണ് വൈകിയെന്ന കാരണം പറഞ്ഞ് പ്രചരിപ്പിച്ച് വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത്. മട്ടന്നൂരിലെ നഗരസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തലായിരുന്നു കുഞ്ഞാലിക്കുട്ടിയെന്ന ചില നേതാക്കളുടെ വിശദീകരണം കുഞ്ഞാലിക്കുട്ടിയെ കൂടുതൽ അപഹാസ്യനാക്കുന്ന കാഴ്ചയാണ് കണ്ടത്. കുഞ്ഞാലിക്കുട്ടിയുടെ ലോകസഭയിലെ ആദ്യ ഫെർഫോമെൻസ് തന്നെ നിരാശയാണ് അണികൾക്ക് നൽകിയത്.അതിന് പിന്നാലെയാണ് മുത്തലാഖ് ബില്ല് നിയമമാകുന്ന ഘട്ടത്തിൽ പാർലിമെന്റിൽ ഹാജരാകാതെ മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ കല്ല്യാണ സൽക്കാരത്തിൽ പങ്കെടുത്തത്.
എന്തും ലീഗണികൾ സഹിക്കും എന്നതിന്റെ ധിക്കാരത്തോടെയുള്ള ഉത്തമ ഉദാഹരണാണിതെന്നാണ് രോഷത്തോടെ ലീഗണികൾ പ്രതികരിക്കുന്നത്. ഖാഇദെ മില്ലത്ത് ഇസ്മായിൽ സാഹിബും,പോക്കർ സാഹിബും, ബനാത്ത് വാലയും,സുലൈമാൻ സേട്ടു സാഹിബുമടങ്ങുന്ന ലീഗിന്റെ പാർലിമെന്റിലെ നേത്യനിര നിലപാട് രാഷ്ട്രീയം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടതെന്ന് ലീഗ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. കരളുറപ്പോടെ ശക്തമായി നിലപാട് പറയാൻ കരുത്തുള്ള നേത്യ നിരയായിരുന്നു അവർ.
പ്രത്യേക വിവാഹ നിയമബില്ല് വരുന്ന ഘട്ടത്തിൽ പാർലിമെന്റിലെ എല്ലാ അംഗങ്ങളും 'യെസ് യെസ്...'എന്ന് പറയുന്ന ഘട്ടത്തിലാണ് പാർലിമെന്റിന്റെ അകത്തളങ്ങളെ മുഴുവൻ ശ്രദ്ധയിലേക്ക് വലിച്ചെടുത്ത് പെട്ടെന്ന് ഉച്ചത്തിൽ നോ എന്ന ശബ്ദും ഉയരുന്നത്.ആ ശബ്ദം കേട്ട സ്ഥലത്തേക്ക് പണ്ഡിത് ജവഹർലാൽ നെഹ്റു നോക്കിയപ്പോൾ കണ്ടത് പോക്കർ സാഹിബിന്റെതായിരുന്നു.ആ നോ ആണ് ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ശബ്ദമായി മാറ്റിയതെന്ന് ലീഗിന്റെ ചരിത്ര പുസ്തകത്തിൽ തെളിമയാർന്ന അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്.ബനാത്ത് സാഹിബിന്റെ അനൗദ്യോദിക ബില്ല് ഓദ്യോദിക ബില്ലായി വന്ന ചരിത്രവും ലീഗണികൾ ആവേശപൂർവ്വമാണ് ഓർത്ത് വെക്കുന്നത്.
ഇന്ത്യൻ മുസ്ലിംങ്ങളുടെ ശബ്ദമായി കണ്ടിരുന്നത് ലീഗിന്റെ നിലപാടായിരുന്നുവെന്ന് ലീഗ് നേതാക്കൾ പറയുന്നു.ഇപ്പോൾ അതിൽ നിന്നും നിലപാടില്ലാത്ത, സംസാരിക്കാത്ത, പാർലിമെന്റിൽ എത്താൻ മടിക്കുന്ന,സ്ഥാനം മാത്രം ലക്ഷ്യമാക്കി നടക്കുന്ന നേതക്കളുടെ കൂട്ടമായി മാറിയിരിക്കുന്നുവെന്ന് ലീഗ് അണികൾ ചൂണ്ടിക്കാട്ടുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമാണ് നടക്കുന്നത്.എന്തിനായിരുന്നു ധ്യതിയിൽ പാർലിമെന്റിലേക്ക് പോകാൻ മനസ്സ് വെച്ചതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകണമെന്നാണ് ലീഗ് പ്രവർത്തകരുടെ ആവിശ്യം.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- ആലുവക്കാരൻ മുഹമ്മദ് ബഷീർ അകത്താകുമ്പോൾ
- നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍