സ്ത്രീകളുടെ ഫോൺ നമ്പർ തപ്പിയെടുത്ത് മാന്യൻ ചമഞ്ഞ് വിളി തുടങ്ങും; ഫെയ്സ് ബുക്ക് സ്ക്രീൻ ഷോട്ടുമായി ഭർത്താവിനെതിരെ വ്യാജ അവഹിതം ആരോപിച്ച് കണ്ണിലുണ്ണിയാകും; കുടുംബം കലങ്ങിയാൽ പിന്നെ സ്ക്സ് ചാറ്റിലേക്ക് അടവുമാറ്റം; ഇരയായ ഒരു സ്ത്രീയോട് പറഞ്ഞത് നീ എന്റെ 68-ാമത്തെ ഇരയെന്നും; ലക്ഷ്യമിട്ടത് 2021ന് മുമ്പ് 100 സ്ത്രീകളെ ചതിവലയിൽ കുടുക്കാൻ; ഒടുവിൽ സെഞ്ച്വറിക്ക് ഏതാനും റൺസ് അകലെ ഇരുപത്തിയഞ്ചുകാരൻ ക്ലീൻ ബൗൾഡ്; പീഡന വീരൻ ഹരിയുടെ ചൂഷണ വഴികൾ ഇങ്ങനെ
എം മനോജ് കുമാർ
കോട്ടയം: സൈബർ വലയിൽ കുരുക്കി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രദീഷ് കുമാർ എന്ന ഹരിയെ ചോദ്യം ചെയ്തപ്പോൾ കോട്ടയം പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. 2021-നു മുൻപ് നൂറു സ്ത്രീകളെ വലയിലാക്കി പീഡിപ്പിക്കാനുള്ള ലക്ഷ്യവുമായി മുന്നോട്ടു പോകവേയാണ് 50 ലധികം സ്ത്രീകളെ പീഡിപ്പിച്ച ഹരി വലയിലാകുന്നത്. സ്ത്രീകളുടെ ഫോൺ നമ്പർ തപ്പി എടുത്തശേഷം അവരുമായി ബന്ധം സ്ഥാപിച്ചശേഷമാണ് ഇവരെ ലൈംഗികമായി ഉപയോഗപ്പെടുത്തിയിരുന്നത്. ഹരിയുടെ വലയിൽ കുരുങ്ങിയ ഏറ്റുമാനൂർ സ്വദേശിയായ യുവതി നൽകിയ പരാതിയാണ് നൂറു സ്ത്രീകളെ ചതിയിൽ കുരുക്കുക എന്ന ലക്ഷ്യത്തിനു മുൻപേ ഹരിയുടെ കയ്യിൽ വിലങ്ങു വീഴ്ത്തിയത്.
സോഷ്യൽ മീഡിയാ ചാറ്റിങ്മുഖേനയാണ് ഹരി സ്ത്രീകളെ വലയിലാക്കുന്നത്. ഭർത്താക്കന്മാരുടെ അവിഹിതമാണ് ഹരിയുടെ കയ്യിലെ ആയുധം. ഭർത്താക്കന്മാർ അവിഹിതത്തിലേർപ്പെർപ്പെടുന്നതായി യുവതികൾ വിശ്വസിച്ച് തുടങ്ങുന്നതോടെയാണ് ഹരി പണി ആരംഭിക്കുന്നത്. കൃത്രിമ തെളിവുകൾ സഹിതമാണ് ഹരി ഭർത്താക്കന്മാരുടെ അവിഹിതം യുവതികൾക്ക് മുൻപിൽ സ്ഥാപിക്കുന്നത്. ഇര കുടുങ്ങി എന്ന് മനസിലാക്കിയാൽ ചാറ്റിങ് പിന്നെ അവിഹിതത്തിലേക്ക് തിരിക്കുകയായി.
ആദ്യ ശ്രമങ്ങൾ വിജയിച്ചതോടെയാണ് ഹരി കൂടുതൽ സ്ത്രീകളെ ലക്ഷ്യമാക്കി നീങ്ങിയത്. ഇതിന്നിടയിലാണ് 100 സ്ത്രീകളെ 2021 നു മുൻപ് പീഡിപ്പിക്കുക എന്ന ലക്ഷ്യവും ഇയാൾ മനസിൽ കരുതിയത്. അൻപതിലേറെ സ്ത്രീകളുടെ കുടുംബമാണ് അവിഹിതം വഴി ഇയാൾ തകർത്തിരിക്കുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ ഇയാളുടെ ഭാഷയിൽ ഇരകളാണ്. ഈ ഇരകളെ നിർബന്ധപൂർവം നിരന്തരം ലൈംഗിക ബന്ധത്തിനു ഹരി വിധേയനാക്കിയിട്ടുമുണ്ട്.
സ്ത്രീകളെ പരിചയപ്പെട്ടുകഴിഞ്ഞാൽ മാന്യമായി പെരുമാറി അടുപ്പം സ്ഥാപിക്കും. പിന്നെ ഫെയ്സ് ബുക്ക്, വാട്ട്സ് അപ്പ് വഴി ബന്ധം ശക്തമാക്കും. അതിനുശേഷം നിരന്തരം ചാറ്റിങ്ങിൽ ഏർപ്പെടും. ഇങ്ങിനെയുള്ള ബന്ധം തുടരവെയാണ് സ്വന്തം ഭർത്താവ് അവിഹിതങ്ങൾ ഉള്ളയാളായാണ് എന്ന് യുവതിയെ ബോധ്യപ്പെടുത്തുക. ഭർത്താവിന്റെ വിവരങ്ങൾ മനസിലാക്കി ഏതെങ്കിലും സ്ത്രീയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കും. ഭർത്താവുമായി ലൈംഗിക ചുവയോടെ ചാറ്റ് ചെയ്യും. ഈ സ്ക്രീൻ ഷോട്ടുകൾ ഭാര്യക്ക് അയച്ചുകൊടുക്കും. ഭർത്താവിനെയും ഭാര്യയെയും തമ്മിലകറ്റും. ഇതിനുശേഷമാണ് ഭാര്യയെ ആകർഷിക്കാനുള്ള അടവുകൾ പുറത്തെടുക്കുന്നത്. ഇതിനുശേഷം ചാറ്റിങ് സെക്സിലേക്ക് തിരിച്ചുവിടുകയും ലൈംഗികമായി ഉപയോഗപ്പെടുത്തുകയും ചെയ്യും.
പൊലീസിനെ അമ്പരപ്പിച്ചത് ഒരേ സമയം നിരവധി യുവതികളുമായാണ് ഇയാൾ ബന്ധം പുലർത്തിയിരുന്നത് എന്ന കാര്യത്തിലാണ്. ഇവർക്കൊക്കെ ഇയാൾ ഓരോ കോഡും ഏർപ്പെടുത്തിയിരുന്നു. പരസ്പരം മാറിപ്പോകാതിരിക്കാനാണ് ഈ കോഡുകൾ ഉപയോഗിച്ചിരുന്നത്. യുവതികൾക്കും ഓരോ കോഡ് ഇയാൾ കൈമാറിയിരുന്നു. ഈ കോഡ് ഉപയോഗിച്ച ശേഷം മാത്രമേ യുവതികളും ഇയാളുമായി സംസാരിക്കാൻ പാടുള്ളൂ. ഇങ്ങിനെ വിചിത്രവും എന്നാൽ ബുദ്ധിപരവുമായ ഈ രീതികളിലാണ് ഇയാൾ യുവതിയുമായുള്ള ബന്ധം തുടർന്ന് പോന്നത്.
ഇരകൾക്ക് മേൽ മാനസിക അടിമത്തം നിലനിർത്തിയാണ് യുവതികളെ ഇയാൾ ലൈംഗികമായി ഉപയോഗിച്ച് വന്നത്. വലയിൽ കുരുങ്ങിയവർ ഒരിക്കലും ഊരിപ്പോകാതിരിക്കാനാണ് ഈ മാനസിക അടിമത്തം ഇയാൾ ഉപയോഗിച്ചത്. ഇരയായ സ്ത്രീകളുടെ ജീവിതത്തിന്റെ നിയന്ത്രണം ഹരി ഏറ്റെടുക്കും. എപ്പോൾ ആവശ്യപ്പെട്ടാലും എവിടെയും എത്തണം. ഭർത്താവുമായി അടുപ്പം പാടില്ല. ഭർത്താവുമായി ഒന്നിച്ച് എവിടെയും പോകാൻ പാടില്ല. വിളിക്കുന്ന സമയത്ത് ഫോൺ എടുക്കണം. വാട്സാപ്പ് അയക്കുന്ന മെസ്സേജുകൾക്ക് ഉടൻ തന്നെ മറുപടി അയക്കണം. രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യാനും വീഡിയോ കാൾ അറ്റൻഡ് ചെയ്യുകയും ചെയ്യണം. എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കണം. ഇങ്ങനെയാണ് മാനസിക അടിമത്തം ഇയാൾ തുടർന്ന് പോന്നത്.
ഇരയായ ഒരു സ്ത്രീയോട് ഇയാൾ പറഞ്ഞത് നീ എന്റെ 68-ാമത്തെ ഇരയാണ് എന്നാണ്. 2021 നു മുൻപ് നൂറു തികയ്ക്കും. തന്റെ ഇംഗിതങ്ങൾക്ക് വശംവദരാകാതിരുന്ന പലരുടെയും കുടുംബ ജീവിതം തകർത്തിട്ടുണ്ടെന്നു ഇയാൾ പറയും. ഇതോടെ ഇയാളിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥ വരും. ഇങ്ങിനെയാണ് യുവതികളെ ഇയാൾ ഉപയോഗിച്ച് വന്നത്. അതേസമയം പൊലീസിലെ ബന്ധങ്ങളെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കും. ഇരകൾ പൊലീസിനെ സമീപിക്കാതിരിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. തന്റെ വലയിലുള്ള ഇരകളെ ഇയാൾ എപ്പോഴും പിന്തുടരും. ഇവർ തന്റെ അധീനതയിലാണ് എന്ന് കാണിക്കാൻ ഇവർ പോയ സ്ഥലങ്ങളും കണ്ട ആളുകളെക്കുറിച്ചും പറയും. തന്റെ കയ്യിൽ നിന്ന് രക്ഷയില്ല എന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും.
തന്റെ ഭർത്താവ് മറ്റ് സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് ബോധ്യമാകുന്ന കുടുംബിനികൾ ഭർത്താവുമായി അകലുന്നതോടെ ഇയാൾ വീഡിയോ ചാറ്റിനു കുടുംബിനികളെ ക്ഷണിക്കുകയും തന്ത്രപൂർവ്വം ഫോട്ടോ കരസ്ഥമാക്കുകയും ചെയ്യും. ഫോട്ടോകൾ എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകൾ ആക്കിയ ശേഷം ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും കുടുംബം തകർക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണം. അരീപ്പറമ്പിലെ ഇയാളുടെ കുടുംബ വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് സ്ത്രീകളെ കൊണ്ടുവന്നിരുന്നത്. ഇയാളുടെ ലാപ് ടോപ്പിൽ നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്തത് സൂക്ഷിച്ചിട്ടുണ്ട്. എപ്പോൾ ആവശ്യപ്പെട്ടാലും പറയുന്ന സ്ഥലത്ത് എത്തണം. ഭർത്താവുമായി അധികം സഹകരണം പാടില്ല. ഭർത്താവുമൊത്ത് എവിടെയും പോകാൻ പാടില്ല. വിളിക്കുന്ന സമയത്ത് കൃത്യമായി ഫോൺ എടുക്കണം. വാട്സ്ആപ് സന്ദേശങ്ങൾക്ക് ഉടൻ തന്നെ മറുപടി അയക്കണം. രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യണം. വീഡിയോ കോൾ അറ്റൻഡ് ചെയ്യണം. എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കണം തുടങ്ങി ഒട്ടേറെ നിബന്ധനകളും- ഇയാൾ ഇരകളുടെ മേൽ അടിച്ചേൽപ്പിച്ചിരുന്നു.
ഇരകൾ തന്നെയാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പിക്കാൻ ഇയാൾ ഓരോരുത്തർക്കും നൽകിയിട്ടുള്ള പ്രത്യേക കോഡ് ടൈപ്പ് ചെയ്യണമെന്നും വാട്സ്ആപ്പിലെ ചാറ്റുകൾ ഓരോ ദിവസവും ക്ലിയർ ചെയ്ത് സ്ക്രീൻ ഷോട്ടുകൾ അയക്കണമെന്നും നിർബന്ധിച്ചിരുന്നു. ഇരകളെ ഫോളോ ചെയ്യുകയും അവർ എവിടെയെല്ലാം പോകുന്നുവെന്ന് മനസിലാക്കുകയും ചെയ്യും. ഇരകൾ സഞ്ചരിച്ച വഴികളെ പറ്റി അവരോടു പറയുകയും എപ്പോഴും തന്റെ നിരീക്ഷണവലയമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. ഇരകളെ ഇയാൾ കൈത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാളെ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും അതിനു ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂർ സിഐ മഞ്ജുലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്