സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവരോട് കലിപ്പു തീരാതെ സർക്കാർ! സാലറി ചാലഞ്ചിൽ പങ്കെടുത്തവരും പ്രതികാര നടപടിയിൽ നിന്ന് മോചനമില്ലാത്ത അവസ്ഥയിൽ; ചാലഞ്ചിൽ നിന്ന് പിൻവാങ്ങിയവരുടെ ഡിസംബർ ശമ്പളം തടഞ്ഞു വെക്കപ്പെടുന്ന അവസ്ഥ; കുടുങ്ങിയത് വിസമ്മതപത്രം ആദ്യമേ നൽകാതിരുന്നവർ; ഒരൊറ്റ തവണ പണം അടച്ചവരുടെ ശമ്പളത്തിൽ നിന്നും ഇപ്പോഴും ഗഢുക്കൾ അപഹരിക്കപ്പെടുന്നു; പ്രശ്നം സ്പാർക്കിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകാത്തതിനാൽ; ഒത്തുകളിയെന്നും ആരോപണം
എം മനോജ് കുമാർ
തിരുവനന്തപുരം: സാലറി ചാലഞ്ചുമായി സഹകരിക്കാത്ത സർക്കാർ ജീവനക്കാർക്ക് നേരെയുള്ള പ്രതികാര നടപടികൾക്ക് ഇപ്പോഴും അവസാനമാകുന്നില്ലെന്ന് ആക്ഷേപം. ആദ്യം സാലറി ചാലഞ്ചിൽ പങ്കെടുത്ത ശേഷം പിന്നീട് പിൻവാങ്ങിയവർക്ക് ശമ്പളം തിരികെ നൽകുമെന്ന് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ഒന്നും നടപ്പിലാകാത്ത സ്ഥിതിയാണ്. ആദ്യം സമ്മതം പത്രം നൽകുകയും പിന്നീട് പിൻവാങുകയും ചെയ്ത ജീവനക്കാരുടെ ശമ്പളം ഈ മാസം മുടങ്ങുന്ന അവസ്ഥയിലുമാണ്. ശമ്പള സോഫ്റ്റ്വെയർ ആയ സ്പാർക്കിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാകാത്ത അവസ്ഥയായതിനാലാണ് ശമ്പളം മുടങ്ങുമെന്ന സ്ഥിതി സംജാതമാകുന്നത്.
സാലറി ചാലഞ്ചിൽ ജീവനക്കാരെ കുരുക്കിയിട്ട സർക്കാർ ഇപ്പോഴും ഈ കുരുക്കിൽ നിന്ന് ജീവനക്കാരെ മോചിതരാക്കാത്തത് മനഃപൂർവം എന്നാണ് ആക്ഷേപം ഉയരുന്നത്. . ഇത് സർക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗം എന്നാണ് ജീവനക്കാർക്കിടയിൽ സംസാരം. സാലറി ചാലഞ്ചിൽ പങ്കെടുത്തവരും വിസമ്മതപത്രം നൽകാത്തവരും രണ്ടു മാസത്തിന് ശേഷം സാലറി ചാലഞ്ചിൽ നിന്ന് പിൻവാങ്ങിയവരും ഒരേ പോലെ കുരുക്കിലാണ്. എന്നാൽ മനഃപൂർവം ഈ കുരുക്കഴിക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല. മുകളിൽ പറഞ്ഞ സർക്കാർ ജീവനക്കാർക്ക് ആശ്വാസം ലഭിക്കണമെങ്കിൽ ജീവനക്കാരുടെ ശമ്പള സോഫ്റ്റ്വെയർ ആയ സ്പാർക്കിൽ സർക്കാർ മാറ്റം വരുത്തേണ്ടതുണ്ട്.
ഇതിൽ മാറ്റത്തിനു സർക്കാർ തയ്യാറാകാത്തതാണ് ജീവനക്കാർ കുരുക്കിലാകാൻ കാരണമാകുന്നത്. ഇതിൽ സർക്കാരും സ്പാർക്കും തമ്മിലുള്ള ഒത്തുകളിയും മണക്കുന്നുണ്ട്. സ്പാർക്കിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാർ സ്പാർക്ക് കൈകാര്യം ചെയ്യുന്ന എൻഐസിക്ക് കത്ത് നല്കണം. പക്ഷെ ആ കത്ത് നൽകാൻ സർക്കാർ തയ്യാറല്ല. ഇപ്പോൾ സാലറി ചാലഞ്ചിൽ നിന്ന് പിന്മാറുന്നവരുടെ പിടിച്ച ശമ്പളം തിരികെ നൽകുമെന്ന് ഉത്തരവിറക്കിയെങ്കിലും ആ ഉത്തരവിനും ഫലമില്ലാതെ അവസ്ഥയാണ്. കാരണം ഇങ്ങിനെ ജീവനക്കാർക്ക് ശമ്പളം തിരികെ നൽകണമെങ്കിൽ സ്പാർക്കിൽ മാറ്റം വരുത്തണം.
സ്പാർക്കിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാർ കത്ത് നല്കണം. അല്ലാതെ ജീവനക്കാർ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യവുമായി സ്പാർക്കിനു മുന്നിൽ ഒരൊറ്റ ചോയ്സ് മാതമേയുള്ളൂ. ശമ്പളം തടഞ്ഞു വെയ്ക്കൽ. ഇങ്ങിനെ ആയിരക്കണക്കിന് പേരുടെ ശമ്പളം തടഞ്ഞു വെയ്ക്കപ്പെടുന്ന അവസ്ഥയിലാണ്. സാലറി ചാലഞ്ചിൽ പങ്കെടുത്ത് ഒരൊറ്റ തവണ ശമ്പളം നൽകിയവരും കുടുങ്ങി. സ്പാർക്ക് നോക്കുന്നത് സമ്മതപത്രമോ വിസമ്മത പത്രമോ എന്നാണ്. വിസമ്മത പത്രം നൽകിയ ആളുകളുടെ ശമ്പളം കട്ട് ചെയ്യുന്നില്ല. പക്ഷെ വിസമ്മത പത്രം നൽകിയില്ലെങ്കിൽ പിന്നെ അത് സമ്മത പത്രമാണ് സ്പാർക്കിന്റെ മുന്നിൽ.
ഒരൊറ്റ തവണ അടച്ചോ എന്ന് സ്പാർക്ക് നോക്കില്ല. അങ്ങിനെ ഒരു ഓപ്ഷൻ സ്പാർക്കിൽ ഏർപ്പെടുത്തിയിട്ടില്ല. ഇങ്ങിനെ ഒരൊറ്റ തവണ പണം അടച്ച ആളുകളിൽ നിന്നും സ്പാർക്ക് രണ്ടാമതും പണം പിടിക്കുന്നുണ്ട്. സാലറി ചാലഞ്ചിൽ പങ്കെടുത്ത് ഒരൊറ്റ തവണ പണം അടച്ചവരും ഇപ്പോൾ മേലോട്ട് നോക്കുകയാണ്. പല രീതിയിൽ ഒരൊറ്റ തവണ പണം അടയ്ക്കാൻ അവസരമുണ്ട്. ഒന്ന് പത്ത് മാസം കൊണ്ട് ശമ്പളം അടയ്ക്കാതെ തന്നെ സാലറി ചാലഞ്ചിൽ പങ്കെടുക്കാം. ഈ ഓപ്ഷൻ തിരഞ്ഞെടുത്തവരാണ് കുഴപ്പത്തിൽ ചാടിയിരിക്കുന്നത്. ഇവർക്ക് ലീവ് സറണ്ടർ നൽകാം. അത് ഒരു മാസത്തെ ശമ്പളം ആകും.
പിന്നെയുള്ളത് പേ റിവിഷൻ അരിയർ കൊടുക്കാം. ഇങ്ങിനെയും സാലറി ചാലഞ്ചിൽ ഭാഗഭാക്കാകാം. പത്ത് മാസത്തെ പിഎഫ് കോൺട്രിബ്യുഷൻ നൽകാം. ഇതെല്ലാം പത്തു തവണ അടവ് എന്ന സംഭവത്തിൽ നിന്ന് ജീവനക്കാർക്ക് വഴുതി മാറാനുള്ള അവസരമാണ്. ഇങ്ങിനെ ഒറ്റത്തവണയായി നൽകിയവരുടെ ശമ്പളത്തിൽ സാലറി ചാലഞ്ച് എന്ന് പറഞ്ഞു സ്പാർക്ക് വീണ്ടും കൈവയ്ക്കുകയാണ്. കാരണം സ്പാർക്കിന്റെ മുന്നിൽ ഇവർ സാലറി ചാലഞ്ചിന് സമ്മതം മൂളിയതാണ്. സാലറി ചാലഞ്ചിന് സമ്മതം മൂളിയാൽ സ്പാർക്ക് ചെയ്യുന്നത് പത്ത് തവണ സാലറിയിൽ നിന്ന് പണം ഈടാക്കുകയാണ്. സർക്കാരിന് ഈ കാര്യം അറിയാവുന്നതാണ്. പക്ഷെ ഒരൊറ്റ തവണ സാലറി ചാലഞ്ചിൽ പങ്കെടുത്തവർക്കായി സ്പാർക്കിൽ സർക്കാർ മാറ്റം വരുത്തിയില്ല.
ജീവനക്കാരിൽ നിന്ന് വരുന്നത് മുഴുവൻ വരട്ടെ എന്ന സർക്കാർ മനോഭാവവും നിലപാടും ഇതിനു പിന്നിലുണ്ട്. ഇതാണ് ജീവനക്കാർക്ക് കുരുക്കാകുന്നത്. സ്പാർക്ക് സോഫ്റ്റ് വെയറിൽ മാറ്റം വരുത്തണമെന്ന ആവശ്യം ജീവനക്കാരിൽ നിന്നും ഉയരുമ്പോൾ സ്പാർക്ക് മനഃപൂർവം നെറ്റ് വർക്ക് ഡൗൺ ചെയ്യുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. നെറ്റ്വർക്ക് ഡൗൺ ആക്കിയാൽ ഒരു ബില്ലും എന്റർ ചെയ്യാൻ കഴിയില്ല. ഈ രീതിയിൽ സർക്കാർ- എൻഐസി ഒത്തുകളിയും ഉയരുന്നുണ്ടെന്നു ജീവർക്കാർക്കിടയിൽ തന്നെ ആക്ഷപം ഉയരുന്നുണ്ട്. കൊല്ലത്തെ ഒരു ഡോക്ടർ മെറ്റെണിറ്റി ലീവിൽ ആണ്. അവർ സമ്മതമോ വിസമ്മതമോ നൽകിയിട്ടില്ല. പ്രസവാവധിയിൽ ഉള്ളവർ എങ്ങിനെ ഇത് എഴുതി നൽകും.. അവരുടെ ശമ്പളം പക്ഷെ സർക്കാർ കൃത്യമായി കട്ട് ചെയ്യുന്നുണ്ട്.
ഇവർ എഴുതി നൽകി. എന്റെ ഒരു മാസത്തെ ശമ്പളം പിടിച്ചിട്ടുണ്ട്. ഞാൻ സമ്മത പത്രം നൽകിയിട്ടില്ല. അത് പ്രസവാവധിയിൽ ആയ കാരണമാണ്. എന്റെ ശമ്പളം പിടിക്കരുത്. ഇവരുടെ ശമ്പളം പിടിച്ചു കൊണ്ടിരിക്കുകയാണ്. ഗർഭിണികളോട് വരെ സർക്കാർ ക്രൂരതയാണ്. അതുകൊണ്ട് തന്നെയാണ് ഗർഭിണികളെ പോലും സർക്കാർ വെറുതെ വിടുന്നില്ല എന്ന് ആക്ഷേപം ഉയരുന്നത്. ശമ്പളം കട്ട് ചെയ്യരുത് എന്ന് പറഞ്ഞാലും പിന്നീടും ശമ്പളം കട്ട് ചെയ്താൽ ആ ഉദ്യോഗസ്ഥന്റെ നേർക്ക് ജീവനക്കാർക്ക് കേസ് നൽകാവുന്നതാണ്. ആരെയും നിർബന്ധിച്ച് സാലറി ചാലഞ്ചിൽ പങ്കെടുപ്പിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ കേസ് നൽകിയാൽ ശമ്പളം ഉദ്യോഗസ്ഥന് സ്വന്തം കയ്യിൽ നിന്ന് നൽകേണ്ടി വരും എന്ന അവസ്ഥയും ഉണ്ട്. ഇത് സാലറി ബിൽ തയാറാക്കുന്ന ഉദ്യോഗസ്ഥരെയും ഭയചകിതരാക്കുന്നുണ്ട്.
ഇങ്ങിനെ പലവിധ പ്രശ്നങ്ങളാണ് സാലറി ചാലഞ്ചിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വരുന്നത്. പക്ഷെ സാലറി ചാലഞ്ച് പരാജയമാണ്. അൻപത് ശതമാനം ജീവനക്കാർ പോലും സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടില്ല. ആകെയുള്ള 483733 ജീവനക്കാരിൽ 277338 പേർ മാത്രമാണ് സാലറി ചാലഞ്ചിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ലക്ഷ്യമിട്ടതിന്റെ 25 ശതമാനം മാത്രമാണ് സർക്കാരിന് പിരിഞ്ഞു കിട്ടിയത്. രണ്ടായിരത്തി ഇരുന്നൂറ്റി പതിനൊന്ന് കോടി രൂപ പിരിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ പിരിഞ്ഞു കിട്ടിയതോ 488 കോടി രൂപ മാത്രം. ഇതാണ് സർക്കാരിന്റെ രോഷം ജീവനക്കാർക്ക് നേരെ തിരിയുന്നതിന്റെ കാരണം. ഇതിന്റെ പേരിൽ പ്രതികാര നടപടികൾ തുടരുക തന്നെയാണ് എന്നാണ് സ്പാർക്ക് ഉയർത്തിക്കാട്ടി ജീവനക്കാർ ആരോപിക്കുന്നത്.
Stories you may Like
- പിൻഗാമിക്ക് 29 വർഷം തികയുമ്പോൾ സഫീർ അഹമ്മദിന്റെ കുറിപ്പ്
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- സുരേഷ് കുമാറിന് പിന്നിൽ ആര്? വിജിലൻസിനെ ഞെട്ടിച്ച് പാലക്കയത്തെ അഴിമതി
- കുടിയേറ്റം കുറയ്ക്കുവാനുള്ള നടപടികളുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രവേർമാൻ
- മഹുവ മൊയ്ത്രയെ പിന്തുണച്ച് മമത ബാനർജി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്