ഓപ്പൺ ജയിലിൽ കഴിയുന്ന എല്ലാ മാസവും പരോൾ ലഭിക്കുന്ന ദുശ്ശീലങ്ങളില്ലാത്ത ബാദ്ധ്യതകളില്ലാത്ത എഴുത്തുകാരൻ; ഊഷ്മളമായ വൈവാഹിക ജീവിതത്തിന് പങ്കാളിയെ ക്ഷണിക്കുന്നു; ഈ പത്രപരസ്യത്തെ സോഷ്യൽ മീഡിയയിൽ കളിയാക്കിയവർ അറിയുന്നില്ല ആ ജീവിതം; നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് ലോറൻസ് പറയുന്നു സ്വന്തം കഥ
അരുൺ ജയകുമാർ
തിരുവനന്തപുരം: ഓപ്പൺ ജയിലിൽ കഴിയുന്ന എല്ലാ മാസവും പരോൾ ലഭിക്കുന്ന ദുശ്ശീലങ്ങളില്ലാത്ത അൻപത്കാരനായ എഴുത്തുകാരൻ ഡിമാന്റുകളില്ലാതെ ഊഷ്മളമായ വൈവാഹിക ജീവിതത്തിൽ താൽപര്യമുള്ളവരുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിഞ്ഞയാളുടെ പുനർവിവാഹ പരസ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഈ പരസ്യത്തിന്റെ പിന്നാമ്പുറം അന്വേഷിച്ചത്. മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണിയായ അനാഥ പെൺകുട്ടിയെ വിവാഹം ചെയ്ത ശേഷം ഒരു സാഹചര്യത്തിൽ അവരെ കൊന്ന കുറ്റത്തിന് ജയിലിൽ കിടന്ന ലോറൻസിന്റെ വ്യത്യസ്തമായ ഒരു കഥയാണ് അറിയാൻ കഴിഞ്ഞത്.
കൊലപാതകം നടന്നത് 2007ൽ
ഇപ്പോൾ വിവാഹ പരസ്യം നൽകിയിരിക്കുന്ന ലോറൻസിന്റെ ആദ്യ ഭാര്യയെ ഇയാൾ കൊലപ്പെടുത്തിയത് 2007 ഒക്ടോബർ 10ാം തീയതിയാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ അംഗമായ ലോറൻസിന്റെ ഭാര്യ സ്വന്തം കുട്ടികളേയും കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് കൊലപാതകത്തിലേക്ക് സംഭവം എത്തിയത്. 1993ൽ വിഴിഞ്ഞത്തിന് സമീപം മരിയ കോൺവെന്റ് എന്ന ഓർഫനേജിലെ അന്തേവാസിയായ വൽസല എന്ന യുവതിയെ ആണ് ലോറൻസ് വിവാഹം ചെയ്തത്. സ്വന്തമായി ഫർണിച്ചർ ബിസിനസും സൗഭാഗ്യ ഫർണിച്ചേഴ്സ് എന്ന സ്ഥാപനവും നടത്തിയിരുന്ന ലോറൻസ് നിർദ്ധനയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്താൽ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിന് ശേഷം ഇവർക്ക് രണ്ട് കുട്ടികളുണ്ടായി ജീഹോഷ് എന്ന ആൺകുട്ടിയും ജോഷ്യ എന്ന പെൺകുട്ടിയും. ഇരുവരേയും കൊലപാതകത്തിന് ശേഷം ലോറൻസ് കണ്ടിട്ടുമില്ല.മകന് ഇപ്പോൾ 23 വയസ്സും മകന് 21 വയസ്സും പ്രായമുണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് തന്റെ ഭാര്യ ഇത്തരമൊരു സംഘത്തിലെ കണ്ണിയാണെന്ന് ലോറൻസ് മനസ്സിലാക്കിയത്. തന്റെ കുട്ടികളേയും വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് വൽസലയുടെ കൊലപാതകം. മനുഷ്യക്കടത്ത് സംഘത്തിന്റെ താവളങ്ങളിലൊന്നായ ചുള്ളിമാനൂരിലെ ഒരു വീട്ടിൽ വച്ചാണ് സംഭവം. പിന്നീട് ഇയാൾ പൊലീസ് പിടിയിലായി. ജാമ്യത്തിലിറങ്ങിയെങ്കിലും 2008ൽ കോടതി ഇയാളെ ശിക്ഷിക്കുകയും ചെയ്തു.
കേസിനെ തുടർന്ന് ജയിലിലായ ലോറൻസിനെ സ്വന്തം അച്ഛനാണ് ജാമ്യത്തിലിറക്കിയത്. പിന്നീട് വലിയമല പൊലീസ് കുറ്റപത്രം സമർപ്പിച്ചതനുസരിച്ച് ഭാര്യയുടെ പേരിൽ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതിരുന്നതിനായി അവരെ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലാവുകയും ചെയ്തു. കേസിൽ ജയിലിലായതോടെ മൂന്നാംമൂട്, മലമുകൾ, കഴക്കൂട്ടം എന്നിവിടങ്ങളിലെ ഫർണിച്ചർ ഷോപ്പുകൾ അടച്ച് പൂട്ടുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്കുമായി ഡിലർഷിപ്പ് വരെ ഉണ്ടായിരുന്ന സ്ഥാപനമായിരുന്നു ഇത്.
ലോൺ അടയ്ക്കാതിരിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസ്
വലിയമല പൊലീസാണ് 2007ൽ നടന്ന കൊലപാതകത്തിനെകുറിച്ച് അന്വേഷിച്ചത്. സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്ന വൽസലയുടെ പേരിൽ ലോൺ എടുത്ത ശേഷം തിരിച്ചടയ്ക്കാതിരിക്കാൻ അവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. അനാഥാലയത്തിൽ നിന്നും വിവാഹം കഴിച്ച ശേഷം വീട്ടിലെത്തിയ വൽസലയ്ക്ക് പിന്നീട് വട്ടിയൂർക്കാവ് സഹകരണ ബാങ്കിൽ ജോലിയും തരപ്പെടുത്തി നൽകി. ഇവരുടെ പേരിൽ ഒരു ലക്ഷം രൂപ ലോൺ എടുത്ത ശേഷം തിരിച്ചടയ്ക്കാതിരുന്നു എന്നാണ് കേസ്. എന്നാൽ മനുഷ്യ കടത്ത് സംഘത്തിലെ കണ്ണിയായ ഭാര്യക്ക് ലോറൻസിന്റെ സഹോദരങ്ങളും പിന്തുണ നൽകിയിരുന്നുവെന്നാണ് അദ്ദഹം അന്ന് മുതൽ ആരോപിച്ചിരുന്നത്.ലോറൻസ് വിവാഹം കഴിക്കുന്നതിന് മുൻപും വൽസലയ്ക്ക് പലരുമായുള്ള ബന്ധത്തിലുണ്ടായ കുട്ടികളെ വിറ്റുവെന്നും ലോറൻസ് പറയുന്നുണ്ട്.
കുട്ടികളെ കാണാൻ ഇപ്പോഴും സാധിച്ചിട്ടില്ല
ഭാര്യയെ അപായപ്പെടുത്തിയ സംഭവം നടക്കുന്നത് 2007ൽ ആണ് . തന്റെ കുട്ടികളെ കടത്തികൊണ്ട് പോകാൻ ശ്രമിച്ച സംഘത്തിന് സഹായം ചെയ്ത ഭാര്യയെ വെട്ടികൊന്നതിനാണ് ലോറൻസ് അകത്തായത്. അന്ന് സംഭവമുണ്ടായപ്പോഴേക്കും കുട്ടികളെ മറ്റൊരു താവളത്തിലേക്ക് മനുഷ്യക്കടത്ത് സംഘം എത്തിച്ചിരുന്നു. മകളെ തൃശ്ശൂരിലെ ഒരു സ്ഥാപനത്തിലും മകനെ കോട്ടയം പാലയിലെ ഒരു സ്ഥാപനത്തിലുമാണ് എത്തിച്ചിരിക്കുന്നത്. 18 വയസ്സുവരെ ഇവരെ മറ്റൊരിടത്തേക്കും കൊണ്ട് പോകാതിരിക്കാൻ ലോറൻസ് കോടതിയെ സമീപിച്ചിരുന്നു. ആദ്യം 18 വയസ്സ് വരേയും പിന്നീട് 22 വയസ്സുവരേയും കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയും ചെയ്തു. രണ്ട് തവണ കോടതിയിൽ നിന്ന് ഉൾപ്പടെ അനുവാദം വാങ്ങിയെങ്കിലും നേരിൽ കുട്ടികളെ കാണാൻ പിന്നീട് ലോറൻസിന് കഴിഞ്ഞിട്ടില്ല.
മാസം തോറും പരോൾ!
സമൂഹ മാധ്യമങ്ങളിൽ വിവാഹ പരസ്യം വൈറലായതോടെ ഉയർന്ന് ഏറ്റവും വലിയ ചോദ്യമായിരുന്നു എല്ലാ മാസവും പരോൾ കിട്ടുന്ന ഏത് ജയിലിലാണെന്നത്.കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ലോറൻസിനെ ശിക്ഷാ കാലാവധിയിലെ നല്ലനടപ്പിനെ തുടർന്ന് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റുകയും ചെയ്തു. കുറച്ച് കാലം കൂടി കഴിയുമ്പോൾ ശിക്ഷ പൂർണമായും കഴിയും. ഇവിടെ ഓപ്പൺ ജയിലിൽ രണ്ടുമാസത്തിലൊരിക്കൽ വീട്ടിൽ പോയി മടങ്ങി വരാനുള്ള അവസരമുള്ളതുകൊണ്ടും വയസ്സുകാലത്ത് തനിക്ക് ഒരു തുണ ആവശ്യമുള്ളതുകൊണ്ടുമാണ് പുനർ വിവാഹത്തിന് തയ്യാറായതെന്ന് ലോറൻസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍