ഒരു കൗൺസിലിംഗിനും വിധേയമാകതെ ഞാൻ നാലുപ്രാവശ്യം രക്തം കൊടുത്തു; നാലുപ്രാവശ്യവും എച്ച്ഐവി പോസിറ്റീവായിരുന്നു; എല്ലാ തവണയും റെയിൽവേ ജീവനക്കാരൻ രക്തം കൊടുത്തത് ആർസിസിയിലും; പിഞ്ചു കുഞ്ഞിന് തീരാ ദുരിതം നൽകിയത് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിലെ ക്രമക്കേടുകൾ തന്നെ; ഗുരുതരമായ വീഴ്ചയോട് കണ്ണടച്ച് അധികാരികളും; മരുന്ന് പരീക്ഷണത്തിന് ശേഷം റീജിയണൽ ക്യാൻസർ സെന്റിനെ പ്രതിക്കൂട്ടിലാക്കാൻ 'എയ്ഡ്സ്' വിവാദം
എം എസ് സനിൽകുമാർ
തിരുവനന്തപുരം: കേരളത്തിലെ, ഏറ്റവും പ്രമുഖമായ കാൻസർ ചികിൽസാ കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ. പല ആക്ഷേപങ്ങളും ഈ ആശുപത്രിയെ കുറിച്ച് മുമ്പ് ഉയർന്നിട്ടുണ്ട്. രോഗികളിൽ, അധാർമികമായ മരുന്ന് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് തെളിഞ്ഞ സ്ഥാപനമാണ് ആർസിസി. ആക്ഷേപങ്ങൾ ഉയരുമ്പോഴൊക്കെ, സ്ഥാപനത്തെ തകർക്കാൻ വേണ്ടിയുള്ള കുപ്രചാരണങ്ങളാണ് നടത്തുന്നത് എന്ന തൊടുന്യായം ആർസിസിയുടെ ഭാഗത്ത് നിന്ന് എപ്പോഴും ഉണ്ടാവുന്നുണ്ട്. ഇപ്പോൾ, ആർസിസിക്കെതിരെ, വ്യക്തമായ തെളിവുകളോടെ ആക്ഷേപം.
ആർസിസിയിൽ നിന്ന് രക്തം നൽകിയ ഒരു കുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായി എന്നത് മിക്കവാറും എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ആർസിസിയിൽ നിന്ന് വേണ്ടത്ര പരിശോധനകളില്ലാതെ, രക്തം നൽകിയതുകൊണ്ടാണ് കുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായത് എന്ന് വ്യക്തം. ഈ സംഭവത്തിൽ, ആർസിസിയെ ന്യായീകരിച്ച് ഡോക്ടർമാരുടെ സംഘടനകളടക്കം രംഗത്ത് വന്നിരുന്നു. സയലന്റ് പീരീയഡിൽ, എച്ച്ഐവി അണുവിനെ കണ്ടെത്താൻ ക്ലിനിക്കൽ പരിശോധനകളിലൂടെ സാധിക്കില്ല. ഇതാണ് കഴിഞ്ഞ തവണ ഒരുകുട്ടിയിൽ എച്ച്ഐവി അണുബാധ കണ്ടെത്തിയപ്പോൾ, ആർസിസി പറഞ്ഞ ന്യായം.
എന്നാൽ, മറുനാടൻ മലയാളി കണ്ടെത്തിയ സത്യം ഭയാനകമാണ്. ആർസിസിയിൽ, എച്ച്ഐവി അണുബാധ കണ്ടെത്തിയ വ്യക്തിയുടെ രക്തം നാലുതവണ രോഗികൾക്ക് വിതരണം ചെയ്തു. റെയിൽവെ ജീവനക്കാരനായ ഇയാൾ നൽകിയ എച്ച്ഐവി കലർന്ന രക്തം ആർക്കൊക്കെ നൽകിയെന്ന കാര്യത്തിൽ, ആർസിസിക്ക് ക്യത്യമായ വിവരങ്ങളില്ല. 2017 സെപ്റ്റംബർ 29 നാണ് ഇയാൾ എച്ച്ഐവി ബാധിതനാണെന്ന വിവരം ആർസിസി അറിയുക്കുന്നത്. ഇതിന് മുമ്പ് ഇയാൾ മൂന്ന് തവണ ആർസിസിയിൽ രോഗികൾക്ക് രക്തം ദാനം ചെയ്തു. ഇയാൾ എച്ച്ഐവി ബാധിതനാണെന്ന് രക്തപരിശോധനയിൽ തിരിച്ചരിഞ്ഞിട്ടും, അത് രഹസ്യമാക്കി വയ്ക്കുകയും, ദാതാവിനെ ഇക്കാര്യം അറിയിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തു.
ആർസിസിയിൽ രക്ത പരിശോധനയ്ക്കായി രണ്ട് രീതികളാണ് അവലംബിക്കുന്നത്. രക്തം ദാനം ചെയ്യുന്നതിന് മുമ്പായി ദാതാക്കളോട് ക്യത്യമായ വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കുകയും അവരെ അതിനായി സജ്ജരാക്കുകയുമാണ് പതിവ്. ഏതെങ്കിലും തരത്തിലുള്ള രോഗമുള്ള രക്തമാണ് ദാതാവ് നൽകിയതെന്ന് അറിഞ്ഞാൽ അക്കാര്യം അവരെ ക്യത്യമായി അറിയിക്കണമെന്നാണ് ചട്ടം. ആർസിസിയുടെ രക്ത ബാങ്കിൽ മൂന്ന് കൗൺസിലർമാരുണ്ടായിട്ടും രക്തദാതാക്കളെ കൗൺസിൽ ചെയ്യുന്ന ഏർപ്പാട് ഇവിടെ നിലവില്ലെന്നാണ് അറിയുന്നത്.
2013 മുതൽ ആർസിസിയിൽ പ്രീ-ഡൊണേഷൻ കൗൺസലിങ് നടക്കുന്നില്ലെന്നാണ് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നത്. പ്രീ-ഡൊണേഷൻ കൗൺസലിങ് പുനരാരംഭിച്ച ശേഷമാണ് ഒമ്പത് വയസുകാരിയായ ബാലികയ്ക്ക് എച്ച്ഐവി കലർന്ന രക്തം നൽകിയ വിവരം പുറത്തായത്.ഇതേ പോലെ തന്നെ പോസ്റ്റ് ഡൊണേഷൻ കൗൺസലിങ്ങും ഇവിടെ നടക്കുന്നില്ല. അതകൊണ്ടാണ് മൂന്ന് വട്ടം അയാൾ എച്ചഐവി കലർന്ന രക്തം നൽകിയിട്ടും ദാതാവിനെ ഇക്കാര്യം അറിയിക്കുന്നതിൽ ആർസിസിയിലെ കൗൺസിലർമാർ പരാജയപ്പെട്ടത്.
ഇയാളിൽ നിന്ന് സ്വീകരിച്ച രക്തം ആർക്കൊക്കെ ദാനം ചെയ്തെന്നോ, സ്വീകർത്താക്കൾക്ക് ഈ രോഗം പിടിപെട്ടോയെന്നതിനെ കുറിച്ചോ ആർസിസി ക്യത്യമായ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇത്ര ഗുരുതരമായ ക്രമക്കേട് നടന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനോ, വിശദീകരണം നൽകാനോ ആർസിസിയിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗം മേധാവി തയ്യാറായിട്ടില്ല. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിൽ,നടക്കുന്ന ക്രമക്കേടിന്റെ ആഴമാണ് പിഞ്ചുകുഞ്ഞിന്റെ അനുഭവം തെളിയിക്കുന്നത്.
രക്തത്തിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ സൂക്ഷിക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രമാണ്.അതിന് മുമ്പ് ഇത്തരത്തിൽ രോഗാണുബാധയുണ്ടായതിനെ കുറിച്ച് ആർസിസിയിൽ രേഖകൾ സൂക്ഷിക്കാറില്ല. രക്തദാതാക്കളെ കുറിച്ചും അവർ നൽകുന്ന രക്തത്തെ കുറിച്ചുള്ള രേഖകളൊന്നും തന്നെ ആർസിസി വർഷങ്ങളായി സൂക്ഷിക്കുന്നില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. രക്തദാനത്തിനുള്ള നടപടിക്രമങ്ങളിലെ ഗുരുതരമായ ലംഘനം പലവട്ടം അധികൃതരെ ചൂണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടാവുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. രക്തദാതാക്കളുടെ കൗൺസലിങ്, രക്തശേഖരണം, ഗ്രൂപ്പ് തരംതിരിക്കൽ, ക്രോസ് മാച്ചിങ് തുടങ്ങിയ പ്രക്രിയകൾക്ക് പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളും യന്ത്രസാമഗ്രികളും രക്ത ബാങ്കിന് വേണ്ടി വാങ്ങിക്കൂട്ടുന്നുണ്ടെങ്കിലും ഇവയുടെ ഫലപ്രദമായ ഉപയോഗങ്ങൾ നടക്കുന്നില്ല. കമ്മീഷനടിക്കുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗശൂന്യമായ ഈ ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍