ഇ ശ്രീധരന്റെ മറ്റൊരു സ്വപ്നവും പൂവണിയും; തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയ്ക്ക് തത്വത്തിൽ അംഗീകാരം നൽകി കേന്ദ്ര സർക്കാർ; സ്മാർട് സിറ്റി പദ്ധതിയിൽ നിന്നും വകയിരുത്തിയത് 175 കോടി; ഡിഎംആർസിയുടെ നേതൃത്വത്തിൽ പുതിയ ദൗത്യവും; കൊച്ചി മെട്രോയുടെ വിജയ ശിൽപി ഇനി അനന്തപുരിയിൽ
അരുൺ ജയകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ഓടി തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും കേരളത്തിനും തലസ്ഥാനത്തിനും മറ്റൊരു സമ്മാനമായി തലസ്ഥാന നഗരത്തിൽ ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി സ്മാർട് സിറ്റി പദ്ധതിയിൽ അനുവദിച്ച തുകയിൽ നിന്നും പ്രാരംഭ പ്രവർത്തനങ്ങൾക്കായി 175 കോടി രൂപ മാറ്റി വെക്കാനും തീരുമാനമായി. രാജ്യത്തെ നൂറ് സ്മാർട് നഗരങ്ങളുടെ മൂന്നാം പട്ടികയിൽ ഒന്നാമതായി തലസ്ഥാന നഗരം തെരഞ്ഞെടുക്കപ്പെട്ടതാണ് പദ്ധതിക്ക് ഗുണകരമായതും അനുമതി നൽകാൻ കേന്ദ്രം തീരുമാനിച്ചതും. ഡിഎംആർസിക്കായിരിക്കും നിർമ്മാണ ചുമതല. കൊച്ചി മെട്രോ വേഗത്തിൽ പണി തീർത്തു നൽകിയത് ഡിഎംആർസിക്ക് കരാർ നൽകാൻ പ്രേരണയാകുകയായിരുന്നു.
കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു ഇത് സംബന്ധിച്ച് പ്രഖ്യാപനമൊന്നും നടത്തിയില്ലെങ്കിലും പിന്നീട് സ്മാർട്സിറ്റിക്കായി നഗരസഭ നൽകിയ പ്രപോസലും പ്ലാനും കേന്ദ്രം അംഗീകരിക്കുകയും ബംഗലൂരു വഉൾപ്പടെയുള്ള മഹാ നഗരങ്ങളെ പോലും പിന്തള്ളി തലസ്ഥാനം ഒന്നാം സ്ഥാനതെത്തിയതുമാണ് ഇപ്പോൾ മെട്രോ പദ്ധതിക്കും അംഗീകാരം ലഭിക്കുന്നതിന് കാരണമായത്. നേരത്തെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഉണ്ടാകില്ലെന്ന് ഇ ശ്രീധരൻ തന്നെ പറഞ്ഞിരുന്നു. തലസ്ഥാനത്തിന്റെ മെട്രോ പദ്ധതിക്കായി കൂടുതൽ സമയം ചിലവഴിക്കുന്നതിനായിട്ടാണ് ഈ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.
ദിനം തോറും ഗതാഗത കുറുക്ക് ഗണ്യമായി വർധിക്കുന്ന നഗരമാണ് തിരുവനന്തപുരം. കഴക്കൂട്ടം കോവളം ബൈപ്പാസ് നിർമ്മാണവും നഗരത്തിലെ മറ്റ് അനുബന്ധ റോഡുകളുടെ വികസനവും പൂർത്തിയാക്കിയാലും ഭാവിയിൽ ഉണ്ടാകുന്നത് വലിയ ഗതാഗത കുരുക്കിന് റഓഡുകൾ മാത്രം പര്യാപ്തമല്ലെന്നതുമാണ് ഇപ്പോൾ തീരുമാനം മാറുന്നതിന് കാരണമാകുന്നത്. മാത്രമല്ല ലൈറ്റ് മെട്രോ പദ്ധതി നീട്ടികൊണ്ട് പോയാൽ സംസ്ഥാനത്തിന് ഭീമമായ സാമ്പ്തതിക നഷ്ടമുണ്ടാകുമെന്നും നേരത്തെ ഈ ശ്രീധരൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ സൂചിപ്പിച്ചിരുന്നു. ഇപ്പോഴുണ്ടാകുന്നതിന്റെ ഇരട്ടി ചെലവ് വരെ ഭാവിയിൽ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പും ശ്രീധരൻ നൽകിയിരുന്നു.
തലസ്ഥാന നഗരത്തിലെ മെട്രോ പദ്ധതിക്ക് മുന്നോടിയായി പാരിസ്ഥിതിക പഠനത്തിനും സാമൂഹിക ആഘാത പഠനവും നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശവും നൽകിയിട്ടുണ്ട്. 2015ൽ നാറ്റ് പാക്ക് നടത്തിയ സർവ്വേയിൽ ഇപ്പോഴത്തെ വാഹനങ്ങളുടെ സാന്ദ്രത അനുസരിച്ച് 2022ൽ തലസ്ഥാന നഗരത്തിലൂടെ വാഹനത്തിൽ യാത്ര ചെയ്യുന്നതിലും വേഗത കാൽനടയാത്രക്കാർക്കായിരിക്കും എന്നും സൂചിപ്പിച്ചിരുന്നു. ഇതിനെ മറികടക്കാനായി റോഡ് വികസനവും ഒപ്പം തന്നെ മെച്ചപെട്ട പൊതു ഗതാഗത സംവിധാനത്തെയും ആശ്രയിക്കേണ്ടി വരുമെന്നും സൂചിപ്പിച്ചിരുന്നു. ഇതിനായി ശ്രീകാര്യം ഉൂള്ളൂർ തമ്പാനൂർ മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ മേൽപ്പാലം ഉൾപ്പടെ നിർ്മ്മിക്കാനും നിർദ്ദേശമുണ്ടായരുന്നു.ഇത് ഉടനടി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഒരു ഡിഎം ആർസി ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്#ു.
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയിൽ മംഗലപുരത്തെ ടെക്നോസിറ്റി - കരമന ആദ്യഘട്ടവും കരമന - നെയ്യാറ്റിന്‍കര രണ്ടാംഘട്ടവും ആയിരിക്കും. 19 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിലുള്ളത്. ടെക്നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം, കഴക്കൂട്ടം ജങ്ഷൻ, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുമ്മൂട്, ഉള്ളൂർ, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, സെക്രട്ടേറിയറ്റ്, തംബാനൂർ, കിള്ളിപ്പാലം, കരമന എന്നിവയാകും ആദ്യഘട്ടത്തിലെ സ്റ്റേഷനുകൾ. 22 കിലോമീറ്ററാണ് നീളം. സംസ്ഥാനത്തിന്റെ തന്നെ ഐടി ഹബ്ബായ ടെക്നോപാർക്കിന്റെ 3ാം ഘട്ടവും വിഴിഞ്ഞവും പൂർത്തിയാുമ്പോൾ ലൈറ്റ് മെട്രോ നഗരത്തിന് അത്യന്താപേക്ഷികമാകുമെന്നാണ് വിലയിരുത്തൽ
നിർമ്മാണം പ്രവർത്തനം ആരംഭിച്ചാൽ മൂന്ന് വർഷം കൊണ്ട് പണി പൂർത്തിയാക്കി ട്രെയൻ ഓടി തുടങ്ങാനാകുമെന്നും ഡിഎംആർസി ഉദ്യോഗസ്ഥർ മറുനാടനോട് പറഞ്ഞു. അതേ സമയം കോഴിക്കോട് ലൈറ്റ് മെട്രോക്ക് കേന്ദ്രം ഇനിയും പച്ചക്കൊടി കാണിച്ചിട്ടില്ല. മീഞ്ചന്ത മുതൽ മെഡിക്കൽ കോളഏജ് വരെ 13 കിലോമീറ്ററാണ് പദ്ധതി. മെട്രോ പദ്ധതികൾ ചിലവേറിയതാണെന്നും പഛനം നടത്താതെ നൽകാനാവില്ലെന്നും കേന്ദ്രം നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. തലസ്ഥാന നഗരസഭയുടെ സ്മാർട് സിറ്റി പദ്ധതിക്ക് പ്രത്യേക താൽപര്യമാണ് സംസ്ഥാന സർക്കാർ കാണിച്ചതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. രാഷ്ട്രീയ ഭേദമന്യേ സർക്കാരുകൾ നടത്തുന്ന ഇടപെടലാണ് പദ്ധതികൾക്ക് അനുകൂലമാകുന്നത്.
മറ്റു സംസ്ഥാനങ്ങൾപോലും മെട്രോ പദ്ധതികൾക്കായി ശ്രീധരനെ സമീപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലൈറ്റ് മെട്രോയുടെ കാര്യത്തിൽ നാം ഉഴപ്പുന്നത്. അദ്ദേഹത്തിന്റെ പ്രതിഭയും പ്രതിബദ്ധതയും ഉപയോഗിക്കാൻ നമുക്കാവണം. ഒട്ടേറെ മെട്രോപദ്ധതികൾ ആവിഷ്കരിച്ച് യാഥാർഥ്യമാക്കിയ ചരിത്രമുണ്ട് അദ്ദേഹത്തിനും ഡി.എം.ആർ.സി.ക്കും.ലൈറ്റ്മെട്രോ പദ്ധതിയുടെ ചെലവ് ഓർത്ത് വേവലാതിപ്പെടുന്നവർ, ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിന്റെ പരിസ്ഥിതിക്കും ഗതാഗതസംവിധാനങ്ങൾക്കും അതു ഗുണകരമായിത്തീരുമെന്നു മനസ്സിലാക്കേണ്ടതുണ്ട്; വരുംകാലത്തെ ഗതാഗതപ്രശ്നങ്ങൾക്കു പരിഹാരമാവുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍