ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രത്യേക ദൗത്യം ഏറ്റെടുത്ത് പ്രീതി പട്ടേൽ; ഗുജറാത്തിയായ പ്രധാനമന്ത്രിയും ഗുജറാത്തിൽ ജനിച്ച് വളർന്ന ബ്രിട്ടീഷ് മന്ത്രിയും കൂടി കണ്ട് പിരിഞ്ഞത് ചരിത്രദൗത്യം ഏറ്റെടുത്ത്
ബ്രിട്ടനിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രിക്ക് നിറഞ്ഞ പുഞ്ചിരിയോടെ മടക്കം. ഗുജറാത്തിൽ ജനിച്ചു വളർന്ന പ്രീതി പട്ടേലുമായി ഗുജറാത്തിയിൽ തന്നെ സംസാരിച്ച് കരാറുകൾ ഉറപ്പിക്കാൻ പ്രധാനമന്ത്രി കാണിച്ച താൽപര്യമാണ് ഇൻഡോ-ബ്രിട്ടീഷ് ബന്ധത്തിന് പുതിയ മാനം കൈവരിക്കാൻ കാരണമാകുന്നത്. ഇന്റർനാഷണൽ ഡവലപ്മെന്റ് സെക്രട്ടറി എന്ന നിലയിൽ ചുമതല ഏറ്റ പ്രീതി പട്ടേലിന്റെ പ്രധാന ദൗത്യത്തിൽ ഒന്നു ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഉറപ്പിക്കുകയാണെന്നു നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു.
ഫിനാൻഷ്യൽ സർവീസുകൾ, നിക്ഷേപം, കഴിവുകളെ പങ്ക് വയ്ക്കൽ തുടങ്ങിവയിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പ് വരുത്തി ഇരു സമ്പദ് വ്യവസ്ഥകൾക്കും മെച്ചമുണ്ടാക്കാൻ തന്റെ ഇന്ത്യ സന്ദർശനത്തിലൂടെ സാധിച്ചെന്നാണ് മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ അവസാനമായ ഇന്നലെ പ്രീതി പട്ടേൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ബില്യണിലധികം ജനസംഖ്യയുള്ള ഇന്ത്യ 2050 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്ന ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടൻ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഈ അവസരത്തിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങളിൽ കൂടുതൽ വികസനബന്ധം മെച്ചപ്പെടുത്താനാണ് ബ്രിട്ടൻ നീക്കങ്ങൾ നടത്തുന്നത്.
കഴിഞ്ഞ നവംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലേക്ക് തന്റെ ചരിത്രപരമായി പ്രാധാന്യമുള്ള സന്ദർശനം നടത്തിയിരുന്നു. അന്ന് പ്രീതി പട്ടേൽ മോദിയുമായി നടത്തിയ ചർച്ചകളെ തുടർന്ന് തന്നെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതുയുഗത്തിന് നാന്ദി കുറിക്കപ്പെട്ടിരുന്നു. ബിസിനസ്, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും അന്ന് തീരുമാനമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ജോലിസാധ്യത, വ്യാപാരത്തെ പുഷ്ടിപ്പെടുത്തൽ തുടങ്ങിയവയെ ത്വരിതപ്പെടുത്തുന്നതിനായി ബ്രിട്ടന്റെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്താൻ അന്ന് തന്നെ ഇരു നേതാക്കളും ധാരണയായിരുന്നു. ഈ വിനമയം ബ്രിട്ടനും ഗുണകരമാണ്.
തന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി പ്രീതി പട്ടേൽ ഇവിടുത്തെ ധനകാര്യം, നഗരവികസനം, അഭ്യന്തരം, തുടങ്ങിയ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിട്ടൻ ബിസിനസുകൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ഈ ചർച്ചകൾക്കിടെ പ്രീതി അടിവരയിട്ട് വെളിപ്പെടുത്തിയിരുന്നു. ഏറെക്കൂറെ ഒരേ ചരിത്രം പങ്ക് വയ്ക്കുന്ന രാജ്യങ്ങളായതിനാൽ ബ്രിട്ടനും ഇന്ത്യയ്ക്കും തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നാണ് പ്രീതി പട്ടേൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലും ജനാധിപത്യമൂല്യങ്ങൾ തമ്മിലും ശക്തമായ ബന്ധമുണ്ടെന്നും അവർ വിശദമാക്കുന്നു. ഇത്തരം ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ താൻ പ്രതിനിധാനം ചെയ്യുന്ന സർക്കാർ ആഗ്രഹിക്കുന്നുവെന്നും അവർ വെളിപ്പെടുത്തി. ഇതിലൂടെ ഇരു രാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥയും വ്യാപാരവും നിക്ഷേപവും വളരാനും വഴിയൊരുക്കും. ഇക്കാര്യം താൻ മോദിയുമായി ചർച്ച ചെയ്തുവെന്നും കഴിഞ്ഞ വർഷം യുകെയിൽ വന്നപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം തന്റെ താൽപര്യം വെളിപ്പെടുത്തിയിരുന്നുവെന്നും പ്രീതി പറയുന്നു.
ഇന്ത്യൻ ധനകാര്യമന്ത്രാലയവുമായുള്ള പങ്കാളിത്തത്തെയും ബ്രിട്ടനിലെ ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി സ്വാഗതം ചെയ്യുന്നുണ്ട്. ഇതിലൂടെ സാമ്പത്തിക വികസനത്തിനായി യുകെ- ഇന്ത്യ ബന്ധങ്ങളും പരിഷ്കരണ മുൻഗണനകളും മെച്ചപ്പെടുന്നതാണ്. സ്മാർട്ട് സിറ്റികൾ നിർമ്മിച്ച് കൊണ്ടും കഴിവുകൾ ത്വരിതപ്പെടുത്തിക്കൊണ്ടും എനർജി ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തിക്കൊണ്ടും ഏത് വിധത്തിലാണ് യുകെ ഇന്ത്യയുടെ സാമ്പത്തിക അജൻഡയെ പിന്തുണയ്ക്കുകയെന്ന കാര്യം ധനകാര്യമന്ത്രിയുമായും മുതിർന്ന സാമ്പത്തിക കമ്പനികളുമായുമുള്ള ചർച്ചകൾക്കിടെ പ്രീതി പട്ടേൽ വിശദീകരിച്ചിരുന്നു.
ഈ മാസം തുടക്കത്തിൽ ആദ്യത്തെ റുപ്പീ-ഡിനോമിനേറ്റഡ് ബോണ്ട് ലണ്ടനിൽ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയും യുകെയും തമ്മിൽ വളർന്ന് വരുന്ന അടുത്ത സാമ്പത്തിക സഹകരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഇത് എടുത്ത് കാട്ടപ്പെടുന്നത്. ഇന്ത്യയിൽ സ്മാർട്ട് സിറ്റികൾ കെട്ടിപ്പടുക്കുന്നതിനുള്ള പിന്തുണയായി യുകെ സാമ്പത്തിക രംഗം, ഇൻഫ്രാസ്ട്രക്ചർ, ഗവേണൻസ്, സുരക്ഷ തുടങ്ങിയവയിലുള്ള പാടവം ഇന്ത്യയുമായി പങ്ക് വച്ച് ഇവിടുത്തെ നഗരവികസനത്തെ ശക്തിപ്പെടുത്താനുള്ള പദ്ധതിയെ സഹായിക്കുന്നതാണ്. സ്മാർട്ട് സിറ്റികൾ ഇത്തരത്തിൽ സംയുക്തമായി പടുത്തുയർത്തുന്നതിലൂടെ ഇവിടുത്തെ ജോലി സാധ്യതകൾ വർധിക്കുകയും ഇരു രാജ്യങ്ങളുടെയും വളർച്ചയും അഭിവയോധികിയും ത്വരിതപ്പെടുകയും ചെയ്യും.
തന്റെ ഇന്ത്യൻ സന്ദർശനത്തിനിടെ പ്രീതി പട്ടേൽ മധ്യപ്രദേശ് മുഖ്യമന്ത്രിയെയും സന്ദർശിച്ചിരുന്നു. ഈ പ്രദേശത്ത് സ്മാർട്ട്സിറ്റികൾ നിർമ്മിക്കുന്ന കാര്യത്തിൽ യോജിപ്പിലെത്തുകയും ചെയ്തിരുന്നു. ഈ വർഷം അവസാനം നടത്തുന്ന മധ്യപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റർ സമ്മിറ്റിൽ യുകെ ഒരു പ്രതിനിധിയായി പങ്കെടുക്കുമെന്ന് പ്രീതി പട്ടേൽ ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് വേണ്ടിയുള്ള യുകെയുടെ പുതിയ പിന്തുണയിലൂടെ രണ്ട് മില്യൺ പേർക്ക് ജോലി ലഭിക്കാനും ബിസിനസ് ആരംഭിക്കാനും തങ്ങളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ധനം ലഭിക്കാൻ സഹായകമായി വർത്തിക്കുന്നതാണ്. ഇന്ത്യയിലെസ്വകാര്യ മേഖലയിൽ ബ്രിട്ടൻ നിക്ഷേപം നടത്തുന്നതിലൂടെ ഇവിടുത്തെ പാവപ്പെട്ടവർക്ക് മെച്ചമുണ്ടാകും. ഇതിലൂടെ യുകെയിലേക്കുള്ള നിക്ഷേപവും വർധിക്കും. ഇതിലൂടെ ഇരു രാജ്യങ്ങൾക്കും മെച്ചമുണ്ടാവുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍