ഫിജോ ജോസഫ് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയവർ പരാതി നൽകിയിട്ടും കേസ് എടുക്കാതെ പൊലീസ്; വധഭീഷണിക്ക് ഇരയായ മാധ്യമ പ്രവർത്തകൻ കോടതിയിൽ നേരിട്ട് നൽകിയ പരാതിയിൽ നടപടി തുടങ്ങി; സോഷ്യൽ മീഡിയ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയിൽ കോട്ടയത്തെ വീട്ടമ്മയ്ക്കെതിരെ വീണ്ടും കേസ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു എന്ന പേരിൽ വീട്ടമ്മ നൽകിയ പരാതിയിൽ കേസെടുത്ത യുവനേതാവ് മുൻകൂർ ജാമ്യം എടുക്കാൻ പൊലീസ് സ്റ്റേഷനിൽ പോകുന്ന വഴി വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായി. തെളിവുകൾ ഏറെയുണ്ടായിട്ടും പൊലീസ് വേണ്ട നടപടികളെടുത്തില്ല. ഉന്നതരുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് ആക്ഷേപവും എത്തി. ഇതു തന്നെയാണ് കേരളാ പത്രപ്രവർത്തക അസോസ്സിയേഷൻ വൈക്കം താലൂക്ക് കമ്മറ്റി സെക്രട്ടറിയും പ്രാദേശിക ലേഖകനുമായ ബെയ്ലോൺ എബ്രാഹമിനെും പറയാനുള്ളത്. ഫിജോ ടി ജോസഫ് എന്ന ഫിജോ ഹാരീസെന്നും ഫിജോ ജോസഫെന്നും അറിയപ്പെടുന്ന വീട്ടമ്മയ്ക്കെതിരായ പരാതി.
ജനുവരി 21ന് രാത്രിയിൽ നവമാധ്യമങ്ങളിലുടെ ഏറ്റുമാനൂർ വെട്ടൂർ കോട്ടേജിൽ ഫിജോ.ടി.ജോസഫ് എന്ന ഫിജോ ഹാരിസ് വധഭീഷണിയും, അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയതിന് എതിരെ ബെയ്ലോൺ എബ്രഹം നൽകിയ പരാതിയൊന്നും പൊലീസ് ഗൗരവത്തോടെ കണ്ടില്ല. ഇതോടെ പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഈ സ്വകാര്യകേസിൽ കോടതി നടപടികൾ ആരംഭിച്ചു. ഇന്ന് കോടതി നേരിട്ട് ബെയ്ലോൺന്റെ മൊഴി രേഖപ്പെടുത്തി, ജൂലൈ മാസത്തിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. ഈ കേസിൽ ഫിജോ ടി ജോസഫിന്റെ ഫേസ്ബൂക്കിൽ സുഹൃത്തുകളായവരും, ഫോളോ ചെയ്യുന്നവരും കേസിൽ സാക്ഷികളാണ്.
സംഭവത്തിന് ആധാരം ഫിജോ ഹാരിസിന് എതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ വാറണ്ട് ഉണ്ടെന്നും, കോടതി ആറു തവണ പുറപ്പെടുവിച്ച വാറണ്ട് പ്രതി മാധ്യമ പ്രവർത്തകയായിട്ട് വിലസുന്നുവെന്ന് കാണിച്ച് ഒരു ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയാണ് ഫിജോയുടെ ഭീഷണിക്ക് ഇടയാക്കിയത്. ഫിജോയുടെ ഭീഷണി സംബന്ധിച്ച് മാർച്ച് രണ്ടിന് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ബെയ്ലോൺ പരാതി നല്‍കിയിട്ടും ഫിജോയുടെ ഉന്നതബന്ധങ്ങളെ ഭയന്ന് പൊലീസ് കേസ് യെടുത്തിരുന്നില്ല. ഇതു കാരണമാണ് കോടതിയെ സമീപിച്ചത്. ക്രിമിനൽ നിയമം 190, 200 വകുപ്പുകൾ പ്രകാരമാണ് കേസ് നല്‍കിയിരിക്കുന്നത്.
വാർത്തയുമായി ബന്ധപ്പെട്ട് ബെയ്ലോൺ നല്കുന്ന വിശദീകരണം ഇങ്ങനെ: നവമാധ്യമങ്ങളിലൂടെ ഫിജോയ്ക്ക് എതിരെ പ്രതികരിച്ചവർക്ക് വധഭീഷണിയും, അക്രമവും നേരിട്ടവർ 2015 ഡിസംബറിിലും 2016, 2017 ജനുവരിയിലും നിരവധി തവണ കോട്ടയത്തെ നിരവധി മാധ്യമപ്രവർത്തകരെ തങ്ങൾ നേരിടുന്ന ഭീഷണി സംബന്ധിച്ചും, പരാതി സംബന്ധിച്ചും അറിയിക്കുകയും, വാർത്ത നൽകി സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. ഫിജോ ടി ജോസഫാണ് മറുവശത്ത് എന്ന് മനസ്സിലാക്കിയ പല ലേഖകരും വാർത്ത നൽകുന്നതിൽ നിന്ന് പിന്തിരിഞ്ഞു. അവസാനം 2017 ജനുവരി മാസത്തിൽ ഫിജോയ്ക്ക് എതിരെ രേഖാമൂലം സർക്കാർതലത്തിൽ പരാതി നൽകിയവർ ബെയ്ലോണെ സമീപിച്ചു. ഇവർ കുറേ രേഖകളും കൈമാറി.
എന്നാൽ രേഖകളുടെ അടിസ്ഥാനത്തിൽ കോട്ടയം ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പൊലീസ് സ്റ്റേഷനുകളുമായി ബെയ്ലോൺ നേരീട്ട് ബന്ധപ്പെട്ടപ്പോൾ ഫിജോ ടി ജോസഫിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, കേസ് മരവിപ്പിക്കുവാൻ ചിലർ ഇടപെടുന്നതുകൊണ്ട് അന്വേഷിക്കുവാൻ നിർവ്വാഹമില്ലായെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതിനിടയിൽ ചിലർ ബെയ്ലോണെയുംകൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി. എന്നിവർക്ക് വീണ്ടും പരാതി നൽകിയിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച്, ഡി.വൈ.എസ്പി. വി. വിജയകുമാരൻ നായരും, സർക്കാരിന് ലഭിച്ച പരാതികൾ കോട്ടയം ഡി.സി.ആർ.ബി.ഡി.വൈ.എസ്പിയുമാണ് അന്വേഷിക്കുന്നത് എന്നുള്ള വിവരം ബെയ്ലോണിന് ലഭിച്ചു.
ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ വാറാണ്ട് ഉണ്ടായിരുന്നതായി എസ്.ഐ. ജി. സന്തോഷ് കുമാർ രേഖാമൂലവും നൽകി. ഇതിന്റെയെല്ലാം വെളിച്ചതിലാണ് വാർത്ത പ്രസിദ്ധികരിച്ചത്. അത് പിന്നീട് ഫിജോയുടെ ശല്യം കാരണം ഓൺലൈൻ അധികൃതർ പിൻവലിച്ച് തടതപ്പി. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടി വൈകിയതിനാൽ കോട്ടയം എസ്പി., ഡി.ജി.പി, മുഖ്യമന്ത്രി എന്നീവർക്ക് പരാതി നൽകിയിരുന്നു. കോട്ടയം എസ്പിക്ക് ലഭിച്ച പരാതിയിൽ 21/04/2017ൽ എതിർകക്ഷിയെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാരേയും, കടുത്തുരുത്തി സി.ഐയ്ക്കെതിരേയും ഫിജോ തട്ടികയറുകയും, ഇതെല്ലാം ഫിജോ തന്നെ നവമാധ്യമങ്ങളിൽ തത്സമയം പ്രചരിപ്പിച്ചിരുന്നു.
ഇതേ പരാതി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈഎസ്പി. അന്വേഷിച്ച് ബെയ്ലോണിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായി രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച് ശക്തമായ നടപടി ഫിജോയ്ക്ക് എതിരെ വേണമെന്ന റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലും, ടൗണിലും മുൻകൂർ ജാമ്യം തേടിയതിന് ശേഷം കോടതിയിൽ ഹാജരാകുവാൻ എത്തിയ ആർ.വൈ.എഫ് ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി അജോ കുറ്റിക്കനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, മൊബൈൽ മോഷിടിച്ച് സംഭവത്തിൽ ഫിജോയ്ക്കും കൂട്ടർക്കുമെതിരേ, ഏറ്റുമാനൂർ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണത്തിന് കോട്ടയം എസ്പി., ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പിയോട് അന്വേഷിക്കുവാൻ നിർദ്ദേശിച്ചുട്ടുണ്ട്. ഇതിനിടെയാണ് ഫിജോ ഹാരിസിന് എതിരെ കോടതി നേരിട്ട് നടപടികൾ തുടങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍