ചെറുപുഴയിലെ കരാറുകാരൻ ജോസഫ് ജീവനൊടുക്കാൻ ഇടയാക്കിയതിൽ ചെറുപുഴ ഇൻഫ്രാസ്ട്രച്ചർ ആൻഡ് ഡവലപ്പേഴ്സിനെ നിയന്ത്രിക്കുന്നത് കോടീശ്വരനായ ഡയറക്ടർക്കും പങ്ക്; കോൺഗ്രസ്സുമായി ബന്ധമില്ലാത്ത ഇയാൾ ഒരു മുൻ മന്ത്രിയുടെ പി.എ ആയിരുന്ന വ്യക്തി; അടുത്ത കാലത്തായി അതിസമ്പന്നനായി വളർന്ന കോടീശ്വരനെതിരെ ഒന്നും ഉരിയാടാതെ രാഷ്ട്രീയ പാർട്ടികളും; ചെയ്ത ജോലിക്ക് പണം നൽകാതെ ഫ്ളാറ്റ് നൽകിയതും ജോസഫിനെ തളർത്തി
രഞ്ജിത്ത് ബാബു
കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണത്തിനിടയാക്കിയ ചെറുപുഴ ഇൻഫ്രാ സ്ട്രച്ചർ ആൻഡ് ഡവലപ്പേഴ്സിനെ നിയന്ത്രിക്കുന്നത് കോടീശ്വരനായ ഒരു ഡയരക്ടർ. കോൺഗ്രസ്സുമായി ബന്ധമില്ലാത്ത ഈ ഡയരക്ടർക്കാണ് സിയാദ് എന്ന പേരിലുള്ള ഈ കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും. ഒരു മുൻ മന്ത്രിയുടെ പി.എ. കൂടിയായിരുന്ന ഇയാൾ അടുത്ത കാലത്തായി അതിസമ്പന്നനായി വളർന്നിരുന്നു. എന്നാൽ ഇയാൾക്കെതിരെ ചെറുപുഴയിലെ ഒരു രാഷ്ട്രീയ പാർട്ടിയും ഇതുവരെ മിണ്ടിയിട്ടില്ല.
സിയാദിന്റെ ചെയർമാൻ കെ. കുഞ്ഞികൃഷ്ണൻ നായർ, സെക്രട്ടറി റോഷി ജോസ്, എന്നിവർക്കൊപ്പം ഇയാൾക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നാളെ ശനിയാഴ്ച ഹാജരാകാനാണ് ചെറുപുഴ പൊലീസ് നോട്ടീസ് നൽകിയത്. അഞ്ച് വർഷം മുമ്പ് ലീഡർ കെ. കരുണാകരൻ സ്മാരക ട്രസ്റ്റ് ആശുപത്രി നിർമ്മിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. എന്നാൽ പിന്നീട് കടുത്ത സാമ്പത്തിക ബാധ്യത വന്നുചേർന്നപ്പോൾ സിയാദ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു. അതിന്റെ ഡയരക്ടറായാണ് ഈ സമ്പന്നനെ ഉൾപ്പെടുത്തിയത്. ഇയാൾക്ക് ശേഷം ഏറ്റവും കൂടുതൽ ഓഹരിയുള്ളത് മരണമടഞ്ഞ ജോസഫിനായിരുന്നു.
എങ്കിലും ഈ സ്ഥാപനത്തിന്റെ എല്ലാ നിയന്ത്രണവും മുഖ്യ ഓഹരി ഉടമയായ വ്യക്തിക്കായിരുന്നു. ആശുപത്രി കെട്ടിടത്തിന് മുകളിൽ ഫ്ളാറ്റുകൾ നിർമ്മിച്ച് സ്ഥാപനം ലാഭകരമാക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾ ജോസഫിനെ തന്നെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചത്. ജോസഫ് അത് ഭംഗിയായി നിറവേറ്റുകയും ചെയ്തു. എന്നാൽ തുക നൽകുന്നതിന് പകരം 25 ലക്ഷം രുപ വിലമതിക്കുന്ന ഒരു ഫ്ളാറ്റ് മാത്രമാണ് ജോസഫിന് നൽകിയത്. ശേഷിക്കുന്ന ഒരു കോടിയിലേറെ രൂപ നൽകാൻ മുഖ്യ ഓഹരി ഉടമയുടെ അനുമതി കാത്തിരിക്കയായിരുന്നു മറ്റുള്ളവർ. നിരവധി തവണ മുഖ്യ ഓഹരി ഉടമയുമായി ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാമെന്നും അതിനായി ജോസഫ് ഓരോ തവണയും രേഖകളുമായി എത്തുമ്പോഴെല്ലാം അയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ നാലാം തീയ്യതിയാണ് ജോസഫിന് മുഖ്യ ഓഹരി ഉടമയുമായി ചർച്ചകൾക്ക് അവസരമൊരുക്കിയത്.
ചെയർമാൻ കുഞ്ഞികൃഷ്ണൻ നായരും മറ്റ് ഭരണസമിതി അംഗങ്ങളും ഈ ദിവസം പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് മറ്റുള്ളവരെ അറിയിച്ചിരുന്നു. എന്നാൽ രേഖകളുമായി വീട്ടിൽ നിന്നുമിറങ്ങി സിയാദിന്റെ ആസ്ഥാനത്തെത്തിയ ജോസഫ് പിന്നീട് മടങ്ങിയെത്തിയില്ല. പിറ്റേദിവസം രാവിലെയാണ് ജോസഫ് മരിച്ചനിലയിൽ സ്ഥാപനത്തിന്റെ ടെറസ്സിൽ കണ്ടത്. ചെയർമാനായ കുഞ്ഞികൃഷ്ണൻ നായർ പോലും സിയാദിന്റെ പേരിൽ ലക്ഷങ്ങളുടെ കടക്കാരനായിട്ടുണ്ടെന്നാണ് വിവരം. മേജർ ഷെയറുകാരൻ കൂടുതൽ കൂടുതൽ സമ്പന്നനാവുകയും ചെയ്തു. പ്രാദേശിക കോൺഗ്രസ്സ് ഘടകത്തിന്റെ നിയന്ത്രണത്തിലാരംഭിച്ച ഈ സ്ഥാപനം നിയന്ത്രിക്കുന്നതെല്ലാം ഈ സമ്പന്നനാണ്.
അയാൾ പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്ന ഏറാൻ മൂളികളായി ഭരണസമിതിയും അധ:പതിച്ചു. മുഖ്യ ഓഹരി ഉടമയുടെ ഒരു ഒപ്പ് ലഭിച്ചാൽ മാത്രം തീരുന്ന പ്രശ്നമാണ് ഇതെന്നാണ് നാട്ടിലെ പ്രചാരണം. എന്നാൽ ഈ ഓഹരി ഉടമയെ കുറിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും എടുത്ത് പറയുന്നില്ല. അദ്ദേഹത്തിന്റെ പേരുപോലും പരാമർശിക്കപ്പെടുന്നില്ല. ജോസഫിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ്സ് നേതാക്കളടക്കമുള്ളവർക്ക് പൊലീസ് നോട്ടീസ് നൽകിയത്.
അതേസമയം ജോസഫിന് ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കാനുള്ള തുക സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസ് ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജോസഫിന് ലഭിക്കാനുള്ള പണം കോൺഗ്രസ്സ് ഏറ്റെടുത്ത് നൽകാൻ ധാരണയായിട്ടുണ്ടെങ്കിലും ജോസഫിന്റെ മരണം വരുത്തിയ നഷ്ടം ഒരിക്കലും കുടുംബത്തിന് പരഹരിക്കാനാവാത്തതാണ്. ഈ സംഭവത്തിലെ യഥാർത്ഥ കുറ്റവാളി ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികൾ ബോധപൂർവ്വം ആ പേര് പറയാൻ തയ്യാറാവുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍