ദർശനവിവാദത്തിന് ശേഷവും സുനിൽസ്വാമിക്ക് സന്നിധാനത്ത് സജീവം; എല്ലാ ഒത്താശയും ചെയ്യുന്നത് പ്രയാർ ഗോപാലകൃഷ്ണനും ദേവസ്വം അധികൃതരും; സ്വർണക്കൊടിമര പ്രതിഷ്ഠാ ചടങ്ങുകളിലും നിറഞ്ഞുനിന്നത് ദർശന ദല്ലാൾ തന്നെ; സുരക്ഷാ ആശങ്ക ഉയർത്തി കേന്ദ്ര ഇന്റലിജൻസ്
ശ്രീലാൽ വാസുദേവൻ
ശബരിമല: ദർശന വിവാദങ്ങൾക്കു ശേഷവും പണ്ട് ദേവസ്വം മന്ത്രിയായിരിക്കെ ജി സുധാകരൻ കാണിച്ച ആർജവം ഇപ്പോഴത്തെ സർക്കാർ കാണിക്കുന്നില്ലെന്ന് വ്യക്തമാക്കി ദർശന ദല്ലാൾ സുനിൽ സ്വാമി സന്നിധാനത്ത് വിലസൽ തുടരുന്നു. ഇത് വലിയ സുരക്ഷാ ഭീഷണിയാണെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ വിലയിരുത്തൽ. കൊടിമരത്തിൽ മെർക്കുറി തളിച്ച് കേടുവരുത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികൾ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ വ്യക്തിയെ ഇങ്ങനെ സന്നിധാനത്ത് എന്തും ചെയ്യാൻ വിടുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ശബരിമല സന്നിധാനത്തിലെ ദർശന നിയന്ത്രണം ഇപ്പോഴും സുനിൽ സ്വാമിക്കുതന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു അടുത്തിടെ സന്നിധാനത്ത് നടന്ന സ്വർണക്കൊടിമര പ്രതിഷ്ഠാ ചടങ്ങുകളും. സ്വർണ്ണ കൊടിമര പ്രതിഷ്ഠാചടങ്ങുകൾക്കിടയിൽ ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനും മെമ്പർമാർക്കുമൊപ്പം സുനിൽ സ്വാമിയും സോപാനത്തിൽ നിലയുറപ്പിച്ച് ദർശനത്തിന് നേതൃത്വം നൽകിയതാണ് ചർച്ചയാകുന്നത്. സന്നിധാനത്ത് വേണ്ടത്ര സുരക്ഷയില്ലെന്ന് ദേവസം പ്രസിഡന്റ് ്പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. പൊലീസിനെതിരെ ആരോപണവും ഉന്നയിച്ചു. എന്നാൽ ദേവസം ബോർഡാണ് ഏറ്റവും വലിയ സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപം. സുനിൽ സ്വാമിക്ക് എല്ലാ ഒത്താശയും ലഭിക്കുന്നത് ദേവസം ബോർഡ് പ്രസിഡന്റിന്റെ സഹായത്തോടെയാണെന്നാണ് വിലയിരുത്തൽ.
സോപാനത്തിന് തൊട്ട് സമീപത്തുള്ള ഗാർഡ് റൂമിലാണ് സുനിൽ സ്വാമിയുടെ കേന്ദ്രം. ഗാർഡുമാർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കും. ഈ മുറി എസിയാക്കിയതും സുനിൽ സ്വമാിയാണ്. ഈ സാഹചര്യത്തിൽ ഗാർഡുമാരുടെ പിന്തുണയോടെ സ്വാമി വിലസുന്നു. ദേവസം പ്രസിഡന്റ് അടക്കമുള്ള എല്ലാവർക്കും ഇക്കാര്യം അറിയാം. എന്നാൽ ആരും തടയുന്നില്ല. ദുരൂഹതകൾ ഏറെയുള്ള വ്യക്തി ഇങ്ങനെ സോപാനം കേന്ദ്രമാക്കുന്നത് ഗുണകരമല്ലെന്നാണ് വിലയിരുത്തൽ. രണ്ടു മാസം മുൻപ് സ്ത്രീകൾ സന്നിധാനത്ത് ദർശനത്തിനെത്തിയത് സുനിൽ സാമിയുടെ നേതൃത്വത്തിലായിരുന്നു. ഇത് വിവാദമായതിന് പിന്നാലെ സുനിൽസ്വാമി ദർശന ദല്ലാളായി വിലസുന്നത് തടയണമെന്ന ആവശ്യവും ശക്തമായി.
എന്നാൽ കാര്യങ്ങൾ പഴയപടി തന്നെയാണെന്നും സന്നിധാനത്ത് വിലസാൻ സുനിൽസ്വാമിക്ക് ഇപ്പോഴും ഒത്താശ ചെയ്യാൻ ദേവസ്വം അധികൃതർ മുന്നിലുണ്ടെന്നുമാണ് വ്യക്തമാകുന്നത്. ശബരിമല കേന്ദ്രീകരിച്ച് സുനിൽ സ്വാമി നടത്തുന്ന ബിസ്സിനസ്സുകളും അവിഹിത ഇടപാടുകളും അന്വേഷിക്കണമെന്നും ആവശ്യമുയർന്നിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമലയിലെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഓഫീസർ രവിശങ്കർ ഉപയോഗിക്കുന്നത് സുനിൽ സ്വാമി സമ്മാനമായി നൽകിയ ഇന്നോവ കാറാണെന്ന ആരോപണവും നേരത്തെ ദർശന വിവാദം ഉണ്ടായതിന് പിന്നാലെ ഉയർന്നിരുന്നു.
കഴിഞ്ഞ 8 വർഷത്തോളമായി ശബരിമലയിലെ എക്സിക്യുട്ടീവ് ഓഫീസറായി എത്തുന്നവർക്ക് സുനിൽ സ്വാമിയുടെ വകയാണ് കാറുകൾ. മേൽശാന്തിമാരും തിരുവിതാംകൂർ ദേവസ്വം ബോർഡിലെയും ശബരിമലയിലെയും ചില ഉയർന്ന ഉദ്യോഗസ്ഥരുമൊക്കെ സുനിൽ സ്വാമിയുട പറ്റുപടിക്കാരാണെന്ന ആക്ഷേപവും ഉയരുന്നുണ്ട. കഴിഞ്ഞ പത്തു വർഷത്തോളമായി പാലക്കാട് കൊല്ലംകോട് സ്വദേശിയായ സുനിൽ സ്വാമി ശബരിമലയിൽ പിടിമുറുക്കിയിട്ട്. സുനിൽ സ്വാമിക്ക് താമസിക്കാൻ ദേവസ്വം വക ഗസ്റ്റ് ഹൗസിൽ രാജകീയമായ സൗകര്യവും അതോടൊപ്പം ദേവസ്വം ഗാർഡുമാരുടെ മുറിയും ഒരുക്കി നൽകുന്നുണ്ട്. വി ഐ പി ഗസ്റ്റുകൾ ഉണ്ടെങ്കിൽ മാത്രമേ ഗസ്റ്റ് ഹൗസ്സിലെ മുറിയിൽ സുനിൽ സ്വാമി തങ്ങുകയുള്ളു.
പത്ത് വർഷം മുമ്പ് സന്നിധാനത്ത് പാൽക്കച്ചവടവും പിന്നീട് ചെറുകിട കോൺട്രാക്ട് വർക്കുകളും ചെയ്തുവന്ന ആളാണ് സ്വാമി. കമ്മീഷൻ ബ്രോക്കർ ആയതിനു ശേഷമാണ് വളർച്ചയിലേക്ക് എത്തിയത്. കൊല്ലത്ത് കശുവണ്ടി വ്യവസായി ആയതിന് പിന്നാലെ ബാർ കോഴ കേസിൽ പണം നൽകിയെന്ന വാദമുയരുകയും ചെയ്തു. ഇതിൽ വിജിലൻസ് ചോദ്യം ചെയ്തതോടെ കൂടുതൽ വാർത്തകളിൽ നിറഞ്ഞ സ്വാമിയുടെ പൊടുന്നനെയുള്ള വളർച്ചയ്ക്ക് പിന്നിലെ കാര്യങ്ങൾ നിഗൂഢമാണ്. ശബരിമല അയ്യപ്പസന്നിധിയിൽ എത്തുന്ന ഏതു രാഷ്ട്രീയ നേതാക്കളും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സുനിൽ സ്വാമിയുടെ കീഴിലാണ് നിൽക്കാറുള്ളത്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് അടക്കം സുനിൽ സ്വാമിയുടെ ആജ്ഞാനുവർത്തികളാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.
മുൻ ദേവസ്വം വിജിലൻസ് എസ്പിയായിരുന്ന ഗോപകുമാർ വിഐപികളുടെ അയ്യപ്പദർശനത്തിനെതിരെ കർശനനിയമം നടപ്പാക്കിയിരുന്നു. ഇതിന്റെ ഫലമായി ഒരു മാധ്യമ പ്രവർത്തകനും സുനിൽ സ്വാമിക്കും പ്രത്യേകം വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിനു ശേഷം അയപ്പസന്നിധിയിലെ വഴിപാട് ടിക്കറ്റ് ഒരു വർഷത്തേക്ക് എടുത്താണ് പിന്നീട് സുനിൽസ്വാമി സന്നിധാനത്ത് തന്നെ തുടരാൻ വഴിയൊരുക്കിയത്. ശബരിമല മണ്ഡല സീസൺ കാലത്ത് സന്നിധാനത്ത് മുഴുവൻ ദിവസവും തങ്ങുന്ന സുനിൽ സ്വാമി ദർശനത്തിനായി എത്തുന്ന വമ്പന്മാരുമായി ചങ്ങാത്തമുണ്ടാക്കിയ ശേഷം ഇവരുമായി ബിസിനസ്സുകളിൽ പങ്കാളിയാവുകയാണ് പതിവ്.
ശബരിമലയിൽ ദർശനത്തിന് എത്തുന്ന വൻ പണചാക്കുകൾക്ക് വളരെ സൗകര്യത്തോടെ അയ്യപ്പദർശനവും വഴിപാടുകളും അടക്കം സുനിൽ സ്വാമി നടത്തിക്കൊടുത്താണ് ഇവരെ കൈയിലെടുക്കുന്നത്. ശബരിമല മണ്ഡല മകരവിളക്ക് കാലം കഴിഞ്ഞാൽ സ്വാമി കുടുതൽ സമയം വിദേശത്തായിരിക്കും. പിന്നെ മാസപൂജക്ക് മാത്രമേ വി.ഐപികളുമായി ദർശനത്തിനെത്തുകയുള്ളു. ഇത് ഭാവിയിൽ സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നാണ് കേന്ദ്ര ഇന്റലിജൻസ് നിഗമനം.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍