മരട് ഫ്ളാറ്റുകളുടെ ഗതിയാകുമോ തലസ്ഥാനത്ത് കുളത്തൂരിലെ 15 നില ഫെഡറൽ ബാങ്കിന്റെ ഫെഡറൽ കാപ്പിറ്റലിനും? കെട്ടിട നിർമ്മാണം നെൽവയൽ നീർത്തട സംരക്ഷണ നിയമം പേരിന് പോലും നോക്കാതെ; ബാങ്കിനായി ഒത്തുകളിച്ചത് ആറ്റിപ്ര വില്ലേജ് ഓഫീസും കോർപറേഷനും; കെട്ടിടനിർമ്മാണത്തിന് കോർപറേഷൻ അനുമതി നൽകിയത് ബാങ്ക് ലോണിനായി നൽകിയ സർട്ടിഫിക്കറ്റ് വച്ച്; കള്ളക്കളി കണ്ടുപിടിച്ചത് റവന്യുവിജിലൻസ്; വിവാദമായപ്പോൾ ഫെഡറൽ ടവറിനെ രക്ഷിച്ചെടുക്കാൻ കോർപറേഷന്റെ തരികിട കംപ്ലീഷൻ സർട്ടിഫിക്കറ്റും
എം മനോജ് കുമാർ
\തിരുവനന്തപുരം: നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ച് കുളത്തൂരിൽ ഫെഡറൽ ബാങ്കിന്റെ കെട്ടിട നിർമ്മാണം. നെൽവയൽ നീർത്തട സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിക്കപ്പെടെണ്ട വയൽ നികത്തിയാണ് ഇവിടെ 15 നിലയോളമുള്ള ഫെഡറൽ കാപ്പിറ്റൽ ഉയർന്നിരിക്കുന്നത്. മരടിലെ ഫ്ളാറ്റുകൾക്ക് വന്ന ഗതി ഫെഡറൽ കാപ്പിറ്റലിനും വരുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയതിനാൽ ഒരു ഇളവും നൽകാതെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളും ഇടിച്ചു പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
മരട് ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി തകർക്കപ്പെട്ടതോടെ തീരദേശ പരിപാലനനിയമങ്ങളും നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ ലംഘിച്ച് പണിത പല നിർമ്മാണങ്ങളും പൊളിക്കൽ ഭീഷണിയിലാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ഫെഡറൽ കാപ്പിറ്റലും പൊളിച്ചു മാറ്റേണ്ട അവസ്ഥയാകുമോ എന്ന ചോദ്യമുയരുന്നത്. ആറ്റിപ്ര വില്ലേജിൽപ്പെട്ട കുളത്തൂരാണ് ഫ്ളാറ്റ് വന്നിരിക്കുന്നത്. പൊതുപ്രവർത്തകൻ പാലപ്പൂര് സുരേഷ് തുടർച്ചയായി നൽകിയ പരാതികളോടെയാണ് ഫെഡറൽ ടവർ വിവാദത്തിലേക്ക് ഉയർന്നത്. റവന്യൂ വിജിലൻസ് അന്വേഷണം വന്നതും സുരേഷിന്റെ പരാതികൾ അധികരിച്ച് തന്നെയാണ്. മൂന്നു വർഷം മുൻപ് ഈ കെട്ടിട നിർമ്മാണം ആരംഭിച്ചത് മുതൽ ഈ പ്രശ്നത്തിൽ നിയമപരമായി നടപടികൾ സ്വീകരിച്ച് സുരേഷ് രംഗത്തുണ്ട്.
ആറ്റിപ്ര വില്ലേജിൽപ്പെട്ട 544/3, 544/26, 544/22, 544/231, 525/21, 525/23, 544/24, 544/251, 525/2131,544/5, 544/2 എന്നീ സർവേ നമ്പരുകളിൽപ്പെട്ട ഭൂമിയിലെ നിർമ്മാണമാണ് വിവാദമാകുന്നത്. 2017 മുതൽ അധികാരികൾക്ക് നിരന്തരം നൽകിയ പരാതികൾ ചവറ്റുകുട്ടയിൽ തള്ളിയാണ് വില്ലേജ് അധികാരികളുടെയും കോർപറേഷൻ അധികൃതരുടെ സംരക്ഷണയോടെ ഫെഡറൽ ടവർ ഉയർന്നത്. ഇനി കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൂടി കിട്ടിയാൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ച് കെട്ടിപ്പൊക്കപ്പെട്ട കെട്ടിടത്തിനു അംഗീകാരം ലഭിക്കുന്ന അവസ്ഥയാകും. ആറ്റിപ്ര വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം 544/3, 544/22, 544/2 എന്നിവയിൽപ്പെട്ട സ്ഥലങ്ങൾ പുരയിടത്തിലാണ് ഉൾപ്പെടുന്നത്. 544/23, 544/24, 544/25, 544/5 എന്നീ സർവേ നമ്പരിൽപ്പെട്ട സ്ഥലങ്ങൾ നിലത്തിലാണ് ഉൾപ്പെടുന്നത്. ഈ സ്ഥലങ്ങൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കിലാണ് ഉൾപ്പെടുന്നത്. എന്നാൽ ഈ സ്ഥലത്തിനു പുരയിടം എന്ന രീതിയിലാണ് വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകിയത്. ഇതാണ് നിയമം ലംഘിച്ച് കെട്ടിടം ഉയരാൻ കാരണമായത്.
ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ബാങ്കിന്റെ ദി ഫെഡറൽ ഹൗസ് കോ-ഓപ്പറേഷൻ സൊസൈറ്റിയുടെ പേരിലാണ് ഹൗസിങ് പ്രോജക്റ്റ് വന്നിരിക്കുന്നത്. നീർത്തട സംരക്ഷണ നിയമം ലംഘിച്ച് വയൽ നികത്തിയാണ് ഇവിടെ ഫെഡറൽ കാപ്പിറ്റൽ പടുത്തുയർത്തിരിക്കുന്നത്. ഇത് റവന്യൂ വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടുമുണ്ട്. ഈ കാര്യത്തിൽ വിശദ റിപ്പോർട്ടും റവന്യൂ വിജിലൻസ് നൽകിയിട്ടുണ്ട്. കോർപ്പറേഷൻ അധികൃതരും ആറ്റിപ്രയിലെ മുൻ വില്ലേജ് ഓഫീസറും ഒത്തുകളിച്ചതോടെയാണ് കെട്ടിടം യാഥാർത്ഥ്യമായത് എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഫെഡറൽ ബാങ്ക് ലോൺ എടുക്കാൻ എന്ന പേരിൽ അന്നത്തെ ആറ്റിപ്ര വില്ലേജ് ഓഫീസർ സുമേഷ് നായർ നൽകിയ സർട്ടിഫിക്കറ്റാണ് ഫെഡറൽ കാപ്പിറ്റൽ ഉയരാൻ സഹായിച്ചത് എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തിയത്. പുരം/നിലയിടം എന്ന ഫോം ഉപയോഗിക്കാതെ നിലയിടം എന്ന് പ്രിന്റ് ചെയ്ത ഫോം മാത്രം ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടത് പുരം/നിലയിടം എന്ന് പ്രിന്റ് ചെയ്ത ഫോം ആയിരുന്നു. ലോൺ ആവശ്യത്തിനായി മാത്രം നൽകിയ സർട്ടിഫിക്കറ്റ് ആയതിനാലാണ് ഈ ഫോം ഉപയോഗിച്ചത് എന്നാണ് വിജിലൻസ് ഓഫീസർ വിജിലൻസിന് മുൻപാകെ മൊഴി നൽകിയത്. ലോൺ ആവശ്യത്തിനു നൽകിയ സർട്ടിഫിക്കറ്റ് അത് ഏത് എന്നുപോലും നോക്കാതെ ബിൽഡിങ് പെർമിറ്റ് നൽകിയ കോർപറേഷൻ അധികൃതരുടെ നടപടികൾ നിരുത്തരവാദപരമാണ്-വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അടിസ്ഥാനപരമായ പരിശോധനകൾ ഈ വിഷയത്തിൽ കോർപറേഷൻ നടത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഫെഡറൽ കാപ്പിറ്റൽ പണിയാൻ കഴക്കൂട്ടം ഫെഡറൽ ബാങ്ക് ശാഖയിലേക്ക് ലോൺ ആവശ്യത്തിനായി മാത്രം നല്‍കിയതാണ് എന്നാണ് വില്ലേജ് ഓഫീസർ വെളിപ്പെടുത്തിയത്. എന്നാൽ ഇതേ സർട്ടിഫിക്കറ്റ് തന്നെയാണ് കോർപ്പറേഷൻ ഓഫീസിലേക്കും കെട്ടിട നിർമ്മാണ അപ്പ്രൂവലിനായി പോയത്. ഈ സർട്ടിഫിക്കറ്റ് പ്രകാരം തന്നെ കോർപറേഷൻ കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നൽകുകയും ചെയ്തു. വില്ലേജ് ഓഫീസറുടെ ഭാഗത്ത് നിന്നും കോർപറേഷൻ അധികൃതരുടെ ഭാഗത്ത് നിന്നും വലിയ പാകപ്പിഴകൾ ഫെഡറൽ ടവർ നിർമ്മാണത്തിൽ വന്നു എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തൽ. തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന പിഴ ആരും അറിയാതെ തിരുത്തി എങ്ങിനെയും കെട്ടിടത്തിനു കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാൻ തന്നെയാണ് കോർപറേഷന്റെ നീക്കം. ഇതിനായി ഈ മാസം മുപ്പതിന് കോർപറേഷൻ വിളിച്ച് ചേർക്കുന്ന അദാലത്തിൽ ഫെഡറൽ ടവർ പ്രശ്നം കൂടി ഉയർത്തിയിട്ടുണ്ട്. ഈ അദാലത്തിൽ പരിഗണിക്കപ്പെടെണ്ട വിഷയമല്ല ഫെഡറൽ ടവർ പ്രശ്നമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ അദാലത്തിൽ തന്നെ വിഷയം പരിഗണിക്കാനാണ് കോർപറേഷൻ നീക്കം.
ദി ഫെഡറൽ ഹൗസ് കോ-ഓപ്പറേഷൻ സൊസൈറ്റി അധികൃതർ നൽകുന്ന വിശദീകരണം:
എല്ലാ വിധ അംഗീകാരത്തോടെയുമാണ് ഫെഡറൽ കാപ്പിറ്റൽ നിർമ്മിച്ചിരിക്കുന്നത്. നിയമപരമായ എല്ലാ സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്. റവന്യൂ വിജിലൻസ് റിപ്പോർട്ടിനെക്കുറിച്ച് ഒന്നുമറിയില്ല. പുരയിടമായ ഭൂമിയിൽ തന്നെയാണ് കെട്ടിടം വന്നിരിക്കുന്നത്. ഒരു കുഴപ്പവുമില്ല. സൊസൈറ്റിയുടെ പ്രദീപ് പറയുന്നു.
Stories you may Like
- കാണാതായ ആദർശിനെ കണ്ടെത്തിയത് കുളച്ചലിലെ കോഴിക്കടയിൽ നിന്നും
- ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
- പ്ലാൻ ബി എന്നാൽ ബെവ്ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!
- രാഷ്ട്രീയ നിലപാടെടുക്കാൻ കർഷക ഉച്ചകോടി തൃശ്ശൂരിൽ
- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 11ന്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍