സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഫലപ്രദമായി തടയാൻ പിആർഡിക്ക് കഴിയുന്നില്ല; തിളക്കം കൂട്ടേണ്ട പിആർഡിക്ക് തിളക്കം കുറയുന്നു; സർക്കാർ പരസ്യങ്ങൾ സ്വകാര്യ പരസ്യ ഏജൻസിക്ക് കൈമാറി പിആർഡിയെ നോക്കു കുത്തിയാക്കാൻ നീക്കം സജീവം; പരസ്യ ഏജന്റിന്റെ പ്രതിനിധകളും പിആർഡി ഉന്നത ഉദ്യോഗസ്ഥരും രഹസ്യ യോഗം ചേർന്ന് സ്വകാര്യവൽക്കരണ ചർച്ചകൾ സജീവമാക്കി
അരുൺ ജയകുമാർ
തിരുവനന്തപുരം: സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തമാണ് പിആർഡിക്കുള്ളത്. എന്നാൽ ഇത് നല്ല രീതിയിൽ നിർവ്വഹിക്കാൻ സർക്കാർ സംവിധാനത്തിന് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബദൽ മാർഗ്ഗം തേടുകയാണ് വകുപ്പ് ഡയറക്ടർ തന്നെ. സർക്കാർ പരസ്യങ്ങൾ സ്വകാര്യ ഏജൻസിക്ക് നൽകാനാണ് നീക്കം. ഇതോടെ സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്മെന്റിനെ സ്വകാര്യവൽകരിക്കാൻ അണിയറയിൽ സജീവമായ നീക്കം നടക്കുന്നുവെന്ന ആരോപണവും ഉയരുന്നു.
പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്മെന്റിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്നും സൂചനയുണ്ട്. പിആർഡിയിലെ തന്നെ ജീവനക്കാർക്ക് ഇങ്ങനെയൊരു നീക്കത്തിൽ കടുത്ത അമർഷമുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് വകുപ്പിലെ ഉന്നതരുടെ നീക്കം. രണ്ടാഴ്ച മുൻപ് ഇത് സംബന്ധിച്ച ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി തൈക്കാട് ഗസ്റ്റ് ഹൗസിൽ വകുപ്പിലെ പ്രമുഖ വ്യക്തികളും ചില സ്വകാര്യ ഏജൻസികളുടെ വക്താക്കളും ഒത്തുകൂടിയതായും വിവരമുണ്ട്. പിആർഡി ഡയറക്ടർ അമ്പാടിയുടെ നേതൃത്വത്തിലാണ് ഗസ്റ്റ് ഹൗസിൽ യോഗം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെയാണ് യോഗം ചേർന്നതെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പിആർഡി വകുപ്പ് ഇങ്ങനെയൊരു യോഗം കൂടിയതും. ഡയറക്ടറുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ഇൻഫർമേഷൻ ഓഫീസർമാർ എന്നിവരാണ് പങ്കെടുത്തത്. പിന്നെ മറ്റ് ചില വ്യക്തികളും പങ്കെടുത്തിരുന്നു. പിആർഡിയെ സ്വകാര്യവൽകരിക്കുവാനായി സ്വീകരിക്കേണ്ട നയം തന്നെയാണ് അനൗദ്യോഗികമായി ചർച്ച ചെയ്തത്. സർക്കാർ പരസ്യങ്ങളിൽ ഏതൊക്കെ പുറത്ത് പരസ്യ ഏജൻസികൾക്ക് നൽകാമെന്നാണ് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ വിഷയമായത്.
സർക്കാർ പരസ്യങ്ങളും പരിപാടികളും ഏകോപിപ്പിക്കേണ്ട വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ അതിനെ സവകാര്യ വൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന ഗുരുതരമായ വീഴ്ചയാണ്. യോഗത്തിൽ പങ്കെടുക്കാനെത്തിയ സ്വകാര്യ ഏജൻസികളുടെ പ്രതിനിധികളെ പരിചയപ്പെടുത്തിയത് പോലും പുറത്ത് നൽകാവുന്ന പരസ്യങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സഹായിക്കാനെത്തിയവരെന്നാണ്. ഈ യോഗത്തിന് എത്തിയവരിൽ ഏറെയും സി.പി.എം അനുകൂല സംഘടനാ പ്രവർത്തകരായിരുന്നു. ഇവർ ഈ അജണ്ടയെ എതിർത്തുവെന്നതാണ് യാഥാർത്ഥ്യം. അപ്പോഴും സ്വകാര്യവൽക്കരണ നീക്കവുമായി മുന്നോട്ട് പോവകുയാണ് ഡയറക്ടർ എന്നാണ് സൂചന.
പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി നൂറു ദിവസം പിന്നിട്ടപ്പോൾ ഭരണ നേട്ടങ്ങളും ആദ്യ കാല പദ്ധതികളും പൊതു ജനങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള ഉത്തരവാദിത്വം സ്വാഭാവികമായിട്ടും പിആർഡിക്കാണ്. വലിയ ആത്മാർതതയോടെയാണ് ജീവനക്കാർ ഇതിനായി ശ്രമിച്ചിരുന്നതും. എന്നാൽ സർക്കാറിന്റെ നേട്ടങ്ങളും നൂറു ദിവസത്തെ കർമ്മ പരിപാടികളും അടങ്ങിയ ബുക്ലെററിന്റെ അവസാന വട്ട പണികൾ പുരോഗമിക്കുന്നതിനിടയിൽ ഇത് ഒരു സ്വകാര്യ ഏജൻസിക്ക് നൽകുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫിന്റെ പ്രചരണ പരിപാടികൾ പരസ്യം ചെയ്തിരുന്നതും എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്നുമുള്ള പരസ്യ വാക്യങ്ങളുമുൾപ്പടെ തയ്യാറാക്കിയ മൈത്രി എന്ന പരസ്യ കമ്പനിക്കാണ് 100 ദിവസത്തെ സർക്കാറിന്റെ പരസ്യവും നൽകിയത്. ഇതിൽ വിജിലൻസിന്റെ ചില പരിശോധനകളും അന്വേഷണങ്ങളും നടക്കുകയും ചെയ്തിരുന്നു.
ഓഫീസ് സമയം കഴിഞ്ഞും തങ്ങൾ ജോലി ചെയ്ത് തയ്യാറാക്കിയതിനെ തമസ്കരിക്കുകയും ഒരു സ്വകാര്യ ഏജൻസിക്ക് എല്ലാം ശരിയാക്കികൊടുക്കുന്ന നിലപാട് വകുപ്പ് സ്വീകരിക്കുകയും ചെയ്തത് വലിയ അളവിൽ ജീവനക്കാരുടെ അമർഷത്തിനും സങ്കടത്തിനും വഴിവച്ചു.സർക്കാർ എന്ത് ചെയ്തുവെന്നും എന്തൊക്കെ ചെയ്തുവെന്നും പുറംലോകം അറിയുന്നത് തന്നെ ഈ വകുപ്പിലൂടെയാണ്. സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നവർ. സർക്കാറിന്റെ വിവിധ പരിപാടികളുടെ ഫീൽ പബ്ലിസിറ്റി, മീഡിയാ റിലേഷൻ, വെബ്, പത്രക്കുറിപ്പുകൾ തുടങ്ങി എല്ലാം കൈകാര്യം ചെയ്യുന്നത് ഈ വകുപ്പിൽ നിന്നുമാണ്. വെറും 85 ജീവനക്കാർ മാത്രമുള്ള സർക്കാർ വകുപ്പുകളിലെ തന്നെ ഏറ്റവും ചെറിയ വിഭാഗവുമാണ് പിആർഡി. മറ്റ് സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും വ്യത്യസ്തമായി ഭൂരിഭാഗവും ആത്മാർതമായി ജോലി ചെയ്യുന്ന വകുപ്പെന്ന ഖ്യാതിയുമുണ്ട് പിആർഡിക്ക്
മുഖ്യധാരാ മാധ്യമങ്ങളിൽ പത്രപ്രവർത്തകരായി ജോലി ചെയ്തിട്ടുള്ളവർ തന്നെയാണ് പിആർഡി വകുപ്പിലേക്ക് എത്തുന്നതും. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്തും കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന വകുപ്പാണ് പിആർഡി. യുഡിഎഫിന്റെ കാലത്ത് വിവിധ വകുപ്പുകൾക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴും പിആർഡിയിൽ കാര്യങ്ങൾ നല്ല രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. കഴിഞ്ഞ സർക്കാറിന്റെ സമയത്ത് ഡിപ്പാർട്മെന്റിന് തന്നെ നല്ലകാലമായിരുന്നു. നിലവിലെ പിആർഡിയിലെ കാര്യങ്ങളുടെ പോക്ക് ജീവനക്കാരുടെ തന്നെ മനം മടുപ്പിക്കുന്നതാണ്. വകുപ്പിലെ ജീവനക്കാരെ ഒന്നിനുംകൊള്ളാത്തവരെന്ന് മുദ്രകുത്തി മനോവീര്യം കടെുത്തുന്ന നിലപാടിൽ ജീവനക്കാർക്കും കടുത്ത അമർഷമുണ്ട്.
Stories you may Like
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- 'പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം' പരസ്യത്തിന് പിന്നിൽ
- സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം
- മോദിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റ്
- രൺവീർ സിംഗും മുതിർന്ന താരം ജോണി സിൻസും അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍